<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6702775864869342592</id><updated>2012-02-13T03:03:17.364+05:30</updated><category term='സോഷ്യല്‍ നെറ്റ്വര്‍ക്ക്'/><category term='അമേരിക്ക'/><category term='ജാതി'/><category term='ലേഖനം'/><category term='പുതുവര്‍ഷം'/><category term='വ്യാപാരം'/><category term='ഉദാരവല്‍കരണം'/><category term='പി. ഗോവിന്ദപ്പിള്ള'/><category term='2011'/><category term='സഹകരണം'/><category term='മുസ്ലിം ലീഗ്'/><category term='പി.ഗോവിന്ദപ്പിള്ള'/><category term='യുവത്വം'/><category term='ധനകാര്യം'/><category term='സാഹിത്യം'/><category term='എന്‍ട്രന്‍സ്‌ പരീക്ഷ'/><category term='മെട്രോമാന്‍'/><category term='പ്രകാശ്‌ കാരാട്ട്‌'/><category term='പുരോഗമാനസാഹിത്യം'/><category term='സംസ്ഥാന സമ്മേളനം'/><category term='ആക്രമണം'/><category term='ഇസ്രായേല്‍'/><category term='വർഗീയത'/><category term='വി.എസ്. അച്യുതാനന്ദൻ'/><category term='മുല്ലനേഴി'/><category term='2012'/><category term='വാര്‍ത്ത‍'/><category term='സ്വകാര്യവല്‍ക്കരണം'/><category term='രാഷ്ട്രീയം'/><category term='സാരോപദേശം'/><category term='ബാലദിനം'/><category term='സര്‍വ്വകലാശാല'/><category term='ദേശാഭിമാനി'/><category term='ആഗോളവല്‍ക്കരണം'/><category term='അറ്റ്ലാന്റിക്ക് യുഗം'/><category term='വത്തിക്കാന്‍'/><category term='സാമ്പത്തികം'/><category term='ലിബിയ'/><category term='നിധിശേഖരം'/><category term='മൂല്യം'/><category term='മുതലാളിത്തം'/><category term='മതം'/><category term='പിണറായി വിജയന്‍'/><category term='നിയമം'/><category term='ഇ.ശ്രീധരന്‍'/><category term='രൂപ'/><category term='തൊഴിലുറപ്പ്'/><category term='പാക്കിസ്ഥാന്‍'/><category term='പത്മനാഭസ്വാമി ക്ഷേത്രം'/><category term='മതേതരത്വം'/><category term='മാര്‍ക്സിസം'/><category term='വിദ്യാഭ്യാസം'/><category term='വാര്‍‌ത്ത'/><category term='സി.പി.ഐ'/><category term='ഡല്‍ഹി'/><category term='മലയാളം'/><category term='പ്രകാശ് കാരാട്ട്'/><category term='മരണം'/><category term='സമ്മേളനം'/><category term='ചരമം'/><category term='സംഭാവന'/><category term='സി.പി.ഐ.എം'/><category term='സിണ്ടിക്കേറ്റ്‌'/><category term='സുകുമാര്‍ അഴീക്കോട്'/><category term='മുല്ലപ്പെരിയാര്‍'/><category term='സി.കെ.ചന്ദ്രപ്പന്‍'/><category term='വിദേശം'/><category term='പഴശ്ശിരാജ'/><category term='റഷ്യ'/><category term='കമ്മിറ്റി'/><category term='സംസ്ഥാന  സമ്മേളനം'/><category term='വാര്‍ത്ത'/><category term='പണം'/><category term='അയിത്തം'/><category term='മലയാള മനോരമ'/><category term='തെരഞ്ഞെടുപ്പ്'/><title type='text'>വായനാപുരം</title><subtitle type='html'>വിശ്വമാനവികം വായനശാല / ഇ.എ.സജിം തട്ടത്തുമല</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vayanapuram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default?max-results=100'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default?start-index=101&amp;max-results=100'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>316</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6702775864869342592.post-4741806827894153007</id><published>2012-02-11T15:51:00.002+05:30</published><updated>2012-02-11T15:54:55.956+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='കമ്മിറ്റി'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>വീണ്ടും പിണറായിവിജയം</title><content type='html'>&lt;span style="font-weight: bold;"&gt;വീണ്ടും പിണറായിവിജയം&lt;/span&gt;&lt;br /&gt;&lt;br /&gt;പി.പി.ശശീന്ദ്രന്‍, &lt;span&gt;മാതൃഭൂമി&lt;/span&gt;&lt;br /&gt;Posted on: 11 Feb 2012       &lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സെക്രട്ടറിപദത്തില്‍ അഞ്ചാമൂഴം&lt;/span&gt;&lt;br /&gt;&lt;br /&gt;തിരുവനന്തപുരം: സി.പി.എം. കേരള ഘടകത്തെ പിണറായി വിജയന്‍തന്നെ നയിക്കും. സംസ്ഥാന സെക്രട്ടറി പദത്തില്‍ പിണറായി വിജയന് ഇത് അഞ്ചാം ഊഴമാണ്.&lt;br /&gt;പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് പിണറായിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.വിജയകരമായി പൂര്‍ത്തിയായ സമ്മേളനത്തെപ്പറ്റി അസംബന്ധം എഴുതിപ്പിടിപ്പിക്കുന്നവിധം മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടതായി പിണറായി വിജയന്‍ പിന്നീട് ആരോപിച്ചു. വളരെ ഐക്യത്തോടും അച്ചടക്കത്തോടും കൂടി നടന്ന സമ്മേളനമാണിത്. പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനലും ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നാണ് സെക്രട്ടറിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതെന്നും പിണറായി പറഞ്ഞു.&lt;br /&gt;&lt;br /&gt;അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പി.ബി. അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാംയെച്ചൂരി, കെ.വരദരാജന്‍, വൃന്ദാകാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികള്‍.&lt;br /&gt;പുതിയ 85 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 84 പേരെയാണ് തിരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഗോപി കോട്ടമുറിക്കലിനെക്കുറിച്ചുള്ള പരാതിയുടെ അന്വേഷണം കഴിയുന്നതു കാത്താണ് ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്, ജയിംസ്മാത്യു എം.എല്‍.എ. (കണ്ണൂര്‍), എ. പ്രദീപ്കുമാര്‍ എം.എല്‍.എ. (കോഴിക്കോട്), ജില്ലാ സെക്രട്ടറിമാരായ പി.പി.വാസുദേവന്‍ (മലപ്പുറം), സി.കെ.രാജേന്ദ്രന്‍ (പാലക്കാട്), എ.സി.മൊയ്തീന്‍ (തൃശ്ശൂര്‍), സി.ബി.ചന്ദ്രബാബു (ആലപ്പുഴ), ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി.എന്‍.മോഹനന്‍, പി.കെ.ബിജു എം.പി, എന്‍.ആര്‍.ബാലന്‍ (തൃശ്ശൂര്‍), കോലിയക്കോട് കൃഷ്ണന്‍നായര്‍ (തിരുവനന്തപുരം), എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. മേരി (ഇടുക്കി) എന്നിവരാണ് പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്.&lt;br /&gt;&lt;br /&gt;കെ.കെ. മാമക്കുട്ടി, പി.ആര്‍.രാജന്‍, സി.ഒ. പൗലോസ് (തൃശ്ശൂര്‍), എം.കേളപ്പന്‍ (കോഴിക്കോട്), സരോജിനി ബാലാനന്ദന്‍ (എറണാകുളം) എന്നിവരെയാണ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യം കാരണവും കൃത്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയാത്ത ശാരീരികാവസ്ഥയും കാരണമാണ് ഈ മുതിര്‍ന്ന നേതാക്കളെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതെന്ന് പിണറായി പറഞ്ഞു.&lt;br /&gt;കണ്ണൂരില്‍ നിന്നുള്ള ടി. കൃഷ്ണനാണ് പാര്‍ട്ടി കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാന്‍. ഇ.കാസിം (കൊല്ലം), പ്രൊഫ. എം.ടി.ജോസഫ് (കോട്ടയം), എം.എം.വര്‍ഗീസ് (തൃശ്ശൂര്‍), ഗിരിജാസുരേന്ദ്രന്‍ (പാലക്കാട്) എന്നിവരാണ് അംഗങ്ങള്‍.കോഴിക്കോട്ട് നടക്കുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള 175 പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.&lt;br /&gt;&lt;br /&gt;അതിനിടെ സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശിക്കുന്ന ഭാഗം വിശദമായ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കണമെന്ന പി.ബി. നിര്‍ദ്ദേശം തെറ്റായി വ്യാഖ്യാനിച്ച സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിലുള്ള പ്രതിഷേധം വി.എസ്. കേന്ദ്രനേതാക്കളെ അറിയിച്ചു. വെള്ളിയാഴ്ച കാലത്ത് നേതാക്കളെ നേരില്‍ കണ്ടായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രതിപക്ഷസ്ഥാനം രാജിവെയ്ക്കുമെന്നുവരെ വി.എസ്. പറഞ്ഞു എന്നാണ് വിവരം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സി.പി.എം. സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ്കുട്ടി, എ.വിജയരാഘവന്‍, എം.എ.ബേബി, പി.കരുണാകരന്‍, വൈക്കം വിശ്വന്‍, പി.കെ.ഗുരുദാസന്‍, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, ടി.എം.തോമസ്‌ഐസക്, എം.സി.ജോസഫൈന്‍, ടി.ശിവദാസമേനോന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.കുഞ്ഞിരാമന്‍, എ.കെ.നാരായണന്‍, കെ.പി.സതീഷ്ചന്ദ്രന്‍, പി.ജയരാജന്‍, എം.വി.ജയരാജന്‍, കെ.പി.സഹദേവന്‍, കെ.കെ.രാഗേഷ്, കെ.കെ.ശൈലജ ടീച്ചര്‍, പി.എ. മുഹമ്മദ്, സി.കെ.ശശീന്ദ്രന്‍, എളമരം കരീം, എന്‍.കെ.രാധ, ടി.പി.രാമകൃഷ്ണന്‍, പി.സതീദേവി, കെ. ഉമ്മര്‍മാസ്റ്റര്‍, പി.കെ.സൈനബ, ടി.കെ.ഹംസ, പി.ശ്രീരാമകൃഷ്ണന്‍, എം.ചന്ദ്രന്‍, പി.ഉണ്ണി, സി.ടി.കൃഷ്ണന്‍, ബേബിജോണ്‍, കെ.രാധാകൃഷ്ണന്‍, കെ.ചന്ദ്രന്‍പിള്ള, സി.എം.ദിനേശ്മണി, കെ.എന്‍.രവീന്ദ്രനാഥ്, എസ്. ശര്‍മ്മ, കെ.എം.സുധാകരന്‍, എം.എം.ലോറന്‍സ്, പി.രാജീവ്, എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, കെ.ജെ.തോമസ്, വി.ആര്‍.ഭാസ്‌കരന്‍, കെ.അനന്തഗോപന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, പി.കെ.ചന്ദ്രാനന്ദന്‍, ജി.സുധാകരന്‍, സി.കെ.സദാശിവന്‍, സി.എസ്.സുജാത, എം.കെ.ഭാസ്‌കരന്‍, കെ.രാജഗോപാല്‍, പി.രാജേന്ദ്രന്‍, ജെ.മെഴ്‌സിക്കുട്ടിയമ്മ, കെ.എന്‍.ബാലഗോപാല്‍, ബി.രാഘവന്‍, കെ.വരദരാജന്‍, എസ്.രാജേന്ദ്രന്‍, എം.വിജയകുമാര്‍, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍.സീമ, സി.പി.നാരായണന്‍, ടി.വി.രാജേഷ്, ജെയിംസ്മാത്യു, എ.പ്രദീപ്കുമാര്‍, പി.പി.വാസുദേവന്‍, സി.കെ.രാജേന്ദ്രന്‍, എ.സി.മൊയ്തീന്‍, എന്‍.ആര്‍.ബാലന്‍, സി.എന്‍.മോഹനന്‍, കെ.പി.മേരി, പി.കെ.ബിജു, സി.ബി.ചന്ദ്രബാബു, കോലിയക്കോട് കൃഷ്ണന്‍നായര്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-4741806827894153007?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/4741806827894153007/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=4741806827894153007' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/4741806827894153007'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/4741806827894153007'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_5678.html' title='വീണ്ടും പിണറായിവിജയം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-1567601993776719271</id><published>2012-02-11T15:42:00.000+05:30</published><updated>2012-02-11T15:43:45.375+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>കരുത്താര്‍ജിച്ച് പുതിയ ഉയരങ്ങളിലേക്ക്</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;കരുത്താര്‍ജിച്ച് പുതിയ ഉയരങ്ങളിലേക്ക്&lt;br /&gt;&lt;/span&gt;&lt;br /&gt;ദേശാഭിമാനി &lt;span style="font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;കെ എം മോഹന്‍ദാസ്&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 10-Feb-2012 12:46 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;         തിരു: കോട്ടയം സമ്മേളനത്തിനു ശേഷമുള്ള നാല് വര്‍ഷത്തെ തീക്ഷ്ണമായ  സമരാനുഭവങ്ങളുടെ കരുത്തുമായി അഭിമാനകരമായ വളര്‍ച്ചയുടെ പാതയില്‍ സിപിഐ എം  മുന്നേറുന്നതിന്റെ പ്രഖ്യാപനമാണ് തലസ്ഥാനത്തുനിന്നുയരുന്നത്.  രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെ ബാധിക്കുന്ന എണ്ണമറ്റ  വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് ഭാവിപരിപാടിക്ക് രൂപം നല്‍കുന്ന പാര്‍ടി  സംസ്ഥാനസമ്മേളനം ബഹുജനപങ്കാളിത്തംകൊണ്ട് ചരിത്രമെഴുതിക്കഴിഞ്ഞു.  സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ ആരംഭിച്ചതുമുതല്‍ വിവാദങ്ങളും  കെട്ടുകഥകളുമായി രംഗത്തിറങ്ങിയവരെ നിരാശയുടെ പടുകുഴിയില്‍ തള്ളി  ജനലക്ഷങ്ങള്‍ സമ്മേളനത്തെ നെഞ്ചേറ്റി.     പാര്‍ടി സമ്മേളനത്തിനെതിരെ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക്  ഇത്തവണയുമുണ്ടായി. എന്നാല്‍ ഒന്നും ഏശിയില്ല. സമ്മേളനമാരംഭിച്ച ദിവസം തന്നെ  പ്രവര്‍ത്തനറിപ്പോര്‍ട്ട് ചോര്‍ന്നതായി അവകാശപ്പെട്ട്  "വാര്‍ത്താവിസ്ഫോടനം" നടത്തിയ ചാനലുകള്‍  പ്രവര്‍ത്തനറിപ്പോര്‍ട്ട്  മരവിപ്പിച്ചെന്ന പെരുംനുണയുമായാണ് വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ടത്. സമ്മേളനം  ഏകകണ്ഠമായി പ്രവര്‍ത്തനറിപ്പോര്‍ട്ട് അംഗീകരിച്ചത് മറച്ചുവെച്ച്  മണിക്കൂറുകളോളം ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. കെട്ടുകഥകള്‍  ഒന്നൊന്നായി  പൊളിഞ്ഞിട്ടും ഒട്ടും നാണമില്ലാതെ സിപിഐ എം വിരുദ്ധമാധ്യമങ്ങള്‍  നുണക്കോട്ടകെട്ടാന്‍ മത്സരിക്കുകയായിരുന്നു.  നാലുവര്‍ഷത്തിനിടെ ബഹുജനസ്വാധീനവും  സ്വീകാര്യതയും കെട്ടുറപ്പും  സംഘടനാശേഷിയും കൂടുതല്‍ വര്‍ധിക്കുകയും ന്യൂനപക്ഷങ്ങള്‍  ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ടിയോടുണ്ടായിരുന്ന അകല്‍ച്ച  അവസാനിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സമ്മേളനം.  മുന്‍സമ്മേളനകാലങ്ങളില്‍ കെട്ടഴിച്ചുവിട്ട കള്ളക്കഥകള്‍ക്ക് ഇത്തവണ  സാധ്യതയില്ലെന്നു കണ്ടവര്‍ മതവികാരം മുതലെടുക്കാനാണ് തുടക്കത്തില്‍  ശ്രമിച്ചത്. എന്നാല്‍ , സമ്മേളനത്തിന്റെ അനുബന്ധപരിപാടികളില്‍  കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ അലിഞ്ഞില്ലാതായി.  മതവികാരമുണര്‍ത്തി പാര്‍ടിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചവര്‍ക്ക്  മതമേലധ്യക്ഷര്‍തന്നെ മറുപടി നല്‍കി. യേശുവിന്റെ ചിത്രം  ചരിത്രപ്രദര്‍ശനത്തില്‍ വച്ചതിനെച്ചൊല്ലി കോലാഹലമുയര്‍ത്തിയവരെ, യേശുവിനെ  വിപ്ലവകാരിയായി വിശേഷിപ്പിച്ചതില്‍ അഭിമാനംകൊള്ളുകയാണ് വേണ്ടതെന്ന്  വൈദികശ്രേഷ്ഠര്‍  ഓര്‍മപ്പെടുത്തി.   സമ്മേളനത്തിന്റെ സര്‍വതലസ്പര്‍ശിയായ അംഗീകാരം സിപിഐ എം വിരുദ്ധശക്തികളെ  പ്രകോപിപ്പിച്ചതിന്റെ സൂചനയാണ് മതസ്പര്‍ധ ഇളക്കിവിടാനുള്ള ഗൂഢനീക്കം.  ചിത്രവധം ഏശാതായപ്പോള്‍ പുതിയ കഥകളായി. പ്രവര്‍ത്തനറിപ്പോര്‍ട്ട്  ചോര്‍ന്നെന്ന കള്ളവുമായി ഒരു ചാനല്‍ സമ്മേളനത്തിന്റെ ആദ്യനാള്‍  രംഗത്തിറങ്ങി. സ്തോഭജനകമെന്നു ധ്വനിപ്പിച്ച വാര്‍ത്തയ്ക്കു പിന്നാലെ  പ്രവര്‍ത്തനറിപ്പോര്‍ട്ടിനെക്കുറിച്ചുള്ള കഥകള്‍ മറ്റ് മാധ്യമങ്ങളും  ഏറ്റുപിടിച്ചു.  ഈ "ബ്രേക്കിങ്" വാര്‍ത്തയ്ക്ക് 24 മണിക്കൂര്‍പോലും  ആയുസ്സുണ്ടായില്ല. പൊളിറ്റ് ബ്യൂറോയും കേന്ദ്ര-സംസ്ഥാന കമ്മിറ്റികളും  അംഗീകരിച്ച് നേരത്തേ പ്രസിദ്ധീകരിച്ച പ്രമേയങ്ങളും രേഖകളുമാണ്  പ്രവര്‍ത്തനറിപ്പോര്‍ട്ടായി ചിത്രീകരിച്ചത്. പിബി അംഗം കോടിയേരി  ബാലകൃഷ്ണന്‍ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതോടെ അവര്‍  പുതിയ വിവാദങ്ങളുടെ പണിപ്പുരയിലേക്ക് നീങ്ങി.  സംസ്ഥാനം അഭിമുഖീകരിക്കുന്ന നിര്‍ണായകമായ ഒട്ടേറെ വിഷയം സമ്മേളനം  ചര്‍ച്ചചെയ്തു. പുത്തന്‍പണക്കാര്‍ ഭൂപ്രഭുത്വത്തെ ഓര്‍മിപ്പിക്കുംവിധം  സാമൂഹ്യഘടന നിയന്ത്രിക്കുന്നതും തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും  അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായി കേരളം മാറുന്നതും അസംഘടിതമേഖലയിലെ  ചൂഷണവും കോര്‍പറേറ്റുകള്‍ ഭൂമി കൈയടക്കുന്നതും മദ്യപാനവും  മാഫിയാപ്രവര്‍ത്തനവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും അന്ധവിശ്വാസവും  അനാചാരവും സമൂഹത്തെ കീഴ്പ്പെടുത്തുന്ന അവസ്ഥയുമൊക്കെ ചര്‍ച്ചാവിഷയമായി.  എന്നാല്‍ , മാധ്യമങ്ങള്‍ ഇതെല്ലാം തമസ്കരിച്ച് വ്യാജവാര്‍ത്താ  നിര്‍മിതിയില്‍  മുഴുകി.  വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും  മാധ്യമപ്രതിനിധികള്‍ വ്യാജസൃഷ്ടികള്‍ക്ക് ആധികാരികത തേടി എത്തി.  മാധ്യമങ്ങളില്‍ വന്നതൊന്നും സമ്മേളനത്തിലെ കാര്യങ്ങളല്ലെന്ന് വ്യക്തമാക്കിയ  കോടിയേരി അവ മാധ്യമങ്ങളുടെ അഭിപ്രായമായി വേണമെങ്കില്‍ പരിഗണിക്കാമെന്ന്  പരിഹസിക്കുകയുംചെയ്തു.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-1567601993776719271?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/1567601993776719271/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=1567601993776719271' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/1567601993776719271'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/1567601993776719271'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_5825.html' title='കരുത്താര്‍ജിച്ച് പുതിയ ഉയരങ്ങളിലേക്ക്'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-7338775901348930045</id><published>2012-02-11T15:38:00.001+05:30</published><updated>2012-02-11T15:39:43.782+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>സര്‍ക്കാരുകളുടെ അലസതയില്‍ പ്രതിഷേധിക്കുക: സിപിഐ എം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;സര്‍ക്കാരുകളുടെ അലസതയില്‍  പ്രതിഷേധിക്കുക: സിപിഐ എം&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 12:52 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                       &lt;div class="innermainnewsmainpic"&gt;&lt;img src="http://deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/2cpim_20120211125252.jpg" /&gt;&lt;/div&gt;                       &lt;div class="innermainnewsmainnews"&gt;        തിരു: മുല്ലപ്പെരിയാര്‍ അപകടമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വം  ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ  അലസനയത്തില്‍ പ്രതിഷേധിക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. ഈ  മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത അപകടഭീഷണിയിലാണ്.  115 വര്‍ഷം  പിന്നിട്ട അണക്കെട്ടിന്റെ അപകടനില നാലുജില്ലകളില്‍ ജീവിക്കുന്നവരുടെ ഉറക്കം  കെടുത്തുന്നു. ഈ വിഷയം ഉന്നയിച്ച്  മനുഷ്യമതില്‍ ഉള്‍പ്പെടെ കേരളീയസമൂഹം  നടത്തുന്ന തുടര്‍ച്ചയായ സമരങ്ങളും ഇടപെടലും കണ്ടില്ലെന്നുനടിക്കുന്ന  ജനാധിപത്യവിരുദ്ധനിലപാടാണ് കേന്ദ്രത്തിന്റേത്.   കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശക്തമായ ഇടപെടല്‍മൂലം പ്രശ്നത്തില്‍  സുപ്രീംകോടതിയുടെ നിലപാട് മാറി. ജലനിരപ്പ് 136 അടിയില്‍ നിര്‍ത്താനായി.  വിപത്തുകളെ കുറിച്ച് പഠിക്കാന്‍ ഡല്‍ഹി ഐഐടിയെയും ഭൂകമ്പപ്രശ്നങ്ങള്‍  പഠിക്കുന്നതിനായി റൂര്‍ക്കി ഐഐടിയെയും ചുമതലപ്പെടുത്തി.  ഇന്ന് വീണ്ടും ആശങ്കാജനകമായ സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം  സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം മുതല്‍  സര്‍വകക്ഷിസംഘംവരെ പ്രധാനമന്ത്രിയെ കണ്ടു.  രണ്ട് സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന്  പ്രധാനമന്ത്രി  ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. മുല്ലപ്പെരിയാര്‍  അന്തര്‍നദീജലതര്‍ക്കമല്ല, കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തില്‍കൂടി ഒഴുകി  പെരിയാര്‍ നദിയായി അറബിക്കടലില്‍ ചേരുന്ന സംസ്ഥാന നദിയാണ്. അതില്‍പോലും  ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത  കേന്ദ്രസര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.  ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് നാടിന്റെ താല്‍പ്പര്യം  സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം ഈ  പ്രശ്നം അങ്ങേയറ്റം ലാഘവത്വത്തോടെയാണ് കൈകാര്യം ചെയ്തത്. ഈ  സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നടത്തിയ വാദം  തമിഴ്നാടിനെ സഹായിക്കുന്നതായിരുന്നു. സുപ്രീംകോടതിയിലും ഗൗരവമായി കേസ്  വാദിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല.   തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പുവരുത്തണം. കേരളത്തിലെയും  തമിഴ്നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി ഇതിനെ മാറ്റാന്‍ ചില  തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത വേണം. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ ഇതില്‍  കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. ഇത് ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍  വാട്ടര്‍ കമീഷന്‍ തന്നെ നേരത്തെ ശുപാര്‍ശ ചെയ്ത വിധം പുതിയ അണക്കെട്ട്  നിര്‍മിക്കണം. നാലുജില്ലകളിലെ ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത  കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ സമീപനം ജനാധിപത്യകേരളത്തോടുള്ള  വെല്ലുവിളിയാണ്. ഈ ധിക്കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളോടും  സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-7338775901348930045?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/7338775901348930045/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=7338775901348930045' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7338775901348930045'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7338775901348930045'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_9048.html' title='സര്‍ക്കാരുകളുടെ അലസതയില്‍ പ്രതിഷേധിക്കുക: സിപിഐ എം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-8988316766504817078</id><published>2012-02-11T15:37:00.000+05:30</published><updated>2012-02-11T15:38:00.562+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍  അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;സ്വന്തം ലേഖകന്‍&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 12:48 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        &lt;p&gt;തിരു: സിപിഐ എമ്മിന്റെ വളര്‍ച്ചയിലും ബഹുജനപിന്തുണയിലും ആരും  അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  പറഞ്ഞു. സംസ്ഥാന സമ്മേളന സമാപനപൊതുയോഗത്തില്‍ അധ്യക്ഷപ്രസംഗം  നടത്തുകയായിരുന്നു അദ്ദേഹം. ഒരു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെ  "പാര്‍ടിയുടെ ശക്തി 50 ശതമാനത്തില്‍ കൂടുതലാക്കണ"മെന്ന് കോടിയേരി  ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു.&lt;/p&gt;  &lt;p&gt;ഒരു പാര്‍ടിയെന്നാല്‍ ഏതാനും ആളുകള്‍ മാത്രം മതിയെന്നാണോ നിലപാട്.  സഹകരിപ്പിക്കാന്‍ കഴിയാവുന്ന മുഴുവന്‍ ആളുകളെയും സഹകരിപ്പിക്കുകയല്ലേ  വേണ്ടത്. സിപിഐ എമ്മിന് കൂടുതല്‍ ശക്തികിട്ടിയാല്‍ അതിന്റെ പ്രയോജനം  എല്‍ഡിഎഫിനല്ലേ.  ഇതില്‍ അസഹിഷ്ണുത എന്തിന്. അത് ഞങ്ങള്‍ കാര്യമാക്കിയില്ല.  എന്നാലിപ്പോള്‍ സമ്മേളനം ധൂര്‍ത്താണെന്ന് പറയാന്‍ ചിലര്‍ തയ്യാറാകുന്നു.  ചുവപ്പ് വളന്റിയര്‍മാരെ സംഘടിപ്പിക്കുന്നതെന്തിനെന്ന് ചിന്തിക്കാം. ഈ  ചുവപ്പ് വളന്റിയര്‍മാരെ അടുക്കും ചിട്ടയുമുള്ള വളന്റിയര്‍മാരായി  വളര്‍ത്തും. അവരെ സേവന, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും നിയോഗിക്കും.  ഇതെങ്ങനെ ധൂര്‍ത്താകും. ഏതെങ്കിലും പാര്‍ടിക്ക് ഇത്ര ആളില്ലെങ്കില്‍  അസൂയപ്പെട്ടിട്ട് കാര്യമെന്ത്? എന്തിന് ഇത്രയും ആളെ പങ്കെടുപ്പിച്ച്  പ്രകടനം എന്ന് ചോദിച്ചാല്‍ കുഴങ്ങും. നാല് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍  സംസ്ഥാന സമ്മേളനം നടത്തുന്നത്. ഞങ്ങളോടൊപ്പം നില്‍ക്കുന്ന ആളുകളെ  അണിനിരത്തേണ്ടേ. ഒരു ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ്  കേന്ദ്രീകരിച്ചത്. എന്നിട്ടും ഈ സ്റ്റേഡിയത്തില്‍ എന്നല്ല, നഗരത്തിന് പോലും  ഉള്‍ക്കൊളളാനായില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ബഹുജനപിന്തുണ  വര്‍ധിക്കുമ്പോള്‍ അതിനെ വല്ലാത്ത രീതിയില്‍ നേരിടുന്നത് ശരിയാണോ. വിവരം  ഉണ്ടെന്ന് മറ്റുള്ളവര്‍ കരുതുന്നയാള്‍ ഇങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ എന്ത്  ധരിക്കും. ഇതിന് ഒരു മറുപടിയേ ഉള്ളൂ-അസൂയക്കും കുശുമ്പിനും മരുന്നില്ല.&lt;/p&gt; &lt;p&gt;&lt;img src="http://deshabhimani.com/userfiles/image/10p3.jpg" alt="" height="364" width="172" align="left" /&gt;സമ്മേളനം  ഇവന്റ് മാനേജ്മെന്റ് ടീമാണ് നടത്തുന്നതെന്ന് പറയാനുള്ള നെറികേട് എങ്ങനെ  ഉണ്ടായി. സിപിഐ എമ്മിന് അത്തരം ഗതികേട് ഉണ്ടോ. ഇവന്റ് മാനേജ്മെന്റ്  ആണെങ്കില്‍ അത് തെളിയിക്കാന്‍ സംഘാടകര്‍ വെല്ലുവിളിച്ചില്ലേ? എന്തേ നാക്ക്  അനങ്ങാതിരുന്നത്. ഇത്തരം ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിന്  പതിനായിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളുമാണ് ഊണും ഉറക്കവും  ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചത്. അതിനെ പരസ്യമായി പുച്ഛിക്കാനും  ആക്ഷേപിക്കാനും എങ്ങനെ കഴിയുന്നു. അല്‍പ്പത്വം പറഞ്ഞെന്ന് മാത്രമേ  നാട്ടുകാര്‍ ഇതിനെ കാണൂ. അതല്ലാതെ എല്‍ഡിഎഫ് ശത്രുക്കള്‍ എന്തെങ്കിലും  കണ്ട് ആഹ്ലാദിക്കേണ്ട.&lt;/p&gt;  &lt;p&gt;എല്‍ഡിഎഫ് ഐക്യത്തിന് ഒരു കോട്ടവും തട്ടാന്‍ പോകുന്നില്ല. സിപിഐ എമ്മും  സിപിഐയും ആര്‍എസ്പിയും നല്ല ഐക്യത്തിലാണ്. എന്നുവച്ച് ആരെങ്കിലും പറയുന്ന  വിടുവായത്തം അംഗീകരിക്കാനാകില്ല. നല്ല മറുപടി ഉണ്ട്. ചിലര്‍ ശക്തി  പ്രകടിപ്പിക്കുന്നു എന്ന് കേട്ടു. അത് നല്ലതാണ്.  ഞങ്ങള്‍ എവിടെയും  വല്യേട്ടന്‍ പ്രകടിപ്പിക്കാന്‍ പോയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍  ആരെങ്കിലും എന്തെങ്കിലും എഴുതി വായിച്ചത് അംഗീകരിച്ച് പോയിട്ടില്ല. കൂട്ടായ  തീരുമാനമാണ് എടുക്കാറ്. ഒരു മേധാവിത്വവും സിപിഐ എം പ്രകടിപ്പിച്ചില്ല.  എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു.&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-8988316766504817078?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/8988316766504817078/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=8988316766504817078' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8988316766504817078'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8988316766504817078'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_4967.html' title='സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-5089801553253414350</id><published>2012-02-11T15:34:00.001+05:30</published><updated>2012-02-11T15:36:04.136+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>സമരമുഖങ്ങളിലെ അനുഭവക്കരുത്തുമായ്</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;സമരമുഖങ്ങളിലെ അനുഭവക്കരുത്തുമായ്&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;ദിലീപ് മലയാലപ്പുഴ&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 12:52 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        &lt;p&gt;തിരു: നാടിന്റെ മോചനത്തിനും കൊടിയ ചൂഷണങ്ങള്‍ക്കുമെതിരെ  അധസ്ഥിതരെയും തൊഴിലാളികളെയും സംഘടിപ്പിച്ചതിന്  തുറുങ്കിലടയ്ക്കപ്പെട്ട 343  പേര്‍ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളന പ്രതിനിധികള്‍ .  ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംഘബോധത്തിന്റെ നട്ടെല്ലു നല്‍കി  പോരാട്ടത്തിനിറക്കിയതിന് പൊലീസിന്റെയും ഗുണ്ടകളുടെയും കൊടിയ  മര്‍ദ്ദനങ്ങള്‍ക്കിരയായത് 366 പേര്‍ .  556 പ്രതിനിധികളാണ് സമ്മേളനത്തില്‍  പങ്കെടുത്തത്. ഇവരില്‍53 പേര്‍ സ്ത്രീകളാണ്. പതിനൊന്നു പേര്‍ നിരീക്ഷകരായും  പങ്കെടുത്തു. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കണ്ണൂര്‍  ജില്ലയില്‍നിന്നായിരുന്നു. ഒമ്പത് സ്ത്രീകളടക്കം 54 പേര്‍ . പത്തു  സ്ത്രീകളടക്കം 76 സംസ്ഥാന കമ്മിറ്റിയംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു.   ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനും സാമൂഹ്യമുന്നേറ്റത്തിന് നേതൃത്വം  നല്‍കിയതിനും പൊലീസ്-ഗുണ്ടാ ആക്രമണവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന  നിരവധി പേര്‍ പ്രതിനിധികളായിരുന്നു.&lt;/p&gt;  &lt;p&gt;&lt;img src="http://deshabhimani.com/userfiles/image/10p4.jpg" alt="" height="284" width="451" align="middle" /&gt;&lt;/p&gt;  &lt;p&gt;സംസ്ഥാന കമ്മിറ്റിയിലെ 67 പേരടക്കം 343 പ്രതിനിധികള്‍ ജയില്‍വാസം  അനുഭവിച്ചവരാണ്. ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് പാര്‍ടി  കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദനും സംസ്ഥാന കമ്മിറ്റിയംഗം എംഎം  ലോറന്‍സുമാണ്. അഞ്ചുവര്‍ഷവും പത്തു മാസവും എം എംലോറന്‍സും അഞ്ചു വര്‍ഷവും  ആറു മാസവും വി എസും ജയില്‍ ശിക്ഷ അനുഭവിച്ചു. പി ഗോവിന്ദപ്പിള്ള  അഞ്ചുവര്‍ഷവും, പി കെ ചന്ദ്രാനന്ദന്‍ , കെ പി സഹദേവന്‍ , എ കെ നാരായണന്‍  എന്നിവര്‍ രണ്ടു വര്‍ഷത്തിലധികവും ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. സംസ്ഥാന  സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ,  കേന്ദ്രകമ്മിറ്റിയംഗം പി കെ ഗുരുദാസന്‍ , സംസ്ഥാന കമ്മിറ്റിയംഗം കെ എന്‍  രവീന്ദ്രനാഥ് തുടങ്ങിയവര്‍ ഒന്നര വര്‍ഷത്തിലധികവും ജയില്‍വാസം അനുഭവിച്ചു.&lt;/p&gt;  &lt;p&gt;ഏറ്റവും കൂടുതല്‍ ഒളിവുജീവിതം അനുഭവിച്ചിട്ടുള്ളത് പി കെ  ചന്ദ്രാനന്ദനാണ്. പന്ത്രണ്ടര വര്‍ഷം.  പൊലീസ്- ഗുണ്ടാ അക്രമങ്ങള്‍ക്ക്  ഇരയായ 366 പേര്‍ സമ്മേളന പ്രതിനിധികളായിരുന്നു. ഗുണ്ടാ ആക്രമണത്തിന് ഇരയായ  കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ , ആര്‍എസ്എസ് അക്രമണത്തിന് ഇരയായ   സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ എന്നിവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്  തലനാരിഴയ്ക്കാണ്.  പ്രതിനിധികളില്‍ 24നും 55നും ഇടയില്‍ പ്രായമുള്ളവര്‍  266 പേരുണ്ട്(48 ശതമാനം). അമ്പത്താറിന് മുകളില്‍ പ്രായമുള്ളവര്‍ 289  പേര്‍(52 ശതമാനം). എണ്‍പത്തൊമ്പത് വയസ്സുള്ള പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം  വി എസ് അച്യുതാനന്ദനാണ് ഏറ്റവും പ്രായം കൂടിയ പ്രതിനിധി. തൊട്ടടുത്ത് 88  വയസ്സുള്ള പി കെ ചന്ദ്രാനന്ദന്‍ . ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 24  വയസ്സുള്ള  കെ റഫീക്കാ(വയനാട്)ണ്. ടി വി അനിത(എറണാകുളം), റജീന(മലപ്പുറം)  എന്നിവരാണ ്പ്രായം കുറഞ്ഞ വനിതാപ്രതിനിധികള്‍ .&lt;/p&gt;  &lt;p&gt;എണ്‍പതിനു മുകളില്‍ പ്രായമുള്ള പ്രതിനിധികള്‍ : പി ഗോവിന്ദപ്പിള്ള, വി  ആര്‍ ഭാസ്കരന്‍ , എം കേളപ്പന്‍ , എം എം ലോറന്‍സ്, പാലോളി മുഹമ്മദ്കുട്ടി,  എസ് എസ് പോറ്റി, എ പത്മനാഭന്‍ . പ്രതിനിധികളില്‍ 160 പേര്‍  തൊഴിലാളിവര്‍ഗത്തില്‍ ജനിച്ചരാരാണ്. കര്‍ഷകത്തൊഴിലാളി-46 ദരിദ്രകര്‍ഷകര്‍  -92, ഇടത്തരം കൃഷിക്കാര്‍ -128, ധനിക കൃഷിക്കാര്‍ -അഞ്ച്,  ഇടത്തരംവിഭാഗം-124  ഭൂപ്രഭു- 1.   പ്രതിനിധികളില്‍ 457 പേരും മുഴുവന്‍സമയ  പാര്‍ടി പ്രവര്‍ത്തകരാണ്. വി എസ് അച്യുതാനന്ദന്‍ , പി കെ ചന്ദ്രാനന്ദന്‍ ,  എം എം ലോറന്‍സ്, പി ഗോവിന്ദപ്പിള്ള എന്നിവര്‍ സ്വാതന്ത്ര്യത്തിന് മുമ്പ്  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നവരാണ്. 1947-63 കാലത്ത്  പാര്‍ടിയില്‍ ചേര്‍ന്ന 45 പേരും 64-76 കാലത്ത് ചേര്‍ന്ന 200 പേരും  സമ്മേളനത്തില്‍ പങ്കെടുത്തു. 309 പേര്‍ 77 നുശേഷം പാര്‍ടി അംഗത്വത്തില്‍  വന്നവരാണ്. പ്രതിനിധികളിലെ 364 പേര്‍ വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങളിലെ  പ്രവര്‍ത്തന കരുത്തുമായി പാര്‍ടിയിലെത്തിയവരാണ്. കര്‍ഷക-കര്‍ഷകത്തൊഴിലാളി,  ട്രേഡ് യൂണിയന്‍ രംഗത്തുനിന്ന് 133 പേരും മഹിളാ രംഗത്തുനിന്ന് 31 ഉം  സാംസ്കാരികരംഗത്തുനിന്ന്അഞ്ചും പേരും പാര്‍ടി അംഗത്വത്തിലെത്തി.  പ്രതിനിധികളില്‍ 102 പേര്‍ പാര്‍ടി സംഘടനയിലും 151 പേര്‍  ട്രേഡ്യൂണിയനിലും  76 പേര്‍ കര്‍ഷകസംഘത്തിലും 61 പേര്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിലും 33  പേര്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലും 38 പേര്‍ മഹിളാരംഗത്തും 18 പേര്‍  സാംസ്കാരിക രംഗത്തും പ്രവര്‍ത്തിക്കുന്നു.   പ്രതിനിധികളില്‍ 451 പേര്‍  നിലവില്‍ പൊലീസ് കേസുള്ളവരാണ്. ഏറ്റവും കൂടുതല്‍ കേസുള്ളത്  തിരുവനന്തപുരത്തുനിന്നുള്ള എസ് പി ദീപക്കിനാണ്; 36 കേസ്. ഡിവൈഎഫ്ഐ സംസ്ഥാന  സെക്രട്ടറി ടി വി രാജേഷ്, മുഹമ്മദ് റിയാസ് (കോഴിക്കോട്) എന്നിവര്‍ക്കെതിരെ  26 കേസുണ്ട്. പ്രതിനിധികളില്‍ 246 പേര്‍ ബിരുദ, ബിരുദാനന്തര ബിരുദധാരികളും  122 പേര്‍ ഇന്റര്‍മീഡിയറ്റ്, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമക്കാരും 164 പേര്‍  പത്താം ക്ലാസ് വിജയിച്ചവരും 24 പേര്‍ അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസ  യോഗ്യതയുള്ളവരുമാണ്. ഏഴ് എംപിമാരും 37 എംഎല്‍എമാരും ത്രിതല പഞ്ചായത്ത്  ഭരണസമതിയംഗങ്ങളായ 55 പേരും സഹകരണഭരണസമിതി, കോര്‍പറേഷന്‍ , ബോര്‍ഡ്   അംഗങ്ങളായ 135 പേരും സമ്മേളന പ്രതിനിധികളായി.   കണ്‍വീനര്‍ ജി സുധാകരനാണ്  ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. എം രാജഗോപാല്‍ (കാസര്‍കോട്),  യു പി ജോസഫ്, കെ പി മേരി, പി കൃഷ്ണപ്രസാദ് എന്നിരായിരുന്നു  കമ്മിറ്റിയംഗങ്ങള്‍ .&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-5089801553253414350?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/5089801553253414350/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=5089801553253414350' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/5089801553253414350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/5089801553253414350'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_9217.html' title='സമരമുഖങ്ങളിലെ അനുഭവക്കരുത്തുമായ്'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-966345870112108658</id><published>2012-02-11T15:33:00.000+05:30</published><updated>2012-02-11T15:34:08.943+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>മഹാപ്രവാഹം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;മഹാപ്രവാഹം&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;ജി രാജേഷ്കുമാര്‍&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 12:50 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        &lt;p&gt;തിരു: മാര്‍ക്സിസം അജയ്യമെന്നു പ്രഖ്യാപിച്ച് അനന്തപുരിയില്‍  തൊഴിലാളിവര്‍ഗത്തിന്റെ മഹാപ്രവാഹം. സംഘശക്തിയുടെ ഉണര്‍ത്തുപാട്ടുമായി  ചുവടുവച്ച സമരഭടന്മാര്‍ തലസ്ഥാന നഗരിക്ക് പകര്‍ന്നത് വിപ്ലവചൈതന്യം.  സമരകേരളത്തിന്റെ മുന്നണിപ്പോരാളികളുടെ പ്രകടനം രാഷ്ട്രീയകേരളത്തിന്റെ  കുതിപ്പിനുള്ള ആവേശവും ഇന്ധനവും പകരുന്നതായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി  അമ്മമാര്‍ , അവശത മറന്നെത്തിയ തലമുതിര്‍ന്നവര്‍ , പാറിപ്പറക്കുന്ന  ബലൂണുമായി കുട്ടികള്‍ , ആബാലവൃദ്ധം ഒഴുകിയെത്തിയപ്പോള്‍ സമ്മേളന നഗര്‍  വീര്‍പ്പുമുട്ടി. മഴയെയും കൂസാതെ ജില്ലയാകെ ചന്ദ്രശേഖരന്‍നായര്‍  സ്റ്റേഡിയത്തിലേക്ക് അലയടിച്ചെത്തി. തങ്ങള്‍ നെഞ്ചേറ്റിയ പ്രസ്ഥാനത്തിന്റെ  സംസ്ഥാന സമ്മേളനത്തിനായി അഞ്ചുമാസമായി നാട്ടിടങ്ങളിലും നഗരങ്ങളിലും കൈമെയ്  മറന്ന് അധ്വാനിച്ചവര്‍ വെള്ളിയാഴ്ച കുടുംബസമേതം അനന്തപുരിയിലേക്ക്  ഒഴുകിയെത്തി.&lt;/p&gt;  &lt;p&gt;&lt;img src="http://deshabhimani.com/userfiles/image/10p2%281%29.jpg" alt="" height="297" width="407" align="middle" /&gt;&lt;/p&gt;  &lt;p&gt; എല്ലാ കണ്ണുകളും എല്ലാ കാതുകളും എല്ലാ ചുവടുകളും സ. ഇ ബാലാനന്ദന്‍  നഗറിലേക്കായിരുന്നു. കീഴടക്കാനാകാത്ത കരുത്തുമായി നാടിന്റെ സിരാപടലങ്ങളില്‍  ചുവപ്പിന്റെ അവസാനിക്കാത്ത ജനപ്രവാഹം. അസാധാരണമായിരുന്നു ആ പ്രവാഹം.  അഭൂതപൂര്‍വമായ ആവേശത്തില്‍ അണപൊട്ടിയ നദിപോലെ ജനസഞ്ചയത്തിന്റെ  കുത്തൊഴുക്ക്. കേരളം ഹൃദയത്തിലേറ്റുന്ന പ്രസ്ഥാനവും ചോരച്ചെങ്കൊടിയും  അജയ്യമാണെന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. സംഘബോധത്തിന്റെയും  അച്ചടക്കത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗാഥയുമായി ചെമ്പടയും,  രക്തപതാകയും വിപ്ലവഗാനങ്ങളും ബ്യൂഗിള്‍നാദവും വാദ്യമേളങ്ങളും  ഇരമ്പിയാര്‍ക്കുന്ന മുദ്രാവാക്യങ്ങളും ആവേശമായി കത്തിപ്പടര്‍ന്നു.  അനന്തപുരിക്ക് അരുണശോഭയേകി ചെമ്പടയുടെ മാര്‍ച്ചോടെയാണ് മഹാപ്രവാഹത്തിന്  തുടക്കമായത്. ആയുര്‍വേദ കോളേജ് ജങ്ഷന്‍ , വെള്ളയമ്പലം മാനവീയം വീഥി  എന്നിവിടങ്ങളില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മഴ തടസ്സവുമായി  എത്തിയെങ്കിലും ആവേശത്തെ തകര്‍ക്കാനായില്ല. വൈകിട്ട് മൂന്നോടെ  സ്റ്റേഡിയത്തിന്റെ ഗ്യാലറികള്‍ നിറഞ്ഞു. അപ്പോഴും റാലി ആരംഭിച്ചിരുന്നില്ല.  മൂന്നരയോടെ മാര്‍ച്ചുകള്‍ ആരംഭിച്ചു. രണ്ടുമണിക്കൂര്‍കൊണ്ടാണ് മാര്‍ച്ച്  പൂര്‍ത്തിയായത്. 3.45ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന  പ്രതിനിധികളുടെ പ്രകടനം എ കെ ജി ഹാളില്‍നിന്ന് സ്റ്റേഡിയത്തിലെത്തി.&lt;/p&gt;  &lt;p&gt;സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി  ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍ , ഇ പി ജയരാജന്‍ ,  എം എ ബേബി, പി കെ ഗുരുദാസന്‍ , പാലോളി മുഹമ്മദുകുട്ടി, പി കരുണാകരന്‍ , പി  കെ ശ്രീമതി, എം സി ജോസഫൈന്‍ , വൈക്കം വിശ്വന്‍ , ടി എം തോമസ് ഐസക്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമ്മേളനവേദിയിലേക്കെത്തിയ ദേശീയനേതാക്കളെ  കരഘോഷത്തോടെയാണ് ആയിരങ്ങള്‍ വരവേറ്റത്.  ചാക്ക, സംഗീത കോളേജ് ജങ്ഷന്‍ ,  വെള്ളയമ്പലം, ഓവര്‍ബ്രിഡ്ജ്, കുറവന്‍കോണം എന്നിവിടങ്ങളില്‍നിന്നുള്ള  പ്രകടനങ്ങളുടെ മുന്‍നിരയും സ്റ്റേഡിയത്തിലെത്തി. അകത്തേക്ക് കടക്കാന്‍  കഴിയാതെ സ്റ്റേഡിയത്തിനുചുറ്റുമുള്ള റോഡുകളില്‍ നിലയുറപ്പിച്ചാണ്  പതിനായിരങ്ങള്‍ നേതാക്കളുടെ പ്രസംഗം കേട്ടത്. പൊതുസമ്മേളനം  അവസാനിക്കുമ്പോഴും ജനപ്രവാഹം തുടര്‍ന്നു. കേരളീയവേഷം ധരിച്ചെത്തിയ  പതിനായിരക്കണക്കിന് വനിതകള്‍ പ്രകടനത്തിന്റെ പ്രത്യേകതയായി.  ചെങ്കൊടികളും  പ്ലക്കാര്‍ഡുകളും വീഥികളിലും സ്റ്റേഡിയത്തിലും ചുവപ്പിന്റെ മാസ്മരികലോകം  സൃഷ്ടിച്ചു. പഞ്ചവാദ്യവും ചെണ്ടമേളവും തെയ്യവും തിറയും നിശ്ചലദൃശ്യങ്ങളും  കാഴ്ചയുടെ വസന്തമൊരുക്കി. നിരത്തിലെല്ലാം ആവേശഭരിതരായി നീങ്ങുന്ന  നേതാക്കളും പ്രവര്‍ത്തകരും. എങ്ങും മുഴങ്ങിയത് ഇങ്ക്വിലാബ് സിന്ദാബാദ്.  തലസ്ഥാനത്തിന്റെ മണ്ണും മനസ്സും മാനവും ചുവപ്പില്‍ പൂത്തുനിന്നു.&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-966345870112108658?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/966345870112108658/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=966345870112108658' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/966345870112108658'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/966345870112108658'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_4665.html' title='മഹാപ്രവാഹം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-3218061771860911204</id><published>2012-02-11T15:31:00.000+05:30</published><updated>2012-02-11T15:32:41.004+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='പിണറായി വിജയന്‍'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി</title><content type='html'>&lt;span style="font-weight: bold;"&gt;ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി, Posted on: 11-Feb-2012 01:04 PM&lt;br /&gt;&lt;br /&gt;തിരു: കേരളത്തില്‍ പാര്‍ട്ടിക്ക് ബഹുജന പിന്തുണ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരം കേസരിയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു. ബ്രാഞ്ചുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും.&lt;br /&gt;&lt;br /&gt;പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങളെ നേരിടാന്‍ ലോക്കല്‍തലം മുതല്‍ അനുഭാവിയോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ച് റിപ്പോര്‍ട്ടിങ്ങ് നടത്തും. ഏരിയാതലത്തില്‍ പാര്‍ട്ടി താല്‍പര്യമുള്ളവരുടെ യോഗങ്ങള്‍ ഏരിയാതലത്തില്‍ വിളിച്ചുചേര്‍ക്കും. പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരുടെ ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് അജന്‍ഡ നിശ്ചയിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുപുറമെ ബഹുജന വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.&lt;br /&gt;&lt;br /&gt;ഗ്രാമങ്ങള്‍ തോറും ചര്‍ച്ചകളും പരിപാടികളും നടത്തും. വായനശാലകളുടെയും മറ്റും പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുന്നതിനായി പ്രവര്‍ത്തിക്കും. മദ്യാസക്തിക്കെതിരെയുള്ള പേരാട്ടം ശക്തിശപ്പടുത്തും. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുക്കും.&lt;br /&gt;&lt;br /&gt;മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയമുള്ളവരാണ് പാര്‍ട്ടിയെ എതിര്‍ക്കുന്നത്. കേരളത്തില്‍ ചില മതമേലധ്യക്ഷന്‍മാര്‍ പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ മറ്റു സംസ്ഥാനങ്ങളിലെത്തുമ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ സഹായിക്കുന്നതെന്ന കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ കേരളത്തില്‍ തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കൂടുതല്‍ പേര്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും പാര്‍ട്ടിയിലേക്ക് സജീവമായി വരുന്നുണ്ട്. മുസ്ലിം വിഭാഗത്തിലെ ദരിദ്രര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി ജാഗ്രത കാട്ടുമെന്നും പിണറായി പറഞ്ഞു.&lt;br /&gt;&lt;br /&gt;വര്‍ഗ യുവജന സംഘടനകള്‍ ശക്തിപ്പെടുത്തും. മറുനാടന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയും. ആദിവാസി പട്ടികവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഏറ്റെടുക്കും. പിഡിപിയുമായി സഖ്യമോ ധാരണയോ ഉണ്ടായിരുന്നില്ല. അവര്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതില്‍ തെറ്റില്ല അവരുമായി വേദി പങ്കിട്ടത് ശരിയായില്ലെന്ന് പിന്നീട് പാര്‍ട്ടി വിലയിരുത്തി.&lt;br /&gt;&lt;br /&gt;സമ്മേളനത്തിലെ കാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയാന്‍ മാത്രം സംഘടനാ കാര്യങ്ങള്‍ അറിയാത്തയാളല്ല വി എസ് എന്നും വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കേണ്ടെന്നും തിരുവനന്തപുരത്ത് പൊതു സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി തുടര്‍ന്നു. സംസ്ഥാനകമ്മറ്റിയംഗമെന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരിമിതിയുള്ളതിനാലാണ് സരോജിനി ബാലാനന്ദനെ ഒഴിവാക്കിയത്. അവരെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയാക്കിയിട്ടുണ്ട്. സംസ്ഥാനകമ്മറ്റിക്ക് എന്നും അവരോട് ആദരവുണ്ട്. ഇത്രയും കാലം പ്രവര്‍ത്തിച്ച സംസ്ഥാനകമ്മറ്റിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോഴുള്ള കേവല വികാരപ്രകടനം മാത്രമായി അവരുടെ പ്രതികരണത്തെ കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-3218061771860911204?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/3218061771860911204/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=3218061771860911204' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/3218061771860911204'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/3218061771860911204'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_3571.html' title='ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-7169949006416503387</id><published>2012-02-11T15:29:00.000+05:30</published><updated>2012-02-11T15:30:12.397+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>കടന്നാക്രമണങ്ങളെ ചെറുത്ത അമരക്കാരന്‍</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;കടന്നാക്രമണങ്ങളെ ചെറുത്ത അമരക്കാരന്‍&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 10:20 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                       &lt;div class="innermainnewsmainpic"&gt;&lt;img src="http://deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/pinarayi-feb-11_20120211100533.jpg" /&gt;&lt;/div&gt;                       &lt;div class="innermainnewsmainnews"&gt;        &lt;p&gt;തിരു: പിണറായി വിജയന്‍ അഞ്ചാം തവണയും സംസ്ഥാനത്തെ സിപിഐ  എമ്മിന്റെ അമരക്കാരനായി. പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍  പരാജയപ്പെട്ടപ്പോള്‍ നേതാവിനെ വ്യക്തിഹത്യ നടത്തി പ്രസ്ഥാനത്തെ  തളര്‍ത്താമെന്നു മോഹിച്ച ശത്രുക്കളെ നിരാശരാക്കുന്ന ചരിത്രനിയോഗം.  കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം പിറവിയെടുത്ത പിണറായി ഗ്രാമത്തിലെ  തൊഴിലാളി കുടുംബത്തില്‍ ജനിച്ച് വിദ്യാര്‍ഥി- യുവജനപ്രസ്ഥാനങ്ങളുടെ  നേതാവായി ഉയര്‍ന്ന അക്ഷോഭ്യനായ ഈ വിപ്ലവകാരി സിപിഐ എമ്മിനെ കെട്ടുറപ്പോടെ  നയിക്കാനും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും കഴിഞ്ഞ അഭിമാനവുമായാണ് വീണ്ടും  ചുമതലയേല്‍ക്കുന്നത്.    ഒരുഭാഗത്ത് സംഘടിതാക്രമണവുമായി മാധ്യമങ്ങള്‍ .  മറുവശത്ത് വര്‍ഗീയ-സാമുദായിക ശക്തികള്‍ . അപവാദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന്  ഒറ്റുകാര്‍ . പാര്‍ടി രണ്ടാകുമെന്ന് ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട   മലപ്പുറം സമ്മേളനവും പാര്‍ടി പൊട്ടിത്തെറിയിലേക്കെന്ന വന്‍പ്രചാരവേലയുടെ  പശ്ചാത്തലത്തില്‍ നടന്ന കോട്ടയം സമ്മേളനവും ഏകകണ്ഠമായി സെക്രട്ടറിയായി  തെരഞ്ഞെടുത്ത പിണറായിക്കുനേരെ സാമാന്യമര്യാദയുടെ എല്ലാ അതിരുകളും വിട്ട   ആക്ഷേപശരവര്‍ഷം കഴിഞ്ഞ നാലുവര്‍ഷവും തുടര്‍ന്നു. ഇക്കാര്യത്തില്‍  മാധ്യമങ്ങള്‍ മത്സരിച്ചു. അവര്‍ക്ക് വിഭവങ്ങളെത്തിച്ച് ഒറ്റുകാര്‍  തിരശ്ശീലയ്ക്കു പിന്നില്‍ ഒളിഞ്ഞുനിന്നു. പിന്തിരിപ്പന്‍ ശക്തികള്‍  ആക്രമണങ്ങള്‍ക്ക് ഒത്താശയുമൊരുക്കി. കള്ളക്കേസില്‍ കുടുക്കി അപമാനിച്ചു.  സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി. ഇത്രയും ക്രൂരമായ  വേട്ടയാടല്‍ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു ജനനേതാവുണ്ടാകില്ല.  കുടുംബാംഗങ്ങളെപ്പോലും അപവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോഴും എല്ലാം  നേരിട്ട് പാര്‍ടിയെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുനയിച്ചു. വിഭാഗീയത  അവസാനിപ്പിച്ച് പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കി. ബഹുജനപിന്തുണയും  സ്വീകാര്യതയും വര്‍ധിപ്പിക്കുകയും ചെയ്തു.സംസ്ഥാനത്തിന്റെ  വികസനചരിത്രത്തില്‍ സുവര്‍ണകാലമായി വിശേഷിപ്പിക്കപ്പെടുന്ന എല്‍ഡിഎഫ്  സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ അദ്ദേഹത്തിന്റെ  മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍  എല്‍ഡിഎഫ് കൈവരിച്ച മുന്നേറ്റത്തിനു പിന്നിലും പിണറായിയുടെ നിരന്തരമായ  ഇടപെടലുണ്ട്.  പിന്നോക്കവിഭാഗങ്ങളിലും മതന്യൂനപക്ഷങ്ങളിലും പാര്‍ടിയുടെ  സ്വാധീനവും സ്വീകാര്യതയും വര്‍ധിപ്പിക്കാനും പിണറായിക്ക് കഴിഞ്ഞു.&lt;/p&gt; &lt;p&gt; &lt;/p&gt; &lt;p&gt;ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി 1944  മാര്‍ച്ച് 21നാണ് പിണറായി വിജയന്‍ ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്  ഒരുവര്‍ഷം നെയ്ത്തുപണിയെടുത്തശേഷമാണ് പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു  ചേരുന്നത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം  നേതൃനിരയിലേക്കുയര്‍ന്നു. തലശേരി ബ്രണ്ണന്‍കോളേജില്‍  ബിരുദവിദ്യാര്‍ഥിയായിരിക്കെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്)  കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായ  പിണറായി  നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെഎസ്എഫ്  സംസ്ഥാന സെക്രട്ടറിയായിരിക്കെ തലശേരി കോടതിക്കു മുമ്പില്‍ പിണറായി  ഉള്‍പ്പെടെയുള്ളവരെ പൊലീസ് അടിച്ച് കടലില്‍ ചാടിച്ചത്  ഏറെ കോളിളക്കം  സൃഷ്ടിച്ചു.  കെഎസ്വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. 1971 അവസാനം  തലശേരിയില്‍ വര്‍ഗീയലഹള നടന്നപ്പോള്‍ അവിടെയെത്തി ധീരമായി  പ്രതിരോധപ്രവര്‍ത്തനം നടത്തി. തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ്  വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു.  1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാ പ്ലീനത്തില്‍ സിപിഐ എം ജില്ലാ  കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി; 1978ല്‍  സംസ്ഥാന കമ്മിറ്റി അംഗവും.  1960കളുടെ ആദ്യംമുതലേ പലപ്പോഴായി പൊലീസ്  മര്‍ദനം അനുഭവിക്കേണ്ടിവന്നു. എംഎല്‍എയായിരിക്കെ അടിയന്തരാവസ്ഥയില്‍   ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. അടിയന്തരാവസ്ഥയില്‍ 18 മാസം  കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരനായിരുന്നു.&lt;/p&gt; &lt;p&gt; &lt;/p&gt; &lt;p&gt;1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായപ്പോള്‍  പിണറായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ്  അംഗമായതു മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.     1998 സെപ്തംബറില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ  നിര്യാണത്തെ തുടര്‍ന്ന് പിണറായിയെ സെക്രട്ടറിയായി  തെരഞ്ഞെടുത്തു.  വൈദ്യുതിമന്ത്രി സ്ഥാനം രാജിവച്ചാണ് പാര്‍ടി സെക്രട്ടറിയായി സ്ഥാനമേറ്റത്.  2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനം പിണറായിയെ  സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറം  സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. മലപ്പുറം സമ്മേളനശേഷം  പാര്‍ടിയിലെ വിഭാഗീയപ്രവണതകള്‍ക്കെതിരെ പിണറായി അതിശക്തമായ പോരാട്ടമാണ്  നയിച്ചത്. ഒറ്റുകാരില്‍നിന്ന് പാര്‍ടിയെ സംരക്ഷിക്കാന്‍ കര്‍ശന  നിലപാടെടുത്തു. കോട്ടയത്ത് 2008ല്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വീണ്ടും  അദ്ദേഹത്തെ സാരഥ്യമേല്‍പ്പിച്ചു.   1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായ  പിണറായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും മികവു പ്രകടിപ്പിച്ചു. 1970ലും  77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍  പയ്യന്നൂരില്‍ നിന്നാണ് ജയിച്ചത്. 1996ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍  വൈദ്യുതി- സഹകരണമന്ത്രിയായി. മികച്ച ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനായ  അദ്ദേഹം  കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കാന്‍  നടത്തിയ പ്രവര്‍ത്തനം  പരക്കെ പ്രശംസിക്കപ്പട്ടു.   തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അധ്യാപിക  ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍ , വീണ  എന്നിവര്‍ മക്കളും സുനീഷ്, ദീപ എന്നിവര്‍ മരുമക്കളുമാണ്.&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-7169949006416503387?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/7169949006416503387/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=7169949006416503387' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7169949006416503387'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7169949006416503387'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_7947.html' title='കടന്നാക്രമണങ്ങളെ ചെറുത്ത അമരക്കാരന്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-9114929881742583303</id><published>2012-02-11T15:28:00.001+05:30</published><updated>2012-02-11T15:28:47.968+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ചുവപ്പിന്റെ തലസ്ഥാനം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;ചുവപ്പിന്റെ  തലസ്ഥാനം&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;പി വി ജീജോ&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 12:47 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        &lt;p&gt;തിരു: വര്‍ഗബോധത്തിന്റെ സംഘഗാഥ പാടി ചെമ്പടയുടെ മാര്‍ച്ച്.  ചെങ്കൊടിയുടെയും ചെന്തോരണങ്ങളുടെയും വര്‍ണത്തില്‍ മുങ്ങിയ നഗരവീഥികളില്‍  കാക്കിയും ചുവപ്പുമണിഞ്ഞ കാല്‍ലക്ഷം വളന്റിയര്‍മാര്‍ , പിന്നില്‍  ജനലക്ഷങ്ങള്‍ ...അലകടലായി ഒഴുകി ആവേശം ചെങ്കടല്‍ സൃഷ്ടിച്ച  മുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം പ്രഖ്യാപിച്ചു- ഇത്  ചുവപ്പിന്റെ  തലസ്ഥാനം.  രാജാക്കന്മാരുടെയും മാടമ്പിമാരുടെയും കുതിരപ്പട മാര്‍ച്ച്  ചെയ്തിരുന്ന അനന്തപുരിയുടെ വീഥികളില്‍ വെള്ളിയാഴ്ച ജനകീയപട്ടാളം ബ്യൂഗിള്‍  മുഴക്കി. അച്ചടക്കത്തോടെ ചുവടുവച്ചു. ജനവിരുദ്ധശക്തികള്‍ക്കെതിരെ  നീതിബോധത്തിന്റെ ചെങ്കൊടിയേന്തി സമരോത്സുകമായ പുതിയലോകത്തിന്റെ പിറവിക്കായി  പൊരുതുന്നവര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ചെങ്കോട്ടതീര്‍ത്തു   കാല്‍ലക്ഷം ചുവപ്പുവളന്റിയര്‍മാര്‍ .&lt;/p&gt; &lt;p&gt;&lt;img src="http://deshabhimani.com/userfiles/image/10p1.jpg" alt="" height="259" width="552" align="middle" /&gt;&lt;/p&gt; &lt;p&gt;ബഹുജനസ്വാധീനവും  കരുത്തും വെല്ലുവിളിക്കാനാകാത്ത സംഘടനാശേഷിയുമുള്ള  സിപിഐ എമ്മിന്റെ സമ്മേളനം ജനകീയ ഉത്സവമാണെന്ന് തെളിയിച്ചു ഈ സായാഹ്നം.   അച്ചടക്കം താളമാക്കി പ്രത്യയശാസ്ത്രദാര്‍ഢ്യത്തില്‍ ചുവടുറപ്പിച്ച്  ബാന്റ്വാദ്യത്തിന്റെ അകമ്പടിയില്‍ വളന്റിയര്‍മാര്‍ മുന്നേറി. യുവതികളും  യുവാക്കളും അണിനിരന്ന ചുവപ്പിന്റെ മഹാപ്രവാഹത്തില്‍ അനന്തപുരി  ചുവന്നപുരിയായി. മാര്‍ച്ചിന്റെ തുടക്കം വൈകിട്ട് മൂന്നിനായിരുന്നു.  മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചുവപ്പന്‍മുന്നേറ്റത്തിന്റെ കാഹളം  മുഴങ്ങിയത്. അധ്വാനിക്കുന്നവന്റെ ലോകം അകലെയല്ല എന്ന്  അലയടിച്ചാര്‍ത്തുവിളിച്ച ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തിന്റെ  കോട്ടതീര്‍ത്ത് ചുവപ്പുവളന്റിയര്‍മാര്‍ അണിനിരന്നു. ജനനിബിഡമായ വീഥികള്‍  അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. 18 ഏരിയകളില്‍നിന്ന് ഇരുപത്തയ്യായിരം  വളന്റിയര്‍മാരാണ് മാര്‍ച്ച് ചെയ്തത്. ഇവരില്‍ അയ്യായിരം വനിതകള്‍ .  മാസങ്ങളുടെ പരിശീലനത്തിലൂടെ സുശിക്ഷിതമായി പട്ടാളച്ചിട്ടയോടെ ചുവടുവയ്പ്.  156 വനിതാ പ്ലറ്റൂണുകളടക്കം 500 പ്ലറ്റൂണുകളിലായി കാല്‍ലക്ഷം പേര്‍ .  കാക്കി പാന്റ്സും  ചുവപ്പ് ഷര്‍ട്ടും കാക്കി തൊപ്പിയും  ബ്രൗണ്‍  ക്യാന്‍വാസും അണിഞ്ഞ് പുരുഷന്മാരും വെള്ള പാന്റ്സും ചുവപ്പ് ചുരിദാറും  വെള്ള ഷാളും മെറൂണ്‍ തൊപ്പിയും വെള്ള ക്യാന്‍വാസുമണിഞ്ഞ്  വനിതകളും.  പടപ്പാട്ടുകളും ബാന്റ്വാദ്യവും ത്രസിപ്പിച്ച അന്തരീക്ഷത്തിലാണ്  ഇരമ്പിയാര്‍ത്ത് ചെമ്പട നീങ്ങിയത്.    ആയുര്‍വേദകോളേജ് ജങ്ഷന്‍ ,  വെള്ളയമ്പലം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. ചാല,  വഞ്ചിയൂര്‍ , വിളപ്പില്‍ , നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല,  കാട്ടാക്കട, വെള്ളറട ഏരിയകളിലെ സേന ആയുര്‍വേദകോളേജ് ജങ്ഷനില്‍നിന്ന്  മാര്‍ച്ച് ചെയ്ത് പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍  സ്റ്റേഡിയത്തിലേക്ക് നീങ്ങി. മാഞ്ഞാലിക്കുളം മൈതാനത്ത് കേന്ദ്രീകരിച്ച  വളന്റിയര്‍മാര്‍  ബാബാ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെ ആയുര്‍വേദ  കോളേജിലെത്തി മെയിന്‍ റോഡ് വഴി ഇ എം എസ് പാര്‍ക്കിനടുത്തുള്ള കവാടം വഴി  ആദ്യപാതി സ്റ്റേഡിയത്തില്‍ പ്രവേശിച്ചതോടെ പൊതുസമ്മേളനനഗരി ചുവന്നപുഴയായി.   പേരൂര്‍ക്കട, പാളയം, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കിളിമാനൂര്‍ ,  വെഞ്ഞാറമൂട്, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നുള്ള സേനാ മാര്‍ച്ച്  വെള്ളയമ്പലത്തുനിന്നാണ് തുടങ്ങിയത്. മാനവീയം വീഥിയില്‍ കേന്ദ്രീകരിച്ച്  മ്യൂസിയം, രാമരായര്‍ വിളക്ക്, യുദ്ധസ്മാരകപാര്‍ക്ക് ചുറ്റി ഇ എം എസ്   പാര്‍ക്കിന് സമീപമുള്ള കവാടം വഴി സമ്മേളന നഗരിയില്‍ ചെമ്പട പൂര്‍ണമായി   എത്തിയതോടെ സ്റ്റേഡിയം ചുവന്ന സാഗരമായി. മൂന്ന് മണിക്ക് ആരംഭിച്ച  വളന്റിയര്‍ മാര്‍ച്ചിന്റെ ആദ്യ പ്ലറ്റൂണ്‍ സ്റ്റേഡിയത്തിലെത്തിയത്  നാലേകാലിന്. അവസാനമായി വിതുര ഏരിയയിലെ വളന്റിയര്‍മാരെത്തുമ്പോള്‍  രണ്ട്മണിക്കൂര്‍ കഴിഞ്ഞിരുന്നു. അസ്തമനസൂര്യന്റെ വര്‍ണരാജിക്ക്  പ്രഭചൊരിഞ്ഞ് ബാലാനന്ദന്‍ നഗറില്‍ ചുവപ്പിന്റെ പൊന്‍തിളക്കം. പരേഡ്  നിരീക്ഷിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി  പിണറായി വിജയനും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുറന്ന ജീപ്പില്‍ നീങ്ങിയ  നേതാക്കളെ ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍  അനുഗമിച്ചു.&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-9114929881742583303?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/9114929881742583303/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=9114929881742583303' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/9114929881742583303'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/9114929881742583303'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_3782.html' title='ചുവപ്പിന്റെ തലസ്ഥാനം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-577935597556102933</id><published>2012-02-11T15:25:00.000+05:30</published><updated>2012-02-11T15:26:17.874+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 10:50 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        തിരു: ചെങ്കടലില്‍ അലകളായി സ്ത്രീശക്തിയുടെ പ്രവാഹം.  പോരാട്ടമുഖങ്ങളിലേക്കെന്നപോലെ അവര്‍ ചെങ്കൊടികളുമായി ഒഴുകിയെത്തിയപ്പോള്‍  പൊതുസമ്മേളന നഗരിയും നഗരവീഥികളും നിറഞ്ഞു. പാടത്തും പറമ്പിലും  അടുക്കളകളിലും അരങ്ങിലും ഫാക്ടറികളിലും ഓഫീസുകളിലും അധ്വാനത്തിന്റെ  വിയര്‍പ്പുമുത്തുകള്‍ ചിതറിച്ചവര്‍ മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി  പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നെത്തിയപ്പോള്‍  അനന്തപുരി പുതുചരിത്രമെഴുതി. തലസ്ഥാനനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത  സ്ത്രീമുന്നേറ്റത്തിനാണ് സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം  സാക്ഷ്യംവഹിച്ചത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്ത്രീശാക്തീകരണത്തിനായി  നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ  പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെയും സാക്ഷ്യപത്രമായി  സമ്മേളനത്തിലെ അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം. വ്യാഴാഴ്ച വൈകിട്ടുമുതല്‍  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും  അവശത കണക്കാക്കാതെ പ്രായമായ സ്ത്രീകളും വിദ്യാര്‍ഥിനികളും യുവതികളും  അനന്തപുരിയിലേക്ക് എത്തിത്തുടങ്ങി. ജില്ലയുടെ കിഴക്കന്‍മേഖലയില്‍നിന്ന്  ആദിവാസിസ്ത്രീകളും തലസ്ഥാന നഗരിയിലേക്ക് ആവേശപൂര്‍വം ഒഴുകിയെത്തി.  പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഇ ബാലാനന്ദന്‍  നഗറില്‍ മഴയും വെയിലും കൂസാതെ രാവിലെ മുതല്‍ അവര്‍ ഇടംപിടിച്ചു.   പൊതുസമ്മേളനത്തിനുമുന്നോടിയായി നടന്ന റെഡ് വളന്റിയര്‍ മാര്‍ച്ചിലും  പ്രകടനത്തിലും പെണ്‍മയുടെ സംഘശക്തി ദര്‍ശിച്ചു. നാളത്തെ ലോകം  പടുത്തുയര്‍ത്താന്‍ തങ്ങളുടെ അജയ്യമായ പോരാട്ടവീറും വാഗ്ദാനം ചെയ്താണ്  അവര്‍ മാര്‍ച്ചുചെയ്തത്. ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ ഇങ്ക്വിലാബ് വിളിച്ചു  മുന്നേറിയ സ്ത്രീശക്തി കണ്ട് വഴിയോരങ്ങളില്‍ കാഴ്ചക്കാരായിനിന്ന സ്ത്രീകളും  ആവേശത്തോടെ പ്രകടനത്തില്‍ അണിചേര്‍ന്നു.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-577935597556102933?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/577935597556102933/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=577935597556102933' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/577935597556102933'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/577935597556102933'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_6033.html' title='സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-6620936449443653214</id><published>2012-02-11T15:24:00.000+05:30</published><updated>2012-02-11T15:25:14.060+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 11:18 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                       &lt;div class="innermainnewsmainpic"&gt;&lt;img src="http://deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/rallyude-munnirayil_20120211111828.gif" /&gt;&lt;/div&gt;                       &lt;div class="innermainnewsmainnews"&gt;        തിരു: മൂന്നു ബാനറുകളിലായിരുന്നു രാഷ്ട്രീയകേരളത്തിന്റെ കണ്ണുകള്‍  വെള്ളിയാഴ്ച വൈകിട്ട് ആദ്യം ഉടക്കിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍  അണിനിരന്ന പടുകൂറ്റന്‍റാലിയുടെ മുന്നില്‍ കണ്ട മനോഹരമായ ബാനറുകള്‍ .  ഇവയ്ക്ക് ബ്രഷ് ചലിപ്പിച്ചത് നല്ലപെരുമാള്‍ . മേലത്തുമേലെയിലെ സിപിഐ  എമ്മിന്റെ കലാകാരനായ ബ്രാഞ്ച് സെക്രട്ടറി. വെള്ളിയാഴ്ച പുലര്‍ച്ചെ  തുടങ്ങിയിരുന്നു ബാനറുകളുടെ അവസാന മിനുക്കുപണി. ചുവപ്പ് കൊടികള്‍  കാറ്റിലാടുന്ന നാട്ടിടവഴിയിലെ മതിലില്‍ തൂക്കിയ ബാനറിന് നിറം  ചാലിക്കുമ്പോള്‍ പെരുമാളിന്റെ മുഖത്ത് പിരിമുറുക്കം കണ്ടു.   എല്ലാ  കവലകള്‍ക്കും എല്ലാ ഗ്രാമവഴികള്‍ക്കും ചുവപ്പുനിറമായിരുന്നു വെള്ളിയാഴ്ച.  സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നടക്കുന്ന  പടുകൂറ്റന്‍റാലിയുടെ കണ്ണിയാകാന്‍ ജില്ലയിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും  നേരത്തെ ഉണര്‍ന്നു. ചെങ്കൊടികള്‍ മുമ്പേ സജ്ജീകരിച്ചുവച്ചിരുന്നു. എങ്ങും  കമാനങ്ങളും തോരണങ്ങളും. കാറ്റില്‍ ഇളകിപ്പറക്കുന്ന ചെങ്കൊടികള്‍  ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് വഴികാണിച്ചു. എല്ലാ വഴികളും എല്ലാ  കണ്ണുകളും അവിടേക്ക് നീണ്ടു. കൊത്തിയെടുത്ത അരിവാള്‍ ചുറ്റികയുടെ മാതൃക  വാഹനത്തില്‍ പ്രതിഷ്ഠിക്കുന്ന തിരക്കിലായിരുന്നു കവടിയാര്‍  പൈപ്പുലൈനിനടുത്ത് ആര്‍ട്ടിസ്റ്റ് ഷിബുവും സംഘവും. ഓട്ടോറിക്ഷാ  സ്റ്റാന്‍ഡുകളിലും തൊഴിലാളികേന്ദ്രങ്ങളിലും ചുവപ്പുകാഴ്ചകള്‍മാത്രം.  ചെങ്കൊടികള്‍ ഉയര്‍ന്നുപാറാത്ത പൂര്‍വഗാമികളുടെ വിപ്ലവസ്മരണ തുടിക്കാത്ത  ഒറ്റഗ്രാമവും ജില്ലയില്‍ ഇല്ലായിരുന്നു. തിരുവനന്തപുരത്തെത്തിയ മറ്റു  ജില്ലക്കാര്‍ ഉത്സവപ്രതീതിയില്‍ പങ്കുചേരാന്‍ മത്സരിച്ചു. ചുവപ്പും  വെള്ളയും തൊപ്പികളുള്ള ശിരസ്സുകള്‍ തോരണങ്ങളാല്‍ പന്തലിട്ട വഴികളില്‍  രാവിലെതന്നെ തിങ്ങിനിറഞ്ഞു.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-6620936449443653214?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/6620936449443653214/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=6620936449443653214' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/6620936449443653214'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/6620936449443653214'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_1025.html' title='റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-1096841939760693484</id><published>2012-02-11T15:23:00.000+05:30</published><updated>2012-02-11T15:24:01.317+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം&lt;br /&gt;&lt;/span&gt;&lt;br /&gt;ദേശാഭിമാനി &lt;span style="font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 10:52 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                       &lt;div class="innermainnewsmainpic"&gt;&lt;img src="http://deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/mani-sadass_20120211105251.gif" /&gt;&lt;/div&gt;                       &lt;div class="innermainnewsmainnews"&gt;        തിരു: ചെങ്കടല്‍ത്തിരകളായി ആര്‍ത്തലച്ചെത്തിയ ജനലക്ഷങ്ങളുടെ  മുന്നിലേക്ക് നാടന്‍പാട്ടിന്റെ വലയെറിഞ്ഞ് കലാഭവന്‍ മണി. താളത്തില്‍  ചുവടുവച്ചെത്തിയ ചെമ്പടയ്ക്കു മുന്നില്‍ പാട്ടിന്റെ ചടുലതാളമായി മണിയും  സംഘവും ആവേശം വാനോളമുയര്‍ത്തി.  മണ്ണിന്റെ മണമുള്ള അടിയാളന്റെ  പാട്ടുകള്‍ക്കൊപ്പം ചിരിയുടെ മാലപ്പടക്കവുമായി മണി അണികളുടെ മണിമുത്തായി.  നാടന്‍പാട്ടിന്റെ അകമ്പടിയില്‍ നൃത്തം ചവുട്ടിയ മണിക്കൊപ്പം കാണികളും  ചേര്‍ന്നു. ബലികുടീരങ്ങളെ എന്ന വിപ്ലവഗാനം ആലപിച്ചാണ് മണികിലുക്കത്തിനു  തുടക്കമായത്. പാട്ടിനൊടുവില്‍ ചുവന്ന ഷര്‍ട്ടിട്ട് ചെങ്കൊടിയേന്തി മണി  വേദിയിലെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത കരഘോഷം. ലാല്‍സലാം  സഖാക്കളെ എന്നുപറഞ്ഞ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത മണി സ്റ്റേഡിയത്തിലെ  ചുവപ്പുസേനയെ കണ്ടപ്പോള്‍ ഒരുവേള ചാലക്കുടിയിലെ ചെങ്കൊടിയേന്തിയ പഴയ  ഓട്ടോഡ്രൈവറായി മാറി. "ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ  സന്തോഷിക്കുന്നു. ചെറുപ്പത്തില്‍ ഈ കൊടി പിടിച്ചതിന്റെ ആവേശം നിങ്ങളെ  കാണുമ്പോള്‍ ആര്‍ത്തലച്ചെത്തുകയാണ്. എല്ലാ സഖാക്കള്‍ക്കും ചാലക്കുടിയിലെ  പഴയ ഓട്ടോഡ്രൈവറുടെ രക്തത്തിന്റെ നിറമുള്ള അഭിവാദ്യങ്ങള്‍".  നാടന്‍പാട്ട്  കലാകാരനായ വിജയന്‍മാസ്റ്ററുടെ നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഗാനവും  ശ്രദ്ധേയമായി. വേദിയിലെത്തിയ മണി ഞാന്‍ ഏതു പാട്ട് പാടണമെന്ന്  ചോദിച്ചപ്പോഴേ സ്റ്റേഡിയത്തില്‍ നിന്ന് മറുപടി ഉച്ചത്തിലെത്തി, ഓടപ്പഴം.  പിന്നെ കൂടപ്പുഴയിലെ പെണ്ണിനെക്കുറിച്ചുള്ള ഓടപ്പഴം പോലൊരു പെണ്ണിന് എന്ന  മണിയുടെ മാസ്റ്റര്‍പീസ് ഗാനം. പാട്ടിന്റെ ലഹരിയില്‍ മണി  സ്റ്റേഡിയത്തിലേക്ക് കൈനീട്ടിയപ്പോള്‍ മണിക്ക് കൈകൊടുക്കാന്‍  സ്റ്റേഡിയത്തില്‍നിന്ന് ആയിരം കൈകള്‍ നീണ്ടു. മണിയുടെ താളത്തിലുള്ള പാട്ടും  അതിനിടയിലെ നര്‍മവും സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ് ഹൃദയത്തിലേറ്റുവാങ്ങി.  കലാഭവന്‍ ജിമ്മി, മനാഫ് അലി, മനോജ്, അന്‍വര്‍ , ഡെന്‍സി, വര്‍ഷ തുടങ്ങിയ  ഗായകര്‍ക്കൊപ്പം ടെലിവിഷന്‍ , മിമിക്രി താരങ്ങളും അരങ്ങ് കൊഴുപ്പിക്കാന്‍  മണിയോടൊപ്പമെത്തിയിരുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രം ബാച്ചിലര്‍  പാര്‍ടിയുടെ മൂന്നാറിലെ സെറ്റില്‍ നിന്നാണ് മണി സമ്മേളനനഗരിയിലേക്ക്  പറന്നെത്തിയത്.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-1096841939760693484?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/1096841939760693484/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=1096841939760693484' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/1096841939760693484'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/1096841939760693484'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_2856.html' title='ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-4118053351980169982</id><published>2012-02-11T15:21:00.000+05:30</published><updated>2012-02-11T15:22:29.416+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം&lt;br /&gt;&lt;br /&gt;&lt;/span&gt;ദേശാഭിമാനി &lt;span style="font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 11:17 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                       &lt;div class="innermainnewsmainpic"&gt;&lt;img src="http://deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/nagarathe-thrasippichu_20120211111742.gif" /&gt;&lt;/div&gt;                       &lt;div class="innermainnewsmainnews"&gt;        തിരു: ചെമ്പടയുടെ താളത്തില്‍ ചുവടുവയ്ക്കാന്‍ കുരുന്നുകളും. സിപിഐ  എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന  റെഡ്വളന്റിയര്‍ മാര്‍ച്ചിനൊപ്പം  ആവേശത്തോടെയാണ് കുട്ടിപ്പട്ടാളം മാര്‍ച്ച് ചെയ്തത്. ജില്ലയുടെ  വിവിധഭാഗങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ ചെങ്കൊടി പാറിച്ചും ഉറക്കെ  മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. ബഹുജനറാലിയില്‍  ഒട്ടുമിക്കപ്പേരും കുഞ്ഞുങ്ങളുമായാണ് എത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ  അമ്മമാരും കുറവായിരുന്നില്ല. നക്ഷത്രം പതിച്ച തൊപ്പി ധരിച്ചും  കൊടിപാറിച്ചും ബലൂണ്‍ പറത്തിയും കുട്ടികള്‍ റാലിയില്‍ നിറഞ്ഞുനിന്നു.  വിപ്ലവനായകരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും മുഖചിത്രം പതിച്ച  പ്ലക്കാര്‍ഡുകളും മഹദ്വചനങ്ങളും ഉയര്‍ത്തി വിവിധ ഏരിയകളില്‍ നിന്ന് നിരവധി  വിദ്യാര്‍ഥികളെത്തി. സാംസ്കാരിക കേരളത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കുന്ന  വിവിധ കലാരൂപങ്ങളും റാലിയില്‍ നിരന്നു. തെയ്യം, കോല്‍ക്കളി, പുലികളി  എന്നിവയും പ്രച്ഛന്നവേഷധാരികളും റാലിയുടെ ശ്രദ്ധാകേന്ദ്രങ്ങളായി.  റോളര്‍സ്കേറ്റിങ്ങുമുണ്ടായിരുന്നു. ബാന്റിന്റെയും ചെണ്ടയുടെയും  മേളമൊരുക്കാന്‍ പെണ്‍കുട്ടികളുടെ സംഘവുമുണ്ടായി. മുത്തുക്കുടയുമേന്തി  മേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കുരുന്നുകള്‍  റാലിയില്‍ പങ്കെടുത്തത്.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-4118053351980169982?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/4118053351980169982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=4118053351980169982' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/4118053351980169982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/4118053351980169982'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_7090.html' title='നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-8129371635288856304</id><published>2012-02-11T15:19:00.000+05:30</published><updated>2012-02-11T15:21:14.256+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത‍'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 11-Feb-2012 11:19 AM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                       &lt;div class="innermainnewsmainpic"&gt;&lt;img src="http://deshabhimani.com/makeThumb.php?mw=264&amp;amp;mh=210&amp;amp;s=userfiles/chuvaduvachathu_20120211111921.gif" /&gt;&lt;/div&gt;                       &lt;div class="innermainnewsmainnews"&gt;        തിരു: സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ സമാപനദിനം  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്തതിനു പിന്നിലെ ശക്തി അഞ്ചുമാസംമുമ്പ്  തുടങ്ങിയ ചിട്ടയായ സംഘാടനം. ചുവപ്പു ഷര്‍ട്ടും കാക്കി പാന്റ്സും തൊപ്പിയും  ഷൂസും അണിഞ്ഞ പുരുഷ വളന്റിയര്‍മാരും തൂവെള്ളയും ചുവപ്പും ചേര്‍ന്ന  ചുരിദാറും മെറൂണ്‍ തൊപ്പിയും ഷൂസും അണിഞ്ഞ വനിതാ വളന്റിയര്‍മാരും  ചുവടുവച്ചത് ചരിത്രത്തിലേക്കാണ്. ഇത്രയും ബൃഹത്തും അച്ചടക്കപൂര്‍ണവുമായ  പരേഡിന് നഗരം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ല. പൊതുസമ്മേളനത്തിനുമുമ്പ്  ചുവപ്പുസേനാ പരേഡും റാലിയും തുടങ്ങാനിരിക്കെ തന്നെ കനത്ത മഴ പെയ്തെങ്കിലും  പരേഡ് തുടങ്ങുമ്പോഴേക്കും കാര്‍മുകിലുകള്‍ വഴിമാറി. അഞ്ചുമാസം നീണ്ട  വിശ്രമരഹിത പരിശീലനത്തിനുശേഷമാണ് ചെങ്കുപ്പായമണിഞ്ഞ സേനാംഗങ്ങള്‍ പരേഡിന്  ഇറങ്ങിയത്. സൈനിക പരേഡിനോട് കിടപിടിക്കുന്ന തരത്തില്‍ മുന്നേറിയ സേനയെ  റോഡിന് ഇരുവശത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ അത്ഭുതത്തോടെ  വീക്ഷിച്ചു. കടുകിട വ്യത്യാസമില്ലാതെ ഒരു മെയ്യും മനസ്സുമായി  ചുവടുതെറ്റാതെയാണ് ചുവപ്പുസേന അടിവച്ചത്. പൂക്കാവടി, തെയ്യം, തിറ,  വ്യത്യസ്ത വിഷയങ്ങളിലുള്ള നിശ്ചലദൃശ്യങ്ങളെല്ലാം അനന്തപുരിക്ക്  പുതുകാഴ്ചയേകി. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്റ് വാദ്യം തുടങ്ങിയ സംഘങ്ങള്‍  താളപ്രപഞ്ചംതീര്‍ത്ത് ഒന്നിനുപിറകെ ഒന്നായി പൊതുസമ്മേളനനഗരിയിലേക്ക്  ചുവടുതെറ്റാതെ നടന്നടുത്തു. റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ക്ക്  സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് അടുക്കാനായില്ല.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-8129371635288856304?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/8129371635288856304/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=8129371635288856304' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8129371635288856304'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8129371635288856304'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_8979.html' title='ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-7625694259323030279</id><published>2012-02-11T15:10:00.001+05:30</published><updated>2012-02-11T15:13:59.462+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='പ്രകാശ് കാരാട്ട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്</title><content type='html'>&lt;span style="font-weight: bold;"&gt;ജനവിരുദ്ധനയങ്ങളും&lt;/span&gt;&lt;span style="font-weight: bold;"&gt; അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;സ്വന്തം ലേഖകന്‍, ദേശാഭിമാനി&lt;br /&gt;Posted on: 11-Feb-2012 12:23 അം&lt;br /&gt;&lt;br /&gt;തിരു: ജനദ്രോഹ സാമ്പത്തികനയങ്ങളും അഴിമതിയും തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങള്‍ക്കു മുന്നിലെ പോംവഴി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം മുന്‍കൈയെടുത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ സഹായത്തോടെ ശക്തമായ ബദല്‍ ഉയര്‍ത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് സ. ഇ ബാലാനന്ദന്‍നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കി. ആയിരക്കണക്കിന് കൃഷിക്കാരെ യുപിഎ ഭരണം ആത്മഹത്യയിലേക്ക് നയിച്ചു. ആന്ധ്രയില്‍ ജനുവരിയില്‍മാത്രം 160 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ , കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം 31 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കേരളത്തിലേതുപോലെ, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടുമാസത്തെ ഭരണത്തിനിടയില്‍ 31 കര്‍ഷകര്‍ ആത്മഹത്യചെയ്തു. 34 വര്‍ഷത്തെ ഇടതുപക്ഷഭരണത്തില്‍ ബംഗാളില്‍ കര്‍ഷക ആത്മഹത്യയെപ്പറ്റി കേട്ടുകേള്‍വിയില്ലായിരുന്നു. കാര്‍ഷികപ്രതിസന്ധി അവസാനിപ്പിക്കാനും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്താനും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന എല്ലാവരുടെയും ജീവിതം കടുത്ത കടന്നാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. യുപിഎ സര്‍ക്കാരിന് അതില്‍ വേവലാതിയില്ല. ബഹുരാഷ്ട്രകുത്തകകളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതില്‍മാത്രമാണ് താല്‍പ്പര്യം. കേരളത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, വാള്‍മാര്‍ട്ടടക്കമുള്ള ബഹുരാഷ്ട്രകുത്തകകളെ ചില്ലറവില്‍പ്പന മേഖലയിലേക്ക് ക്ഷണിച്ചുവരുത്താനുള്ള തീരുമാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് പിന്മാറിയിട്ടില്ല. ലക്ഷക്കണക്കിന് ചെറുകിടവ്യാപാരികളുടെ ഉപജീവനം മുടക്കുന്ന ഈ നയത്തിനെതിരെ സിപിഐ എം വന്‍പ്രക്ഷോഭം സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ അതേസാമ്പത്തികനയമാണ് ബിജെപിയും പിന്തുടരുന്നത്. അഴിമതിയിലും ബിജെപി കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ . നവ ഉദാരനയങ്ങള്‍ക്കും അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്കും എതിരെ നില്‍ക്കുന്നതിനാലാണ് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പശ്ചിമബംഗാളില്‍ ക്രൂരമായ ആക്രമണം നടക്കുന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലി ബംഗാളില്‍ സിപിഐ എമ്മിന്റെ കഥകഴിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാവും. സിപിഐ എമ്മിന്റെ മുന്നേറ്റം്തടയാന്‍ കഴിയില്ലെന്ന് റാലി പ്രഖ്യാപിക്കും. കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വന്‍തോതില്‍ ബഹുജനശ്രദ്ധയും മാധ്യമശ്രദ്ധയുമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ,മാധ്യമങ്ങളില്‍ സമ്മേളനത്തെപ്പറ്റി വന്നതെല്ലാം വിശ്വസിക്കരുത്. രാഷ്ട്രീയ അനുഭവങ്ങളും സംഘടനാകാര്യങ്ങളും അവലോകനംചെയ്ത് ചര്‍ച്ചചെയ്യുന്ന സമ്മേളനം, വിമര്‍ശവും സ്വയംവിമര്‍ശവും നടത്തി കൂട്ടായ തീരുമാനത്തിലെത്തുകയാണ് ചെയ്യുന്നത്. വളരെയേറെ ഐക്യത്തോടെയും പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിച്ചും നടത്തിയ ഈ സമ്മേളനം നാഴികക്കല്ലാണ് കാരാട്ട് പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-7625694259323030279?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/7625694259323030279/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=7625694259323030279' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7625694259323030279'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7625694259323030279'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_5076.html' title='ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-7453643645361875511</id><published>2012-02-11T15:00:00.003+05:30</published><updated>2012-02-11T15:04:05.321+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആഗോളവല്‍ക്കരണം'/><category scheme='http://www.blogger.com/atom/ns#' term='മുതലാളിത്തം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='പ്രകാശ്‌ കാരാട്ട്‌'/><title type='text'>നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍</title><content type='html'>&lt;span style="font-weight: bold;"&gt;നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പ്രകാശ് കാരാട്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി, Posted on: 08-Feb-2012 12:22 PM&lt;br /&gt;&lt;br /&gt;സോവിയറ്റ് യൂണിയന്റെ പതനത്തില്‍ മുതലാളിത്തത്തിനുണ്ടായ വിജയാഹ്ലാദം രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ സുദീര്‍ഘ സാമ്പത്തിക പ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, 'മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി ;തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്' എന്ന് അംഗീകരിക്കപ്പെടുകയാണ്.&lt;br /&gt;&lt;br /&gt;19ാം നൂറ്റാണ്ടിലെ തത്വശാസ്ത്രമാണ് മാര്‍ക്സിസമെന്ന് പുച്ഛിക്കുകയും അത് കാലഹരണപ്പെട്ടുകഴിഞ്ഞെന്ന് 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയുംചെയ്തതാണ് മുതലാളിത്തത്തിന്റെ അപ്പോസ്തലന്‍മാര്‍ . എന്നാല്‍ , സമകാലിക മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധി വിശകലനംചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം മാര്‍ക്സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്സിസം നിലകൊള്ളുന്നു.&lt;br /&gt;&lt;br /&gt;സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ള സിദ്ധാന്തത്തിന്റെ അനുഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്; ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തത്തെ കാലോചിതമാക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്സിസത്തെ കാണേണ്ടത്. ക്രമമായി അവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും മാത്രംചെയ്യുന്ന ജഡമായ വിജ്ഞാനസംഹിതയല്ല മാര്‍ക്സിസം. 20ാം നൂറ്റാണ്ടിലെ സോവിയറ്റ് ശൈലിയിലുള്ള മാര്‍ക്സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍ , ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തി വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; നിശ്ചിതമായ ഒരു ചട്ടക്കൂടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു. വരട്ടുതത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയിലാണ് അത് കൊണ്ടുചെന്നെത്തിച്ചത്.&lt;br /&gt;&lt;br /&gt;21ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന് സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. മാര്‍ക്സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയുമാക്കുന്നതിന് അത് അത്യാവശ്യമാണ്.&lt;br /&gt;&lt;br /&gt;ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യഘടകമെന്ന നിലയിലുള്ള സാമ്രാജ്യത്വത്തിന്റെ അസ്തിത്വത്തെ സമകാലിക ലോകത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളനികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്‍പ്പനത്തിനപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമുണ്ടായിട്ടുള്ള മാറ്റങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതും അതിന്റെ അന്തഃസത്തയും ഉള്ളടക്കവും അപ്രത്യക്ഷമായിത്തീര്‍ന്നതായി തെറ്റിദ്ധരിക്കുന്നതും ഈ വാദത്തിലടങ്ങിയിട്ടുള്ള പ്രശ്നമാണ്.&lt;br /&gt;&lt;br /&gt;മൂലധന കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും തമ്മിലുള്ള ലയനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഭാഗമായുണ്ടായ ധനമൂലധനത്തിന്റെ ഉയര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തിയാണ് 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ധനമൂലധനത്തിന്റെ ഈ ദേശീയ കൂടിച്ചേരല്‍ അവയിലെ രാഷ്ട്രങ്ങളുടെ സഹായത്തോടെ സാമ്രാജ്യത്വത്തില്‍ ചെന്നെത്തി. ദരിദ്രരാജ്യങ്ങളുടെ വിഭവങ്ങളെയും വിപണികളെയും നിയന്ത്രിച്ചുകൊണ്ടാണ് ഇത് സാധ്യമായത്. തങ്ങളുടെ സ്വാധീനമേഖലകളെ വിഭജിക്കുന്നതിനെയും പുനര്‍വിഭജിക്കുന്നതിനെയും സംബന്ധിച്ച് ദേശരാഷ്ട്രങ്ങള്‍ പരസ്പരവും സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലും ഉള്ള മത്സരങ്ങളിലേക്കാണത് നയിച്ചത്. ലോകമഹായുദ്ധങ്ങള്‍ക്കുവരെ അത് കാരണമായിത്തീര്‍ന്നു.&lt;br /&gt;&lt;br /&gt;ലെനിന്റെ കാലശേഷം എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് രൂപംകൊണ്ട ധനമൂലധനത്തിന് ഇന്ന് ദേശീയരൂപം ഒട്ടുമില്ല. രാജ്യാന്തര ബാങ്കുകള്‍ക്കും ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇന്ന് ആഗോള പ്രവര്‍ത്തനമേഖലയാണുള്ളത്. വളരെവേഗത്തില്‍ ഊഹക്കച്ചവടപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി അവ, അളവറ്റ മൂലധനം രാജ്യങ്ങള്‍ക്കപ്പുറത്തുള്ള വിപണികളിലേക്ക് ദൈനംദിനം ഒഴുക്കിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ധനമൂലധനത്തിന് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലനക്ഷമതയുണ്ട്; ചലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഏതെങ്കിലും ചില പ്രത്യേക വ്യവസായങ്ങളില്‍മാത്രമായി അത് തളയ്ക്കപ്പെട്ടു കിടക്കുകയല്ല; ലോകവിപണിയെ ശത്രുതാപരമായ ബ്ലോക്കുകളായി തിരിക്കുക എന്ന താല്‍പ്പര്യവും അതിനില്ല. ആഗോളതലത്തില്‍ ഉദ്ഗ്രഥിതമായ ഒരു വിപണിയുണ്ടാകണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നുമെന്നാണ് ഇന്ന് ധനമൂലധനംആവശ്യപ്പെടുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണആഗോളവല്‍ക്കരണ പ്രക്രിയയെ നയിക്കുന്ന ശക്തി അതാണ്.&lt;br /&gt;&lt;br /&gt;സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ശത്രുത അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തി മടക്കിയിരിക്കുന്നു. എന്നാല്‍ , സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിനര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കല്‍പ്പനകള്‍ക്ക് അനുസരിച്ച് സാമ്രാജ്യത്വം വിഷമയമായ ഒരു രൂപം ആര്‍ജിച്ചിരിക്കുന്നുവെന്ന് പറയാം. അമേരിക്കയുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രധാന സാമ്രാജ്യത്വശക്തികളെല്ലാം ചേര്‍ന്ന് ഒരു ബ്ലോക്ക് ഉണ്ടാക്കിയിരിക്കുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിനും നേര്‍ക്ക് എന്തെങ്കിലും വെല്ലുവിളി ഉയര്‍ന്നുവരികയാണെങ്കില്‍ ആ വെല്ലുവിളിയെ ഇല്ലാതാക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സമ്പദ്വ്യവസ്ഥയുടെയും പങ്ക് വളരെ നിര്‍ണായകമാണ്.&lt;br /&gt;&lt;br /&gt;സമകാലിക മുതലാളിത്തത്തിന്റെ കീഴില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇക്കാര്യം ദൃശ്യമാണ്. വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ധനആസ്തിവിലക്കയറ്റ കുമിളകളിലൂടെ കൊള്ള നടത്തിയതാണ് 200708 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി തരണംചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാരുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിക്കണമെന്ന് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് നിര്‍ദേശിച്ചു. എന്നാല്‍ , നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ധനകാര്യകമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടന്‍ സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചുതുടങ്ങി. സര്‍ക്കാരിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് അത്തരം നീക്കുപോക്കുകളുടെ ഭാരംമാറ്റിവയ്ക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ പൂര്‍ണ യോജിപ്പോടെ പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. നവലിബറല്‍ ആഗോളവല്‍ക്കരണത്തില്‍നിന്ന് അകന്നുള്ള ഒരു മാറ്റത്തിന്റെ സാധ്യതയെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ധനശക്തികളുടെ അധികാരത്തെ തടയുന്നതിനെയും സാമ്രാജ്യത്വം പ്രതിരോധിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;അന്താരാഷ്ട്ര ഫിനാന്‍സിന്റെ പ്രേരണയാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വവ്യവസ്ഥയുടെ ഒരു സുപ്രധാനവശം ഡോളറിന്റെ അധീശത്വമാണ്. അമേരിക്കയുടെ സാമ്രാജ്യത്വശക്തി കാരണം ലോകത്തെങ്ങുമുള്ള സാമ്പത്തിക ആസ്തികളും വിഭവങ്ങളും ഇപ്പോഴും ഡോളര്‍രൂപത്തിലാണ് മിക്കവരും കൈവശം വയ്ക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സമ്പത്ത് ഊറ്റിയെടുക്കാനും ആഗോളവല്‍ക്കരണ പ്രക്രിയയെ സ്ഥിരമാക്കി നിര്‍ത്താനും ഇതുമൂലം അമേരിക്കയ്ക്ക് കഴിയുന്നു.&lt;br /&gt;&lt;br /&gt;ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക് സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. ഭീകരതയ്ക്കെതിരായ യുദ്ധമെന്നും മനുഷ്യത്വപരമായ ഇടപെടലെന്നും കള്ളപ്പേരിട്ടുകൊണ്ടുള്ള നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു. പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ കൊള്ളക്കാരായ എണ്ണക്കമ്പനികളില്‍നിന്ന് ഈ മേഖലയിലെ എണ്ണസ്രോതസ്സുകളെ സംരക്ഷിക്കുകയുംചെയ്യുന്ന സര്‍ക്കാരുകളെ തകര്‍ക്കുക എന്നതാണ് അവരുടെ ഉദ്ദേശം. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ഏറ്റവുമൊടുവില്‍ ലിബിയയിലെയും യുദ്ധങ്ങള്‍ നടത്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. ആഗോള മേധാവിത്വം നിലനിര്‍ത്തുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആവശ്യത്തില്‍നിന്നാണ് സൈനികതന്ത്രം രൂപം കൊള്ളുന്നത്.&lt;br /&gt;&lt;br /&gt;അതിനാല്‍ , മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും തടസ്സമായി എല്ലായ്പ്പോഴും നില്‍ക്കുന്നത് സാമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവുമാണ് 21ാം നൂറ്റാണ്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത. (അവസാനിക്കുന്നില്ല)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുക&lt;/span&gt;&lt;br style="font-weight: bold;"&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പ്രകാശ് കാരാട്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;Posted on: 09-Feb-2012 10:14 അം&lt;br /&gt;&lt;br /&gt;മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ധനമൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. സാമൂഹ്യക്ഷേമം കൈവരിക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടില്‍ പതിറ്റാണ്ടുകളോളം നടത്തിയ സമരങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെങ്കില്‍ നവലിബറല്‍ യാഥാസ്ഥിതികത്വത്തെ പിറകോട്ടടിപ്പിക്കണം.&lt;br /&gt;&lt;br /&gt;വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടമില്ലാത്ത അവസ്ഥയും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും കോര്‍പറേറ്റുകളെയും ബാങ്കര്‍മാരെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്പോണ്‍സര്‍ചെയ്ത ബെയില്‍ ഔട്ട് പദ്ധതികളും നിലവിലുള്ള വ്യവസ്ഥയിലെ അന്യായവും അസമത്വവും ജനങ്ങളുടെ മുന്നില്‍ വളരെ വ്യക്തമായി മറനീക്കിക്കാണിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. ശക്തമായ ഒരു രാഷ്ട്രീയ ബദലായി ഇത് മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് കഴിയും.&lt;br /&gt;&lt;br /&gt;നവലിബറല്‍ കടന്നാക്രമണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിലും കേന്ദ്രീകരിച്ചുള്ള ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങളുണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉല്‍പ്പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇടതുപക്ഷ ബദല്‍ പരിപാടി ആവശ്യപ്പെടണം. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ശക്തിയെ തടഞ്ഞുനിര്‍ത്താതെ, സാമ്പത്തിക നയങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയില്ല. സാമ്പത്തികമേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്. കൂറ്റന്‍ ബഹുരാഷ്ട്ര ബാങ്കുകളെ തകര്‍ക്കുകയും വന്‍കിട സാമ്പത്തിക ആസ്തികള്‍ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യണം എന്ന അജന്‍ഡ മുന്നോട്ടുകൊണ്ടുവരേണ്ടത് ആവശ്യമാണ്.&lt;br /&gt;&lt;br /&gt;വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ തലയിലേക്ക് പ്രതിസന്ധിയുടെ ഭാരം മാറ്റിവച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ ഐഎംഎഫ്, ലോകബാങ്ക്, ഡബ്ല്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വികസ്വരരാജ്യങ്ങളിലെ ഫിനാന്‍ഷ്യല്‍  വ്യാപാര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങളെ, പ്രത്യേകിച്ചും വ്യവസ്ഥകളോടുകൂടിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കും അസന്തുലിതമായ സ്വതന്ത്രവ്യാപാര കരാറുകള്‍ക്കും എതിരായ സമരങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;ഓരോ രാജ്യത്തിലെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് ഇടതുപക്ഷ ബദല്‍ പരിപാടിയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ധനമൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തീട്ടൂരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം ആ ദേശരാഷ്ട്രത്തിനുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല. വര്‍ഗസമരത്തിന്റെ ആഗോളരൂപങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും കാലക്രമേണ ശക്തി പ്രാപിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വര്‍ഗസമരത്തെ കുറച്ചുകണ്ടുകൂടാ.&lt;br /&gt;&lt;br /&gt;മുതലാളിത്തത്തിനെതിരായ ഏതൊരു വിപ്ലവവെല്ലുവിളിയുടെയും കേന്ദ്രസ്ഥാനം തൊഴിലാളിവര്‍ഗത്തിനാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലുപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട്  പോസ്റ്റ് മാര്‍ക്സിസ്റ്റുകാര്‍ മറിച്ച് പറയുന്നുണ്ടെങ്കിലും. വികസിത മുതലാളിത്ത ലോകത്തിലെ അപവ്യവസായവല്‍ക്കരണവും അവിടങ്ങളിലെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കടല്‍കടത്തികൊണ്ടുപോകുന്നതും കാരണം വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ , വികസ്വര ലോകത്തിലും ലോകത്തെ മൊത്തം എടുക്കുമ്പോഴും തൊഴിലാളിവര്‍ഗത്തിന്റെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല, സേവനമേഖലകളില്‍ ജോലിചെയ്യുന്നവരും ചൂഷണംചെയ്യപ്പെടുന്ന തൊഴിലാളികള്‍തന്നെയാണ്. അയവേറിയ തൊഴില്‍ വിപണി എന്ന പേരില്‍ അറിയപ്പെടുന്ന തൊഴില്‍ചൂഷണത്തിന്റെയും തൊഴില്‍ രൂപങ്ങളുടെയും മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തെല്ലായിടത്തും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയെ മാറ്റി, പകരം താല്‍ക്കാലികാടിസ്ഥാനത്തിലും (കാഷ്വല്‍) കരാര്‍ അടിസ്ഥാനത്തിലുമുള്ള തൊഴില്‍ വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രവണത കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. തോന്നുംപടി നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന (ഹയര്‍ ആന്‍ഡ് ഫയര്‍) വ്യവസ്ഥ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പംതന്നെ നവലിബറല്‍ വാഴ്ചയ്ക്കുകീഴിലെ സാമ്പത്തിക വളര്‍ച്ച അനൗപചാരിക സമ്പദ്വ്യവസ്ഥ ഊതിവീര്‍പ്പിക്കപ്പെടുന്നതിലേക്കാണ് നയിക്കുന്നത് (തൊഴിലിനെ രൂക്ഷമായ വിധത്തില്‍ ചൂഷണംചെയ്യലും സ്വയം ചൂഷണവും ആണ് അതിന്റെ സ്വഭാവം). രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താല്‍ക്കാലിക ജീവനക്കാരെയും അനൗപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്കരിക്കുക എന്നതാണ് 21ാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.&lt;br /&gt;&lt;br /&gt;ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ ഒരു പക്ഷേ നാട്ടിന്‍പുറങ്ങളില്‍ , പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂവുടമകളായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും&amp;amp;ൃറൂൗീ;എന്ന് അവകാശപ്പെടുന്ന നയങ്ങള്‍ മൂന്നാംലോകത്തുള്ള അധ്വാനിക്കുന്ന ജനതയുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയും കര്‍ഷക ജനതയുടെ വരുമാനത്തെയും ഉപജീവനമാര്‍ഗങ്ങളെയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലി ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം ഇന്ന് വികസ്വര ലോകത്ത് ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും നഗരപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുക എന്നത് ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.&lt;br /&gt;&lt;br /&gt;വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും മുഖ്യധാരാ വിശകലനവുമായി ലിംഗപ്രശ്നത്തെ സമന്വയിപ്പിക്കേണ്ടത് 21ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ഹാനികരമായിട്ടുള്ള അധമമായ തൊഴില്‍ വിഭജനപ്രശ്നം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യങ്ങള്‍ക്കുപോലും കഴിയുന്നില്ല. നേരെമറിച്ച് നവലിബറല്‍ വാഴ്ചയ്ക്കു കീഴില്‍ സാമൂഹ്യമേഖലയില്‍ വരുത്തുന്ന ഉയര്‍ന്ന തോതിലുള്ള വെട്ടിക്കുറയ്ക്കലിന്റെ അര്‍ഥം, സമ്പദ്വ്യവസ്ഥയുടെ ഭഭാരം ഒട്ടുംതന്നെ ആനുപാതികമല്ലാത്ത വിധത്തില്‍ വഹിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നാണ്. അതേ അവസരത്തില്‍ത്തന്നെ, സ്ത്രീകളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിക്കുന്നതിലൂടെയുള്ള ചൂഷണം മിച്ചമൂല്യം ഊറ്റിയെടുക്കുന്നതിനുള്ള സുപ്രധാന സ്രോതസ്സായി വര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;തുല്യമല്ലാത്ത വേതനത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനം, വിവേചനപരമായ തൊഴില്‍ സമ്പ്രദായങ്ങളും പ്രയോഗങ്ങളും, തൊഴില്‍ശക്തിയുടെ പുനരുല്‍പ്പാദനത്തിന്റെ അര്‍ഥശാസ്ത്രം എന്നിവയെല്ലാം കാണിക്കുന്നത് ഈ വിവേചനം മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയില്‍ വ്യവസ്ഥാപിതമായിത്തന്നെ അന്തര്‍ലീനമാണെന്നാണ്. ജോലിയുടെ അദൃശ്യവല്‍ക്കരണവും മൂല്യശോഷണവും പുരുഷാധിപത്യ ജീവിതരീതിയുടെ മേധാവിത്വവുമെല്ലാം നവലിബറല്‍ മുതലാളിത്തത്തിന്‍കീഴില്‍ സ്ത്രീകളുടെമേലുള്ള ചൂഷണത്തെ കൂടുതല്‍ പ്രബലമാക്കിത്തീര്‍ക്കുകയാണ്. പുരുഷാധിപത്യ ചൂഷണത്തില്‍നിന്നും വര്‍ഗാടിസ്ഥാനത്തിലുള്ള ചൂഷണത്തില്‍നിന്നും സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുള്ള ഇടതുപക്ഷ ബദല്‍ അംഗീകരിക്കണം.&lt;br /&gt;&lt;br /&gt;പരിസ്ഥിതിയുടെയും പരിസരത്തിന്റെയും വിനാശമാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നം. മനുഷ്യനും പ്രകൃതിക്കും അത് ഭീഷണിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ നവലിബറല്‍ മുതലാളിത്തത്തിനെതിരായ സമരത്തിന്റെയും അതിനുപകരമുള്ള ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള സമരത്തിന്റെയും ഒരു സുപ്രധാന ഘടകം പരിസരം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയുണ്ടാക്കലും പരിസ്ഥിതിയും മനുഷ്യജീവനും സംരക്ഷിക്കുന്നതിനുള്ള സമരവും ആണ്. ആഗോളപരിസ്ഥിതിക്ക് നേര്‍ക്കുള്ള ഭീഷണിയുടെ പ്രാഥമികമായ കാരണം മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ള സ്വഭാവമാണ്. വന്‍കിട കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങളെ കവര്‍ന്നെടുക്കുന്ന പ്രവണതയും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണകാലത്ത് ഏറ്റവും ഉയര്‍ന്ന രൂപത്തിലെത്തിയിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാമാറ്റവും മാനവരാശിക്ക് നേരെയുള്ള പൊതുഭീഷണിയാണെങ്കില്‍ക്കൂടി അതിന്റെ ഉത്തരവാദിത്തം കൂടുതലും സമ്പന്ന വ്യവസായവല്‍കൃത രാഷ്ട്രങ്ങള്‍ക്കാണ്. പരിസരത്തെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതികമായ പ്രശ്നത്തെ കൈകാര്യംചെയ്യുന്നതില്‍ തുല്യത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സമരം ഇടതുപക്ഷ ബദല്‍ പരിപാടിയില്‍ ഉണ്ടായിരിക്കണം. (അവസാനിക്കുന്നില്ല)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്ത്യയുടെ അനുഭവം&lt;/span&gt;&lt;br /&gt;&lt;br /&gt;പ്രകാശ് കാരാട്ട്&lt;br /&gt;&lt;br /&gt;Posted on: 11-Feb-2012 06:15 AM&lt;br /&gt;&lt;br /&gt;1991ലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്തെ കേന്ദ്രനിയന്ത്രിത നയങ്ങളില്‍നിന്ന് 1980കളില്‍ ക്രമേണ അകന്നുപോയതിനുശേഷം ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ (അതിലെ ഏറ്റവും പ്രമുഖമായ വിഭാഗം വന്‍കിട ബൂര്‍ഷ്വാസിയാണ്) നവ ലിബറല്‍ ചട്ടക്കൂടിനെ ഗാഢമായി പുണര്‍ന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയോടൊപ്പംതന്നെ വര്‍ധിച്ച തോതിലുള്ള അസമത്വവും തൊഴിലാളികളുടെമേലുള്ള കൂടുതല്‍ രൂക്ഷമായ ചൂഷണവും നടക്കുകയാണ്. കര്‍ഷകജനതയെ ഞെക്കിപ്പിഴിയുന്നു; വലിയ തോതിലുള്ള കാര്‍ഷികത്തകര്‍ച്ചയുമുണ്ടാകുന്നു. വന്‍കിട കോര്‍പറേറ്റുകളും വിദേശമൂലധനവും ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും പൊതുആസ്തികളും കൊള്ളചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം അതിന് സഹായവും അവസരവും ഒരുക്കുകയാണ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;പക്ഷേ, ഈ നവ ലിബറല്‍ നയങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. ട്രേഡ് യൂണിയനുകളും ജനകീയപ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന ചെറുത്തുനില്‍പ്പ് കാരണം, ധനകാര്യമേഖലയെ പൂര്‍ണമായും ഉദാരവല്‍ക്കരിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജയിച്ചിട്ടില്ല. സാമ്പത്തികപ്രതിസന്ധിയുടെ ഏറ്റവും വിനാശകരമായ ആഘാതങ്ങളില്‍നിന്ന് ഇന്ത്യയെ ഇതുവരെ രക്ഷിച്ചുനിര്‍ത്തിയത് ഇതാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. നഗ്നമായ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിനുപകരം പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ക്രമേണ വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഭ്യന്തര സാമ്പത്തികനയങ്ങളിലുള്ള വ്യതിയാനം ഇന്ത്യയുടെ വിദേശനയത്തില്‍ പ്രതിഫലിച്ചുകാണാം. അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുന്നതിലും സ്വതന്ത്രമായ വിദേശനയം സ്വീകരിക്കുന്നതില്‍നിന്ന് വ്യതിചലിച്ചുപോകുന്നതിലും ഇത് പ്രകടമായിക്കാണാം.&lt;br /&gt;&lt;br /&gt;നവലിബറല്‍ നയങ്ങളെയും അമേരിക്കന്‍ അനുകൂല വിദേശനയത്തെയും എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്‍നിരയില്‍ത്തന്നെയുണ്ട്. നവ ലിബറല്‍ നയങ്ങളെല്ലാം പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നതില്‍നിന്നും അമേരിക്കയുടെ തന്ത്രപരമായ ഗൂഢതന്ത്രങ്ങള്‍ക്കുമുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാരിനെ ഇതുവരെ തടഞ്ഞുനിര്‍ത്തിയത് ഇടതുപക്ഷത്തിന്റെയും മറ്റ് ജനാധിപത്യശക്തികളുടെയും ഈ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ വര്‍ധമാനമായ കൂട്ടുപങ്കാളിത്തത്തെ ചെറുത്തുതോല്‍പ്പിക്കാതെ, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ് നമ്മുടെ അനുഭവം. ഈ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്കിന്റെ ഫലമായി ഇടതുപക്ഷശക്തികള്‍ക്കെതിരായി വിശേഷിച്ച് പശ്ചിമബംഗാളില്‍ , സംഘടിതമായ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ 2011 മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണ് പശ്ചിമബംഗാള്‍ എന്നതിനാല്‍ ആ സംസ്ഥാനത്തെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.&lt;br /&gt;&lt;br /&gt;ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അവിടെ അക്രമങ്ങളും അടിച്ചമര്‍ത്തലും നടക്കുകയാണ്. എങ്കിലും നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങളും നയിച്ചുകൊണ്ട് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുന്നതിന് ഇടതുപക്ഷത്തിന് കഴിയും. കേരളത്തിലാകട്ടെ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം വളരെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. അഞ്ച് കൊല്ലം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറിമാറിവരുന്ന ആവര്‍ത്തനചക്രത്തെ തകര്‍ക്കുന്നതില്‍ ഇടതുപക്ഷം ഏതാണ്ട് വിജയിക്കുകതന്നെ ചെയ്തു. സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പാക്കുന്ന കാര്യത്തിലും പൊതുമേഖലാസ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്ന കാര്യത്തിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈവരിച്ച നേട്ടത്തിന് ജനങ്ങള്‍ക്കിടയില്‍നിന്ന് വ്യാപക പിന്തുണ ലഭിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ കടുത്ത പരിമിതികളുണ്ടായിരുന്നിട്ടും പശ്ചിമബംഗാളിലും കേരളത്തിലും നിലവിലുണ്ടായിരുന്നതും ത്രിപുരയില്‍ ഇപ്പോഴും തുടരുന്നതുമായ ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭഭൂപരിഷ്കരണ നടപടികളിലൂടെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ദൃഢീകരിക്കുന്നതിനും അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശ്രമിച്ചു.&lt;br /&gt;&lt;br /&gt;മൗലികമായ മാറ്റങ്ങളുണ്ടാക്കുന്നതിന് പരിമിതിയുണ്ടെങ്കിലും തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനതയെയും മറ്റ് ജനകീയപ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതിനും സഹായിക്കുന്ന ഈ സര്‍ക്കാരുകള്‍ ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജവും നല്‍കുന്നു. ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ  സാമ്പത്തികഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനോടൊപ്പംതന്നെ മുതലാളിത്തചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും നിലനില്‍ക്കുന്നു. വര്‍ഗചൂഷണത്തിലൂടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന ഭരണവര്‍ഗം തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി വിവിധ തരത്തിലുള്ള സാമൂഹ്യമര്‍ദനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്. ഉദാരവല്‍ക്കരണത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതിനായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതാദ്യമായി കഴിഞ്ഞവര്‍ഷം ഒന്നിച്ചുചേര്‍ന്നു. അവയുടെ സംയുക്തപരിപാടിയും സംയുക്തപ്രക്ഷോഭങ്ങളും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ഒന്നിപ്പിച്ചു വിളക്കിച്ചേര്‍ത്തു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്ന ഒരുദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് 2012 ഫെബ്രുവരി 28ന് ;നടക്കുകയാണ്.&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള പാതയൊരുക്കുന്നതിന്റെ പരിപാടിക്കുവേണ്ടി സിപിഐ എം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടത്തിലേക്കെത്താനായി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി  കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ  ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇന്നത്തെ ആഗോള മുതലാളിത്ത പ്രതിസന്ധിക്ക് രണ്ട് പ്രധാന സവിശേഷതകളുണ്ട്. ഇടതുപക്ഷം രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ബദലുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണത്. ഒന്നാമത്, ഇപ്പോള്‍ അനുഭവപ്പെടുന്ന മാന്ദ്യം ദീര്‍ഘകാലം നില്‍ക്കാനുള്ള സാധ്യതയുണ്ട്. വികസിത മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകളൊന്നും ഇപ്പോള്‍ ധനപരമായ ഉത്തേജനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അതിനുപകരം ചെലവുചുരുക്കല്‍ നടപടികളിലൂടെ ജനങ്ങളുടെമേല്‍ നഗ്നമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്, പ്രതിസന്ധി വികസിത മുതലാളിത്തത്തിന്റെ കേന്ദ്രത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്; ചുറ്റുപാടുകളിലല്ല. വികസ്വര മുതലാളിത്തരാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ചത്ര തന്നെ രൂക്ഷമായി പ്രതിസന്ധിയുടെ ആഘാതം വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. വികസ്വരലോകത്തിലെ സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം വികസിത മുതലാളിത്തരാജ്യകേന്ദ്രങ്ങളിലെ സമരങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ഇത് വഴി തുറക്കുന്നു. ഈ രണ്ട് സമരധാരകള്‍ക്കും പരസ്പരം ശക്തിപ്പെടുത്താന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ , ഫിനാന്‍സിന്റെ ചാലകശക്തിയാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവ ലിബറല്‍ മുതലാളിത്തത്തിനെതിരായും അതിനെ രാഷ്ട്രീയാധികാരംകൊണ്ടും സൈനികശക്തികൊണ്ടും സ്ഥായിയായി നിലനിര്‍ത്തുന്ന സാമ്രാജ്യത്വവ്യവസ്ഥയ്ക്കെതിരായുള്ള സമരവും ഇടതുപക്ഷ ബദല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യമാണ്. (അവസാനിച്ചു)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-7453643645361875511?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/7453643645361875511/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=7453643645361875511' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7453643645361875511'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7453643645361875511'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_4293.html' title='നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-3948344339335589357</id><published>2012-02-11T14:52:00.002+05:30</published><updated>2012-02-11T14:55:03.415+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='പിണറായി വിജയന്‍'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>പിണറായി സെക്രട്ടറി</title><content type='html'>&lt;span style="font-weight: bold;"&gt;പിണറായി സെക്രട്ടറി&lt;/span&gt;&lt;br /&gt;&lt;br /&gt;(കെ എം മോഹന്‍ദാസ്, ദേശാഭിമാനി ദിനപ്പത്രം)&lt;br /&gt;&lt;br /&gt;Posted on: 11-Feb-2012 06:01 AM&lt;br /&gt;&lt;br /&gt;ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍(തിരു): സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. വ്യക്തിഹത്യ നടത്തി തളര്‍ത്താനാകുമെന്ന് വ്യാമോഹിച്ച മാധ്യമങ്ങള്‍ക്കും ജാതിമതവര്‍ഗീയ ശക്തികള്‍ക്കും ഒറ്റുകാര്‍ക്കും മുമ്പില്‍ നെഞ്ചുവിരിച്ചുനിന്ന്, നേരിയ പോറല്‍പോലുമേല്‍ക്കാന്‍ അനുവദിക്കാതെ പാര്‍ടിയെ നയിച്ച പിണറായി അഞ്ചാം തവണയാണ് സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. അപവാദങ്ങളുടെ കുത്തൊഴുക്കില്‍ പകച്ചുനില്‍ക്കാതെ, ആക്രമണത്തിന്റെ കുന്തമുനകള്‍ അക്ഷോഭ്യനായി നേരിട്ട് ചെങ്കൊടിയുടെ മാനം കാത്ത ജനനായകനെ തലസ്ഥാന നഗരത്തില്‍ ആദ്യമായി ചേര്‍ന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് പാര്‍ടിയുടെ സാരഥ്യമേല്‍പ്പിച്ചത്.&lt;br /&gt;&lt;br /&gt;സമസ്തമേഖലകളിലെയും ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തിലൂടെ തലസ്ഥാന ജില്ല കണ്ട ഏറ്റവുംവലിയ ജനമുന്നേറ്റമായി മാറിയ സമ്മേളനം 85 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേരാനിരിക്കുന്ന പാര്‍ടികോണ്‍ഗ്രസിലേക്ക് 175 പ്രതിനിധികളെയും തെരഞ്ഞെടുത്തു. ടി കൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ രൂപീകരിച്ചു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85 അംഗ സംസ്ഥാനകമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കയാണ്. 12 പേരെ പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പാര്‍ടി ജില്ലാ സെക്രട്ടറിമാരായ പി പി വാസുദേവന്‍(മലപ്പുറം), സി കെ രാജേന്ദ്രന്‍(പാലക്കാട്), എ സി മൊയ്തീന്‍(തൃശൂര്‍), സി ബി ചന്ദ്രബാബു(ആലപ്പുഴ), ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ജെയിംസ് മാത്യു(കണ്ണൂര്‍), എ പ്രദീപ്കുമാര്‍ (കോഴിക്കോട്), ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ , എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു, എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി മേരി(ഇടുക്കി), എന്‍ ആര്‍ ബാലന്‍(തൃശൂര്‍), കോലിയക്കോട് കൃഷ്ണന്‍നായര്‍(തിരുവനന്തപുരം) എന്നിവരാണ് പുതിയ അംഗങ്ങള്‍ . കെ കെ മാമക്കുട്ടി, സി ഒ പൗലോസ്, പി ആര്‍ രാജന്‍ , എം കേളപ്പന്‍ , സരോജിനി ബാലാനന്ദന്‍ , ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ പുതിയ കമ്മറ്റിയിലില്ല.&lt;br /&gt;&lt;br /&gt;വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. ഏകകണ്ഠമായി പാനല്‍ അംഗീകരിച്ചു. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മറ്റിയുടെ ആദ്യയോഗം ചേര്‍ന്നു. വി എസ് അച്യുതാനന്ദന്‍ സെകട്ടറിസ്ഥാനത്തേക്ക് പിണറായിയുടെ പേര് നിര്‍ദേശിച്ചു. ടി ശിവദാസമേനോന്‍ പിന്താങ്ങി. ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ ജി സുധാകരന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.&lt;br /&gt;&lt;br /&gt;പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 1998 സെപ്തംബറിലാണ് പിണറായി പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17ാം സംസ്ഥാന സമ്മേളനം പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറം സമ്മേളനത്തിലും 2008 ഫെബ്രുവരിയില്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിയിലെ വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ച് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തു പകരാന്‍ കഴിഞ്ഞ അഭിമാനവുമായാണ് തിരുവനന്തപുരം സമ്മേളനം ചേര്‍ന്നത്. സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങള്‍ അസംബന്ധങ്ങളാണ് പ്രചരിപ്പിച്ചതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു വര്‍ഷത്തിനിടയില്‍ സംഘടനാരംഗത്തും പൊതുസ്വാധീനത്തിന്റെ കാര്യത്തിലും നല്ല നിലയില്‍ മുന്നോട്ടുപോകാനായതായി സമ്മേളനം വിലയിരുത്തിയതായും പിണറായി പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-3948344339335589357?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/3948344339335589357/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=3948344339335589357' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/3948344339335589357'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/3948344339335589357'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_4890.html' title='പിണറായി സെക്രട്ടറി'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-2828951779035015890</id><published>2012-02-11T14:48:00.003+05:30</published><updated>2012-02-11T14:50:19.913+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സി.കെ.ചന്ദ്രപ്പന്‍'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ'/><title type='text'>സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി</title><content type='html'>&lt;span style="font-weight: bold;"&gt;സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി&lt;/span&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;Posted on: 11-Feb-2012 02:26 PM&lt;br /&gt;&lt;br /&gt;കൊല്ലം: സി കെ ചന്ദ്രപ്പനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. നാലുദിവസമായി കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് വെളിയം ഭാര്‍ഗവന്‍ സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് ചന്ദ്രപ്പന്‍ സിപിഐ സെക്രട്ടറിയായി ചുമതലയേറ്റത്. 89അംഗ സംസ്ഥാ സമിതിയെയും കണ്‍ട്രോള്‍ കമ്മീഷനെയും സമ്മേളനം തെരഞ്ഞെടുത്തു.&lt;br /&gt;&lt;br /&gt;മുന്‍ എംപിയും 75കാരനുമായ ചന്ദ്രപ്പന്‍ ആലപ്പുഴ വയലാര്‍ സ്വദേശിയും പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വംകൊടുത്ത സി കെ കുമാരപ്പണിക്കരുടെ മകനുമാണ്.&lt;br /&gt;&lt;br /&gt;ചുവപ്പ്സേന പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ ശനിയാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-2828951779035015890?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/2828951779035015890/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=2828951779035015890' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/2828951779035015890'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/2828951779035015890'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_1901.html' title='സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-8078347146547236189</id><published>2012-02-11T14:43:00.003+05:30</published><updated>2012-02-11T14:46:53.879+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='പിണറായി വിജയന്‍'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി</title><content type='html'>&lt;font style="font-weight: bold;"&gt;&lt;span title="Click to correct" class="transl_class" id="0"&gt;ആശയ&lt;/span&gt;, &lt;span title="Click to correct" class="transl_class" id="1"&gt;സാമൂഹ്യ&lt;/span&gt; &lt;span title="Click to correct" class="transl_class" id="2"&gt;തലത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="3"&gt;കൂടുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="4"&gt;ഇടപെടും&lt;/span&gt;: &lt;span title="Click to correct" class="transl_class" id="5"&gt;പിണറായി&lt;/span&gt;&lt;/font&gt;&lt;br style="font-weight: bold;"&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="6"&gt;ദേശാഭിമാനി&lt;/span&gt;&lt;br /&gt;&lt;br /&gt;Posted on: 11-Feb-2012 01:04 PM&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="7"&gt;തിരു&lt;/span&gt;: &lt;span title="Click to correct" class="transl_class" id="8"&gt;കേരളത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="9"&gt;പാര്‍ട്ടിക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="10"&gt;ബഹുജന&lt;/span&gt; &lt;span title="Click to correct" class="transl_class" id="11"&gt;പിന്തുണ&lt;/span&gt; &lt;span title="Click to correct" class="transl_class" id="12"&gt;വര്‍ധിപ്പിക്കുന്നതിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="13"&gt;കൂടുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="14"&gt;കര്‍മ്മപരിപാടികള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="15"&gt;ആവിഷ്കരിക്കുമെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="16"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="17"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="18"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="19"&gt;സെക്രട്ടറി&lt;/span&gt; &lt;span title="Click to correct" class="transl_class" id="20"&gt;പിണറായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="21"&gt;വിജയന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="22"&gt;തിരുവനന്തപുരം&lt;/span&gt; &lt;span title="Click to correct" class="transl_class" id="23"&gt;കേസരിയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="24"&gt;സംഘടിപ്പിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="25"&gt;മുഖാമുഖത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="26"&gt;പറഞ്ഞു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="27"&gt;ബ്രാഞ്ചുതലം&lt;/span&gt; &lt;span title="Click to correct" class="transl_class" id="28"&gt;മുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="29"&gt;പാര്‍ട്ടിയെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="30"&gt;ശക്തിപ്പെടുത്തും&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="31"&gt;പാര്‍ട്ടിയെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="32"&gt;പ്രവര്‍ത്തകരെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="33"&gt;ആശയക്കുഴപ്പത്തിലാക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="34"&gt;പ്രചാരണങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="35"&gt;നേരിടാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="36"&gt;ലോക്കല്‍തലം&lt;/span&gt; &lt;span title="Click to correct" class="transl_class" id="37"&gt;മുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="38"&gt;അനുഭാവിയോഗങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="39"&gt;തുടര്‍ച്ചയായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="40"&gt;വിളിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="41"&gt;റിപ്പോര്‍ട്ടിങ്ങ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="42"&gt;നടത്തും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="43"&gt;ഏരിയാതലത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="44"&gt;പാര്‍ട്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="45"&gt;താല്‍പര്യമുള്ളവരുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="46"&gt;യോഗങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="47"&gt;ഏരിയാതലത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="48"&gt;വിളിച്ചുചേര്‍ക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="49"&gt;പ്രൊഫഷണല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="50"&gt;രംഗത്തു&lt;/span&gt; &lt;span title="Click to correct" class="transl_class" id="51"&gt;പ്രവര്‍ത്തിക്കുന്നവരുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="52"&gt;കൂട്ടായ്മകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="53"&gt;സംഘടിപ്പിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="54"&gt;അവരുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="55"&gt;ആശങ്കകളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="56"&gt;പ്രശ്നങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="57"&gt;ചര്‍ച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="58"&gt;ചെയ്യും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="59"&gt;പുതിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="60"&gt;ആളുകളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="61"&gt;പാര്‍ട്ടിയിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="62"&gt;ആകര്‍ഷിക്കുന്നതിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="63"&gt;അജന്‍ഡ&lt;/span&gt; &lt;span title="Click to correct" class="transl_class" id="64"&gt;നിശ്ചയിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="65"&gt;പ്രവര്‍ത്തിക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="66"&gt;പാര്‍ട്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="67"&gt;അംഗങ്ങള്‍ക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="68"&gt;വിദ്യാഭ്യാസം&lt;/span&gt; &lt;span title="Click to correct" class="transl_class" id="69"&gt;നല്‍കുന്നതിനുപുറമെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="70"&gt;ബഹുജന&lt;/span&gt; &lt;span title="Click to correct" class="transl_class" id="71"&gt;വിദ്യാഭ്യാസത്തിലും&lt;/span&gt; &lt;span title="Click to correct" class="transl_class" id="72"&gt;ശ്രദ്ധ&lt;/span&gt; &lt;span title="Click to correct" class="transl_class" id="73"&gt;കേന്ദ്രീകരിക്കും&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="74"&gt;ഗ്രാമങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="75"&gt;തോറും&lt;/span&gt; &lt;span title="Click to correct" class="transl_class" id="76"&gt;ചര്‍ച്ചകളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="77"&gt;പരിപാടികളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="78"&gt;നടത്തും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="79"&gt;വായനശാലകളുടെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="80"&gt;മറ്റും&lt;/span&gt; &lt;span title="Click to correct" class="transl_class" id="81"&gt;പ്രവര്‍ത്തനത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="82"&gt;സജീവമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="83"&gt;ഇടപെടും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="84"&gt;അന്ധവിശ്വാസങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="85"&gt;അനാചാരങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="86"&gt;തുടച്ചു&lt;/span&gt; &lt;span title="Click to correct" class="transl_class" id="87"&gt;നീക്കുന്നതിനായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="88"&gt;പ്രവര്‍ത്തിക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="89"&gt;മദ്യാസക്തിക്കെതിരെയുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="90"&gt;പേരാട്ടം&lt;/span&gt; &lt;span title="Click to correct" class="transl_class" id="91"&gt;ശക്തിശപ്പടുത്തും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="92"&gt;സ്ത്രീകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="93"&gt;നേരിടുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="94"&gt;വിവിധ&lt;/span&gt; &lt;span title="Click to correct" class="transl_class" id="95"&gt;പ്രശ്നങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="96"&gt;ഏറ്റെടുക്കും&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="97"&gt;മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="98"&gt;സ്വാധീനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="99"&gt;വര്‍ധിപ്പിക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="100"&gt;ക്രിസ്ത്യന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="101"&gt;വിഭാഗങ്ങള്‍ക്കിടയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="102"&gt;ശക്തമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="103"&gt;രാഷ്ട്രീയമുള്ളവരാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="104"&gt;പാര്‍ട്ടിയെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="105"&gt;എതിര്‍ക്കുന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="106"&gt;കേരളത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="107"&gt;ചില&lt;/span&gt; &lt;span title="Click to correct" class="transl_class" id="108"&gt;മതമേലധ്യക്ഷന്‍മാര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="109"&gt;പാര്‍ട്ടിയെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="110"&gt;എതിര്‍ക്കുമ്പോള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="111"&gt;തന്നെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="112"&gt;അവര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="113"&gt;മറ്റു&lt;/span&gt; &lt;span title="Click to correct" class="transl_class" id="114"&gt;സംസ്ഥാനങ്ങളിലെത്തുമ്പോള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="115"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="116"&gt;എമ്മാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="117"&gt;തങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="118"&gt;സഹായിക്കുന്നതെന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="119"&gt;കാര്യം&lt;/span&gt; &lt;span title="Click to correct" class="transl_class" id="120"&gt;സാക്ഷ്യപ്പെടുത്തുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="121"&gt;ഇപ്പോള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="122"&gt;കേരളത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="123"&gt;തന്നെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="124"&gt;മാറ്റങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="125"&gt;കണ്ടു&lt;/span&gt; &lt;span title="Click to correct" class="transl_class" id="126"&gt;തുടങ്ങി&lt;/span&gt;. &lt;span title="Click to correct" class="transl_class" id="127"&gt;കൂടുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="128"&gt;പേര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="129"&gt;മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="130"&gt;നിന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="131"&gt;പാര്‍ട്ടിയിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="132"&gt;സജീവമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="133"&gt;വരുന്നുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="134"&gt;മുസ്ലിം&lt;/span&gt; &lt;span title="Click to correct" class="transl_class" id="135"&gt;വിഭാഗത്തിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="136"&gt;ദരിദ്രര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="137"&gt;പലവിധ&lt;/span&gt; &lt;span title="Click to correct" class="transl_class" id="138"&gt;പ്രശ്നങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="139"&gt;നേരിടുന്നുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="140"&gt;അതെല്ലാം&lt;/span&gt; &lt;span title="Click to correct" class="transl_class" id="141"&gt;ഏറ്റെടുക്കുന്നതില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="142"&gt;പാര്‍ട്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="143"&gt;ജാഗ്രത&lt;/span&gt; &lt;span title="Click to correct" class="transl_class" id="144"&gt;കാട്ടുമെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="145"&gt;പിണറായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="146"&gt;പറഞ്ഞു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="147"&gt;വര്‍ഗ&lt;/span&gt; &lt;span title="Click to correct" class="transl_class" id="148"&gt;യുവജന&lt;/span&gt; &lt;span title="Click to correct" class="transl_class" id="149"&gt;സംഘടനകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="150"&gt;ശക്തിപ്പെടുത്തും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="151"&gt;മറുനാടന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="152"&gt;തൊഴിലാളികളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="153"&gt;ചൂഷണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="154"&gt;ചെയ്യുന്നത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="155"&gt;തടയും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="156"&gt;ആദിവാസി&lt;/span&gt; &lt;span title="Click to correct" class="transl_class" id="157"&gt;പട്ടികവിഭാഗങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="158"&gt;നേരിടുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="159"&gt;പ്രശ്നങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="160"&gt;ഏറ്റെടുക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="161"&gt;പിഡിപിയുമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="162"&gt;സഖ്യമോ&lt;/span&gt; &lt;span title="Click to correct" class="transl_class" id="163"&gt;ധാരണയോ&lt;/span&gt; &lt;span title="Click to correct" class="transl_class" id="164"&gt;ഉണ്ടായിരുന്നില്ല&lt;/span&gt;. &lt;span title="Click to correct" class="transl_class" id="165"&gt;അവര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="166"&gt;ഇടതുപക്ഷത്തിനു&lt;/span&gt; &lt;span title="Click to correct" class="transl_class" id="167"&gt;പിന്തുണ&lt;/span&gt; &lt;span title="Click to correct" class="transl_class" id="168"&gt;പ്രഖ്യാപിച്ചതില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="169"&gt;തെറ്റില്ല&lt;/span&gt; &lt;span title="Click to correct" class="transl_class" id="170"&gt;അവരുമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="171"&gt;വേദി&lt;/span&gt; &lt;span title="Click to correct" class="transl_class" id="172"&gt;പങ്കിട്ടത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="173"&gt;ശരിയായില്ലെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="174"&gt;പിന്നീട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="175"&gt;പാര്‍ട്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="176"&gt;വിലയിരുത്തി&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="177"&gt;സമ്മേളനത്തിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="178"&gt;കാര്യങ്ങള്‍ക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="179"&gt;പൊതുസമ്മേളനത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="180"&gt;മറുപടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="181"&gt;പറയാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="182"&gt;മാത്രം&lt;/span&gt; &lt;span title="Click to correct" class="transl_class" id="183"&gt;സംഘടനാ&lt;/span&gt; &lt;span title="Click to correct" class="transl_class" id="184"&gt;കാര്യങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="185"&gt;അറിയാത്തയാളല്ല&lt;/span&gt; &lt;span title="Click to correct" class="transl_class" id="186"&gt;വി&lt;/span&gt; &lt;span title="Click to correct" class="transl_class" id="187"&gt;എസ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="188"&gt;എന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="189"&gt;വ്യാഖ്യാനിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="190"&gt;മാധ്യമങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="191"&gt;അദ്ദേഹത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="192"&gt;കുഴപ്പത്തിലാക്കേണ്ടെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="193"&gt;തിരുവനന്തപുരത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="194"&gt;പൊതു&lt;/span&gt; &lt;span title="Click to correct" class="transl_class" id="195"&gt;സമ്മേളനത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="196"&gt;പ്രതിപക്ഷ&lt;/span&gt; &lt;span title="Click to correct" class="transl_class" id="197"&gt;നേതാവ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="198"&gt;വി&lt;/span&gt; &lt;span title="Click to correct" class="transl_class" id="199"&gt;എസ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="200"&gt;അച്യുതാനന്ദന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="201"&gt;നടത്തിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="202"&gt;ക്യാപ്പിറ്റല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="203"&gt;പണിഷ്മെന്റ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="204"&gt;പരാമര്‍ശത്തെക്കുറിച്ചുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="205"&gt;ചോദ്യത്തിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="206"&gt;മറുപടിയായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="207"&gt;പിണറായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="208"&gt;തുടര്‍ന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="209"&gt;സംസ്ഥാനകമ്മറ്റിയംഗമെന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="210"&gt;നിലയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="211"&gt;ചുമതലകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="212"&gt;നിര്‍വഹിക്കുന്നതില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="213"&gt;പരിമിതിയുള്ളതിനാലാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="214"&gt;സരോജിനി&lt;/span&gt; &lt;span title="Click to correct" class="transl_class" id="215"&gt;ബാലാനന്ദനെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="216"&gt;ഒഴിവാക്കിയത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="217"&gt;അവരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="218"&gt;പാര്‍ട്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="219"&gt;കോണ്‍ഗ്രസ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="220"&gt;പ്രതിനിധിയാക്കിയിട്ടുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="221"&gt;സംസ്ഥാനകമ്മറ്റിക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="222"&gt;എന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="223"&gt;അവരോട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="224"&gt;ആദരവുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="225"&gt;ഇത്രയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="226"&gt;കാലം&lt;/span&gt; &lt;span title="Click to correct" class="transl_class" id="227"&gt;പ്രവര്‍ത്തിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="228"&gt;സംസ്ഥാനകമ്മറ്റിയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="229"&gt;നിന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="230"&gt;മാറി&lt;/span&gt; &lt;span title="Click to correct" class="transl_class" id="231"&gt;നില്‍ക്കേണ്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="232"&gt;വന്നപ്പോഴുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="233"&gt;കേവല&lt;/span&gt; &lt;span title="Click to correct" class="transl_class" id="234"&gt;വികാരപ്രകടനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="235"&gt;മാത്രമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="236"&gt;അവരുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="237"&gt;പ്രതികരണത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="238"&gt;കണ്ടാല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="239"&gt;മതിയെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="240"&gt;പിണറായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="241"&gt;പറഞ്ഞു&lt;/span&gt;.&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-8078347146547236189?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/8078347146547236189/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=8078347146547236189' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8078347146547236189'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8078347146547236189'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post.html' title='ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-8365506009677353205</id><published>2012-02-11T14:42:00.000+05:30</published><updated>2012-02-11T14:46:53.887+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ചെങ്കടല്‍</title><content type='html'>&lt;span style="font-weight: bold;"&gt;ചെങ്കടല്‍ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;font size="2"&gt;കെ ശ്രീകണ്ഠന്‍&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;br /&gt;Posted on: 11-Feb-2012 12:48 PM&lt;/font&gt;&lt;br /&gt;&lt;br /&gt;തിരു: കാലത്തിന്റെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച മഹാപ്രവാഹം അനന്തപുരിയെ ചെങ്കടലാക്കി. ചുവന്നു തുടുത്ത നഗരവീഥികള്‍ രക്തനക്ഷത്ര ശോഭയില്‍ ജ്വലിച്ചു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അജയ്യത വിളംബരം ചെയ്ത് ജനസാഗരം ഇരമ്പിയാര്‍ത്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി തലസ്ഥാന നഗരിയില്‍ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും ഐക്യവും വിളിച്ചോതിയ ജനലക്ഷങ്ങളുടെ റാലിയും ചുവപ്പ്സേനാ മാര്‍ച്ചും നഗരവീഥികളെ ത്രസിപ്പിക്കുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവച്ച ചെമ്പടയും ചെങ്കൊടികളുമായി സമര്‍പ്പിത മനസ്സോടെ ഒഴുകി നീങ്ങിയ ജനലക്ഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് ആദ്യമായി വേദിയൊരുങ്ങിയ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അവിസ്മരണീയമായി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ചശേഷമാണ് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന്‍ നഗറി(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം)ലേക്ക് ചുവപ്പ് സേനയും പ്രകടനവും നീങ്ങിയത്.&lt;br /&gt;&lt;br /&gt;കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ എം എന്ന് വിളിച്ചോതിയ മഹാസംഗമത്തിനാണ് തലസ്ഥാനം സാക്ഷിയായത്. ചരിത്രത്തിന്റെ കുളമ്പടി മുഴങ്ങിയ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. സമാപന പൊതുസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആവേശത്തേരിലേറി ഒഴുകി നീങ്ങിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നഗരം വീര്‍പ്പുമുട്ടി. മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍നിന്നും വെള്ളയമ്പലം മാനവീയം വീഥിയില്‍നിന്നുമാണ് ചുവപ്പ്സേന മാര്‍ച്ച് തുടങ്ങിയത്. അഞ്ചു കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച പൊതുപ്രകടനം കിലോമീറ്ററുകള്‍ താണ്ടിയാണ് പൊതുസമ്മേളന നഗരിയിലെത്തിയത്. രക്തസാക്ഷികളുടെ വീരസ്മരണ തുടിച്ചുനിന്ന നഗരവീഥികളിലൂടെ ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങള്‍ മാര്‍ച്ചുചെയ്തു. മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിനിധി സമ്മേളന നഗരിയായ എ കെ ജി ഹാളില്‍നിന്ന് പാര്‍ടി നേതാക്കളും പ്രതിനിധികളും സ്റ്റേഡിയത്തിലേക്ക് പ്രകടനമായി എത്തി. ചുവപ്പ്സേന സ്റ്റേഡിയത്തില്‍ അണിനിരന്നതോടെ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തുറന്ന ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ ഇരുവരെയും അനുഗമിച്ചു. വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴയെ തെല്ലും കൂസാതെയാണ് ചുവപ്പ് വളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്ത് എത്തിയത്. അതിന് മുമ്പുതന്നെ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ജനങ്ങള്‍ നിറഞ്ഞിരുന്നു. പ്രശസ്ത ഗായകന്‍ ആമച്ചല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം വിപ്ലവഗാനങ്ങള്‍ പാടി ജനാവലിയെ സ്വാഗതംചെയ്തു. സര്‍വകലാശാല പ്രതിഭകളുടെ നാടന്‍ വൃന്ദവാദ്യം ഇമ്പമേകി. പൊതുസമ്മേളനം ആരംഭിച്ചപ്പോഴും നഗരത്തിന്റെ വിവിധ കോണുകളില്‍നിന്ന് ആരംഭിച്ച ജനപ്രവാഹം നിലച്ചിരുന്നില്ല. സ്റ്റേഡിയം ലക്ഷ്യമാക്കി നീങ്ങിയ ജനങ്ങളിലേറെ പേര്‍ക്കും അകത്ത് പ്രവേശിക്കാനായില്ല.&lt;br /&gt;&lt;br /&gt;പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍കൂടിയായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരും വളന്റിയര്‍മാരുമാണ് പ്രകടനത്തിലും മാര്‍ച്ചിലും അണിനിരന്നത്. ഒരു ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേരാണ് പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതെങ്കിലും മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുത്തു. കേരളീയവേഷം ധരിച്ച് നീങ്ങിയ സ്ത്രീകളും നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും റാലിക്ക് ശോഭ പകര്‍ന്നു. തലസ്ഥാന നഗരിയുടെ പഴമയും പെരുമയും വിളിച്ചോതുന്ന കിഴക്കേകോട്ടയുടെ ചാരുതയോടെ പുനരാവിഷ്കരിച്ച പൊതുസമ്മേളന വേദി ദൃശ്യവിസ്മയം പകര്‍ന്നു. പൊതുസമ്മേളനത്തിനുശേഷം കലാഭവന്‍ മണിയും സംഘവും മെഗാഷോ 'മണികിലുക്കം' അവതരിപ്പിച്ചു.&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-8365506009677353205?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/8365506009677353205/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=8365506009677353205' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8365506009677353205'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8365506009677353205'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_11.html' title='ചെങ്കടല്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-8107240819905320849</id><published>2012-02-11T14:37:00.003+05:30</published><updated>2012-02-11T14:46:53.896+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന സമ്മേളനം'/><title type='text'>ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്</title><content type='html'>&lt;font style="font-weight: bold;"&gt;&lt;span title="Click to correct" class="transl_class" id="0"&gt;ജനവിരുദ്ധനയങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="1"&gt;അഴിമതിയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="2"&gt;ചെറുക്കുന്നത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="3"&gt;ഇടതുപക്ഷം&lt;/span&gt; &lt;span title="Click to correct" class="transl_class" id="4"&gt;മാത്രം&lt;/span&gt;: &lt;span title="Click to correct" class="transl_class" id="5"&gt;കാരാട്ട്&lt;/span&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;&lt;font size="2"&gt;&lt;span title="Click to correct" class="transl_class" id="6"&gt;സ്വന്തം&lt;/span&gt; &lt;span title="Click to correct" class="transl_class" id="7"&gt;ലേഖകന്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="8"&gt;ദേശാഭിമാനി&lt;/span&gt;&lt;br /&gt;&lt;br /&gt;Posted on: 11-Feb-2012 12:23 AM&lt;/font&gt;&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="9"&gt;തിരു&lt;/span&gt;: &lt;span title="Click to correct" class="transl_class" id="10"&gt;ജനദ്രോഹ&lt;/span&gt; &lt;span title="Click to correct" class="transl_class" id="11"&gt;സാമ്പത്തികനയങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="12"&gt;അഴിമതിയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="13"&gt;തുടരുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="14"&gt;കോണ്‍ഗ്രസിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="15"&gt;ബിജെപിക്കും&lt;/span&gt; &lt;span title="Click to correct" class="transl_class" id="16"&gt;എതിരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="17"&gt;ജനങ്ങള്‍ക്കു&lt;/span&gt; &lt;span title="Click to correct" class="transl_class" id="18"&gt;മുന്നിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="19"&gt;പോംവഴി&lt;/span&gt; &lt;span title="Click to correct" class="transl_class" id="20"&gt;ഇടതുപക്ഷം&lt;/span&gt; &lt;span title="Click to correct" class="transl_class" id="21"&gt;മാത്രമാണെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="22"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="23"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="24"&gt;ജനറല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="25"&gt;സെക്രട്ടറി&lt;/span&gt; &lt;span title="Click to correct" class="transl_class" id="26"&gt;പ്രകാശ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="27"&gt;കാരാട്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="28"&gt;പറഞ്ഞു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="29"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="30"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="31"&gt;മുന്‍കൈയെടുത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="32"&gt;മതനിരപേക്ഷ&lt;/span&gt; &lt;span title="Click to correct" class="transl_class" id="33"&gt;ജനാധിപത്യ&lt;/span&gt; &lt;span title="Click to correct" class="transl_class" id="34"&gt;ശക്തികളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="35"&gt;സഹായത്തോടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="36"&gt;ശക്തമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="37"&gt;ബദല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="38"&gt;ഉയര്‍ത്തും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="39"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="40"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="41"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="42"&gt;സമ്മേളനത്തിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="43"&gt;സമാപനംകുറിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="44"&gt;സ&lt;/span&gt;. &lt;span title="Click to correct" class="transl_class" id="45"&gt;ഇ&lt;/span&gt; &lt;span title="Click to correct" class="transl_class" id="46"&gt;ബാലാനന്ദന്‍നഗറില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="47"&gt;നടന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="48"&gt;പൊതുസമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="49"&gt;ഉദ്ഘാടനംചെയ്യുകയായിരുന്നു&lt;/span&gt; &lt;span title="Click to correct" class="transl_class" id="50"&gt;കാരാട്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="51"&gt;യുപിഎ&lt;/span&gt; &lt;span title="Click to correct" class="transl_class" id="52"&gt;സര്‍ക്കാരിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="53"&gt;മൂന്നുവര്‍ഷത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="54"&gt;ഭരണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="55"&gt;രാജ്യത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="56"&gt;വിലക്കയറ്റവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="57"&gt;തൊഴിലില്ലായ്മയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="58"&gt;രൂക്ഷമാക്കി&lt;/span&gt;. &lt;span title="Click to correct" class="transl_class" id="59"&gt;ആയിരക്കണക്കിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="60"&gt;കൃഷിക്കാരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="61"&gt;യുപിഎ&lt;/span&gt; &lt;span title="Click to correct" class="transl_class" id="62"&gt;ഭരണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="63"&gt;ആത്മഹത്യയിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="64"&gt;നയിച്ചു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="65"&gt;ആന്ധ്രയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="66"&gt;ജനുവരിയില്‍മാത്രം&lt;/span&gt; 160 &lt;span title="Click to correct" class="transl_class" id="67"&gt;കൃഷിക്കാര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="68"&gt;ആത്മഹത്യ&lt;/span&gt; &lt;span title="Click to correct" class="transl_class" id="69"&gt;ചെയ്തു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="70"&gt;വി&lt;/span&gt; &lt;span title="Click to correct" class="transl_class" id="71"&gt;എസ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="72"&gt;അച്യുതാനന്ദന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="73"&gt;നേതൃത്വത്തിലുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="74"&gt;എല്‍ഡിഎഫ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="75"&gt;സര്‍ക്കാര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="76"&gt;നടപ്പാക്കിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="77"&gt;പദ്ധതികള്‍&lt;/span&gt; , &lt;span title="Click to correct" class="transl_class" id="78"&gt;കേരളത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="79"&gt;കര്‍ഷക&lt;/span&gt; &lt;span title="Click to correct" class="transl_class" id="80"&gt;ആത്മഹത്യകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="81"&gt;അവസാനിപ്പിച്ചിരുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="82"&gt;എന്നാല്‍&lt;/span&gt; , &lt;span title="Click to correct" class="transl_class" id="83"&gt;ഉമ്മന്‍ചാണ്ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="84"&gt;അധികാരത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="85"&gt;വന്നശേഷം&lt;/span&gt; 31 &lt;span title="Click to correct" class="transl_class" id="86"&gt;കര്‍ഷകരാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="87"&gt;ആത്മഹത്യചെയ്തത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="88"&gt;കേരളത്തിലേതുപോലെ&lt;/span&gt;, &lt;span title="Click to correct" class="transl_class" id="89"&gt;പശ്ചിമബംഗാളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="90"&gt;മമത&lt;/span&gt; &lt;span title="Click to correct" class="transl_class" id="91"&gt;ബാനര്‍ജിയുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="92"&gt;രണ്ടുമാസത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="93"&gt;ഭരണത്തിനിടയില്‍&lt;/span&gt; 31 &lt;span title="Click to correct" class="transl_class" id="94"&gt;കര്‍ഷകര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="95"&gt;ആത്മഹത്യചെയ്തു&lt;/span&gt;. 34 &lt;span title="Click to correct" class="transl_class" id="96"&gt;വര്‍ഷത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="97"&gt;ഇടതുപക്ഷഭരണത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="98"&gt;ബംഗാളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="99"&gt;കര്‍ഷക&lt;/span&gt; &lt;span title="Click to correct" class="transl_class" id="100"&gt;ആത്മഹത്യയെപ്പറ്റി&lt;/span&gt; &lt;span title="Click to correct" class="transl_class" id="101"&gt;കേട്ടുകേള്‍വിയില്ലായിരുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="102"&gt;കാര്‍ഷികപ്രതിസന്ധി&lt;/span&gt; &lt;span title="Click to correct" class="transl_class" id="103"&gt;അവസാനിപ്പിക്കാനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="104"&gt;നവ&lt;/span&gt; &lt;span title="Click to correct" class="transl_class" id="105"&gt;ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="106"&gt;ശക്തമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="107"&gt;ബദല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="108"&gt;ഉയര്‍ത്താനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="109"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="110"&gt;എമ്മിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="111"&gt;ഇടതുപക്ഷത്തിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="112"&gt;മാത്രമേ&lt;/span&gt; &lt;span title="Click to correct" class="transl_class" id="113"&gt;കഴിയൂ&lt;/span&gt; &lt;span title="Click to correct" class="transl_class" id="114"&gt;എന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="115"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="116"&gt;സംഭവങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="117"&gt;വ്യക്തമാക്കുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="118"&gt;തൊഴിലെടുക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="119"&gt;എല്ലാവരുടെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="120"&gt;ജീവിതം&lt;/span&gt; &lt;span title="Click to correct" class="transl_class" id="121"&gt;കടുത്ത&lt;/span&gt; &lt;span title="Click to correct" class="transl_class" id="122"&gt;കടന്നാക്രമണങ്ങള്‍ക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="123"&gt;ഇരയാവുകയാണ്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="124"&gt;യുപിഎ&lt;/span&gt; &lt;span title="Click to correct" class="transl_class" id="125"&gt;സര്‍ക്കാരിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="126"&gt;അതില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="127"&gt;വേവലാതിയില്ല&lt;/span&gt;. &lt;span title="Click to correct" class="transl_class" id="128"&gt;ബഹുരാഷ്ട്രകുത്തകകളുടെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="129"&gt;അമേരിക്കന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="130"&gt;സാമ്രാജ്യത്വത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="131"&gt;പിന്തുണ&lt;/span&gt; &lt;span title="Click to correct" class="transl_class" id="132"&gt;ഉറപ്പാക്കുന്നതില്‍മാത്രമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="133"&gt;താല്‍പ്പര്യം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="134"&gt;കേരളത്തിലടക്കം&lt;/span&gt; &lt;span title="Click to correct" class="transl_class" id="135"&gt;വന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="136"&gt;പ്രതിഷേധം&lt;/span&gt; &lt;span title="Click to correct" class="transl_class" id="137"&gt;ഉയര്‍ന്നിട്ടും&lt;/span&gt;, &lt;span title="Click to correct" class="transl_class" id="138"&gt;വാള്‍മാര്‍ട്ടടക്കമുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="139"&gt;ബഹുരാഷ്ട്രകുത്തകകളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="140"&gt;ചില്ലറവില്‍പ്പന&lt;/span&gt; &lt;span title="Click to correct" class="transl_class" id="141"&gt;മേഖലയിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="142"&gt;ക്ഷണിച്ചുവരുത്താനുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="143"&gt;തീരുമാനത്തില്‍നിന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="144"&gt;മന്‍മോഹന്‍സിങ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="145"&gt;പിന്മാറിയിട്ടില്ല&lt;/span&gt;. &lt;span title="Click to correct" class="transl_class" id="146"&gt;ലക്ഷക്കണക്കിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="147"&gt;ചെറുകിടവ്യാപാരികളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="148"&gt;ഉപജീവനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="149"&gt;മുടക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="150"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="151"&gt;നയത്തിനെതിരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="152"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="153"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="154"&gt;വന്‍പ്രക്ഷോഭം&lt;/span&gt; &lt;span title="Click to correct" class="transl_class" id="155"&gt;സംഘടിപ്പിക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="156"&gt;കോണ്‍ഗ്രസിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="157"&gt;അതേസാമ്പത്തികനയമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="158"&gt;ബിജെപിയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="159"&gt;പിന്തുടരുന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="160"&gt;അഴിമതിയിലും&lt;/span&gt; &lt;span title="Click to correct" class="transl_class" id="161"&gt;ബിജെപി&lt;/span&gt; &lt;span title="Click to correct" class="transl_class" id="162"&gt;കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="163"&gt;തെളിയിക്കുന്നതാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="164"&gt;കര്‍ണാടകത്തിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="165"&gt;സംഭവവികാസങ്ങള്‍&lt;/span&gt; . &lt;span title="Click to correct" class="transl_class" id="166"&gt;നവ&lt;/span&gt; &lt;span title="Click to correct" class="transl_class" id="167"&gt;ഉദാരനയങ്ങള്‍ക്കും&lt;/span&gt; &lt;span title="Click to correct" class="transl_class" id="168"&gt;അമേരിക്കയുമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="169"&gt;യുപിഎ&lt;/span&gt; &lt;span title="Click to correct" class="transl_class" id="170"&gt;സര്‍ക്കാര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="171"&gt;ഉണ്ടാക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="172"&gt;ബന്ധങ്ങള്‍ക്കും&lt;/span&gt; &lt;span title="Click to correct" class="transl_class" id="173"&gt;എതിരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="174"&gt;നില്‍ക്കുന്നതിനാലാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="175"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="176"&gt;എമ്മിനെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="177"&gt;ഒറ്റപ്പെടുത്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="178"&gt;ആക്രമിക്കുന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="179"&gt;പശ്ചിമബംഗാളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="180"&gt;ക്രൂരമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="181"&gt;ആക്രമണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="182"&gt;നടക്കുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="183"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="184"&gt;സമ്മേളനത്തോടനുബന്ധിച്ച്&lt;/span&gt; 19&lt;span title="Click to correct" class="transl_class" id="185"&gt;ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="186"&gt;കൊല്‍ക്കത്തയിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="187"&gt;ബ്രിഗേഡ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="188"&gt;പരേഡ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="189"&gt;ഗ്രൗണ്ടില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="190"&gt;നടക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="191"&gt;റാലി&lt;/span&gt; &lt;span title="Click to correct" class="transl_class" id="192"&gt;ബംഗാളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="193"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="194"&gt;എമ്മിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="195"&gt;കഥകഴിഞ്ഞെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="196"&gt;പ്രചരിപ്പിക്കുന്നവര്‍ക്കുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="197"&gt;തിരിച്ചടിയാവും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="198"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="199"&gt;എമ്മിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="200"&gt;മുന്നേറ്റം്തടയാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="201"&gt;കഴിയില്ലെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="202"&gt;റാലി&lt;/span&gt; &lt;span title="Click to correct" class="transl_class" id="203"&gt;പ്രഖ്യാപിക്കും&lt;/span&gt;. &lt;span title="Click to correct" class="transl_class" id="204"&gt;കേരളത്തിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="205"&gt;ഏറ്റവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="206"&gt;വലിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="207"&gt;പാര്‍ടിയായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="208"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="209"&gt;എമ്മിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="210"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="211"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="212"&gt;നടക്കുമ്പോള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="213"&gt;വന്‍തോതില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="214"&gt;ബഹുജനശ്രദ്ധയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="215"&gt;മാധ്യമശ്രദ്ധയുമുണ്ടാകുന്നത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="216"&gt;സ്വാഭാവികം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="217"&gt;എന്നാല്‍&lt;/span&gt; ,&lt;span title="Click to correct" class="transl_class" id="218"&gt;മാധ്യമങ്ങളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="219"&gt;സമ്മേളനത്തെപ്പറ്റി&lt;/span&gt; &lt;span title="Click to correct" class="transl_class" id="220"&gt;വന്നതെല്ലാം&lt;/span&gt; &lt;span title="Click to correct" class="transl_class" id="221"&gt;വിശ്വസിക്കരുത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="222"&gt;രാഷ്ട്രീയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="223"&gt;അനുഭവങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="224"&gt;സംഘടനാകാര്യങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="225"&gt;അവലോകനംചെയ്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="226"&gt;ചര്‍ച്ചചെയ്യുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="227"&gt;സമ്മേളനം&lt;/span&gt;, &lt;span title="Click to correct" class="transl_class" id="228"&gt;വിമര്‍ശവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="229"&gt;സ്വയംവിമര്‍ശവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="230"&gt;നടത്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="231"&gt;കൂട്ടായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="232"&gt;തീരുമാനത്തിലെത്തുകയാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="233"&gt;ചെയ്യുന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="234"&gt;വളരെയേറെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="235"&gt;ഐക്യത്തോടെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="236"&gt;പ്രശ്നങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="237"&gt;ശരിയായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="238"&gt;രീതിയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="239"&gt;സമീപിച്ചും&lt;/span&gt; &lt;span title="Click to correct" class="transl_class" id="240"&gt;നടത്തിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="241"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="242"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="243"&gt;നാഴികക്കല്ലാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="244"&gt;കാരാട്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="245"&gt;പറഞ്ഞു&lt;/span&gt;.&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-8107240819905320849?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/8107240819905320849/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=8107240819905320849' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8107240819905320849'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8107240819905320849'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_6923.html' title='ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-1607650265350316432</id><published>2012-02-11T14:35:00.004+05:30</published><updated>2012-02-11T14:46:53.906+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സംസ്ഥാന  സമ്മേളനം'/><category scheme='http://www.blogger.com/atom/ns#' term='സി.പി.ഐ.എം'/><title type='text'>കരുത്തിന്റെ ചെങ്കൊടി പാറിപ്പറക്കട്ടെ</title><content type='html'>&lt;font style="font-weight: bold;"&gt;&lt;span title="Click to correct" class="transl_class" id="0"&gt;കരുത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="1"&gt;ചെങ്കൊടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="2"&gt;പാറിപ്പറക്കട്ടെ&lt;/span&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;&lt;font class=" transl_class" title="Click to correct" id="0"&gt;&lt;span title="Click to correct" class="transl_class" id="3"&gt;ദേശാഭിമാനി&lt;/span&gt;&lt;/font&gt; &lt;span title="Click to correct" class="transl_class" id="4"&gt;മുഖപ്രസംഗം&lt;/span&gt;&lt;br /&gt;&lt;br /&gt;Posted on: 10-Feb-2012 11:55 PM&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="5"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="6"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="7"&gt;ഇരുപതാം&lt;/span&gt; &lt;span title="Click to correct" class="transl_class" id="8"&gt;പാര്‍ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="9"&gt;കോണ്‍ഗ്രസിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="10"&gt;മുന്നോടിയായുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="11"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="12"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="13"&gt;പാര്‍ടിയുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="14"&gt;സംഘടനാപരമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="15"&gt;കരുത്തും&lt;/span&gt; &lt;span title="Click to correct" class="transl_class" id="16"&gt;സൈദ്ധാന്തികമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="17"&gt;ദാര്‍ഢ്യവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="18"&gt;ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="19"&gt;അത്യുജ്വലമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="20"&gt;സമാപിച്ചത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="21"&gt;കേരളത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="22"&gt;ഭാവിഭാഗധേയത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="23"&gt;പതാക&lt;/span&gt; &lt;span title="Click to correct" class="transl_class" id="24"&gt;വഹിക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="25"&gt;മഹാശക്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="26"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="27"&gt;എമ്മും&lt;/span&gt; &lt;span title="Click to correct" class="transl_class" id="28"&gt;ഇടതുപക്ഷവുമാണെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="29"&gt;അതിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="30"&gt;നേതൃത്വത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="31"&gt;പുരോഗമന&lt;/span&gt; &lt;span title="Click to correct" class="transl_class" id="32"&gt;ജനാധിപത്യമതേതര&lt;/span&gt; &lt;span title="Click to correct" class="transl_class" id="33"&gt;ശക്തികള്‍കൂടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="34"&gt;അണിചേര്‍ന്നുണ്ടാകുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="35"&gt;രാഷ്ട്രീയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="36"&gt;കൂട്ടായ്മ&lt;/span&gt; &lt;span title="Click to correct" class="transl_class" id="37"&gt;കേരളത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="38"&gt;നാളെകളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="39"&gt;ഭദ്രമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="40"&gt;രൂപപ്പെടുത്തുമെന്നുമുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="41"&gt;ഉറച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="42"&gt;വിശ്വാസത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="43"&gt;ദാര്‍ഢ്യമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="44"&gt;പ്രബുദ്ധമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="45"&gt;കേരളജനത&lt;/span&gt; &lt;span title="Click to correct" class="transl_class" id="46"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="47"&gt;സമ്മേളനത്തില്‍നിന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="48"&gt;സ്വന്തം&lt;/span&gt; &lt;span title="Click to correct" class="transl_class" id="49"&gt;മനസ്സിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="50"&gt;പകര്‍ന്നെടുത്തത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="51"&gt;ആരെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="52"&gt;വിസ്മയിപ്പിക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="53"&gt;തരത്തിലുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="54"&gt;ബഹുജനപങ്കാളിത്തമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="55"&gt;സമാപനദിവസം&lt;/span&gt; &lt;span title="Click to correct" class="transl_class" id="56"&gt;തലസ്ഥാനത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="57"&gt;കണ്ടത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="58"&gt;ഒരു&lt;/span&gt; &lt;span title="Click to correct" class="transl_class" id="59"&gt;മഹാദൗത്യത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="60"&gt;വിജയമുന്നേറ്റത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="61"&gt;പങ്കാളികളാവാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="62"&gt;സ്വയമേവ&lt;/span&gt; &lt;span title="Click to correct" class="transl_class" id="63"&gt;ഒഴുകിയെത്തിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="64"&gt;ജനലക്ഷങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="65"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="66"&gt;എമ്മിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="67"&gt;പൊതുസമൂഹത്തിലെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="68"&gt;സ്വീകാര്യതയ്ക്കും&lt;/span&gt; &lt;span title="Click to correct" class="transl_class" id="69"&gt;സംഘാടനമികവിനുമുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="70"&gt;ദൃഷ്ടാന്തമായി&lt;/span&gt;. &lt;span title="Click to correct" class="transl_class" id="71"&gt;ഇതില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="72"&gt;പങ്കെടുക്കേണ്ടത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="73"&gt;തങ്ങളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="74"&gt;കടമയാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="75"&gt;എന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="76"&gt;തിരിച്ചറിവോടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="77"&gt;ഇരമ്പിയെത്തിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="78"&gt;ജനലക്ഷങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="79"&gt;തലസ്ഥാനനഗരത്തിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="80"&gt;ജനമുന്നേറ്റത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="81"&gt;ഐതിഹാസികമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="82"&gt;ചരിത്രഅധ്യായം&lt;/span&gt; &lt;span title="Click to correct" class="transl_class" id="83"&gt;സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="84"&gt;പ്രതിനിധി&lt;/span&gt; &lt;span title="Click to correct" class="transl_class" id="85"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="86"&gt;ഏകകണ്ഠമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="87"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="88"&gt;സമിതിയെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="89"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="90"&gt;സമിതി&lt;/span&gt; &lt;span title="Click to correct" class="transl_class" id="91"&gt;ഏകകണ്ഠമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="92"&gt;അതിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="93"&gt;സെക്രട്ടറിയായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="94"&gt;പോരാട്ടങ്ങളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="95"&gt;വീറുറ്റ&lt;/span&gt; &lt;span title="Click to correct" class="transl_class" id="96"&gt;ചരിത്രത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="97"&gt;ജീവിതമാക്കി&lt;/span&gt; &lt;span title="Click to correct" class="transl_class" id="98"&gt;മാറ്റിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="99"&gt;പിണറായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="100"&gt;വിജയനെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="101"&gt;തെരഞ്ഞെടുത്തപ്പോള്‍&lt;/span&gt; , &lt;span title="Click to correct" class="transl_class" id="102"&gt;വിഭാഗീയതയുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="103"&gt;അതിപ്രസരമുണ്ടെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="104"&gt;അതില്‍പ്പെട്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="105"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="106"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="107"&gt;ഛിദ്രമാകാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="108"&gt;പോവുകയാണെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="109"&gt;പ്രചരിപ്പിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="110"&gt;മാധ്യമങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="111"&gt;സ്തബ്ധമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="112"&gt;നിന്നിരിക്കണം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="113"&gt;അടിച്ചമര്‍ത്തപ്പെടുകയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="114"&gt;ചൂഷണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="115"&gt;ചെയ്യപ്പെടുകയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="116"&gt;പീഡിപ്പിക്കപ്പെടുകയുംചെയ്യുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="117"&gt;നിസ്വരായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="118"&gt;ജനകോടികളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="119"&gt;ആശാകേന്ദ്രവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="120"&gt;മോചനപ്രതീക്ഷയുമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="121"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="122"&gt;പ്രസ്ഥാനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="123"&gt;നാലുനാള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="124"&gt;നീണ്ട&lt;/span&gt; &lt;span title="Click to correct" class="transl_class" id="125"&gt;സമ്മേളനത്തിലൂടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="126"&gt;നാടും&lt;/span&gt; &lt;span title="Click to correct" class="transl_class" id="127"&gt;ജനങ്ങളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="128"&gt;അതിലര്‍പ്പിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="129"&gt;വിശ്വാസത്തിനൊത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="130"&gt;ഉയരുകയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="131"&gt;കാലം&lt;/span&gt; &lt;span title="Click to correct" class="transl_class" id="132"&gt;മുന്നോട്ടുവയ്ക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="133"&gt;വെല്ലുവിളികള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="134"&gt;ഏറ്റെടുത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="135"&gt;മുമ്പോട്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="136"&gt;പൊരുതി&lt;/span&gt; &lt;span title="Click to correct" class="transl_class" id="137"&gt;മുന്നേറുമെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="138"&gt;ഏകസ്വരത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="139"&gt;പ്രഖ്യാപിക്കുകയുമായിരുന്നു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span title="Click to correct" class="transl_class" id="140"&gt;സംഘടനാപരമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="141"&gt;അച്ചടക്കത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="142"&gt;വിപ്ലവകരമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="143"&gt;ജനാധിപത്യബോധത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="144"&gt;നിസ്തുലമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="145"&gt;സന്ദേശങ്ങളാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="146"&gt;സമ്മേളനത്തില്‍നിന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="147"&gt;കേരളത്തിലാകെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="148"&gt;പ്രസരിച്ചത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="149"&gt;തൊഴിലാളിവര്‍ഗത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="150"&gt;വിപ്ലവപ്പാര്‍ടിയായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="151"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="152"&gt;എമ്മിനെതിരെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="153"&gt;എന്തെന്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="154"&gt;കുപ്രചാരണങ്ങളാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="155"&gt;കഴിഞ്ഞവര്‍ഷങ്ങളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="156"&gt;ഇവിടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="157"&gt;നടന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="158"&gt;മാര്‍ക്സിസംലെനിനിസംതന്നെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="159"&gt;മോശമാണെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="160"&gt;പ്രചരിപ്പിച്ചവരുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="161"&gt;സിദ്ധാന്തം&lt;/span&gt; &lt;span title="Click to correct" class="transl_class" id="162"&gt;നല്ലതാണെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="163"&gt;പാര്‍ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="164"&gt;മോശമാണെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="165"&gt;പ്രചരിപ്പിച്ചവരുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="166"&gt;പഴയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="167"&gt;നേതാക്കള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="168"&gt;നല്ലതായിരുന്നെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="169"&gt;ഇപ്പോഴത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="170"&gt;നേതാക്കള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="171"&gt;മോശമാണെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="172"&gt;പ്രചരിപ്പിച്ചവരുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="173"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="174"&gt;പാര്‍ടി&lt;/span&gt; &lt;span title="Click to correct" class="transl_class" id="175"&gt;തകര്‍ന്നുകാണണമെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="176"&gt;ആഗ്രഹിക്കുകയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="177"&gt;ആ&lt;/span&gt; &lt;span title="Click to correct" class="transl_class" id="178"&gt;ലക്ഷ്യം&lt;/span&gt; &lt;span title="Click to correct" class="transl_class" id="179"&gt;മുന്‍നിര്‍ത്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="180"&gt;പ്രചാരണങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="181"&gt;സംഘടിപ്പിച്ചവരുണ്ട്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="182"&gt;തീവ്ര&lt;/span&gt; &lt;span title="Click to correct" class="transl_class" id="183"&gt;വലതുപക്ഷം&lt;/span&gt; &lt;span title="Click to correct" class="transl_class" id="184"&gt;മുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="185"&gt;അതിതീവ്ര&lt;/span&gt; &lt;span title="Click to correct" class="transl_class" id="186"&gt;ഇടതുപക്ഷംവരെ&lt;/span&gt;. &lt;span title="Click to correct" class="transl_class" id="187"&gt;ജാതീയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="188"&gt;സംഘടനകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="189"&gt;മുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="190"&gt;വര്‍ഗീയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="191"&gt;സംഘടനകള്‍വരെ&lt;/span&gt;. &lt;span title="Click to correct" class="transl_class" id="192"&gt;മുന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="193"&gt;കമ്യൂണിസ്റ്റുകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="194"&gt;മുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="195"&gt;ആധുനിക&lt;/span&gt; &lt;span title="Click to correct" class="transl_class" id="196"&gt;വിപ്ലവ&lt;/span&gt; &lt;span title="Click to correct" class="transl_class" id="197"&gt;വായാടികള്‍വരെ&lt;/span&gt;. &lt;span title="Click to correct" class="transl_class" id="198"&gt;എതിര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="199"&gt;രാഷ്ട്രീയക്കാര്‍മുതല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="200"&gt;അരാഷ്ട്രീയക്കാര്‍വരെ&lt;/span&gt;. &lt;span title="Click to correct" class="transl_class" id="201"&gt;ഇവരുടെയൊക്കെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="202"&gt;കുപ്രചാരണങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="203"&gt;തകര്‍ത്തുതരിപ്പണമാക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="204"&gt;വിധത്തിലാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="205"&gt;സംസ്ഥാന&lt;/span&gt; &lt;span title="Click to correct" class="transl_class" id="206"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="207"&gt;അതിഗംഭീരമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="208"&gt;വിജയമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="209"&gt;പരിസമാപിച്ചത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="210"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="211"&gt;നടക്കുമ്പോള്‍തന്നെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="212"&gt;ചില&lt;/span&gt; &lt;span title="Click to correct" class="transl_class" id="213"&gt;മാധ്യമങ്ങള്‍&lt;/span&gt; , &lt;span title="Click to correct" class="transl_class" id="214"&gt;പ്രത്യേകിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="215"&gt;ഇലക്ട്രോണിക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="216"&gt;മാധ്യമങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="217"&gt;തത്സമയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="218"&gt;കല്‍പ്പിതകഥകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="219"&gt;പുറത്തുവിട്ടുകൊണ്ടിരുന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="220"&gt;റിപ്പോര്‍ട്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="221"&gt;മരവിപ്പിച്ചു&lt;/span&gt; &lt;span title="Click to correct" class="transl_class" id="222"&gt;എന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="223"&gt;എഴുതിക്കാണിച്ചവര്‍ക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="224"&gt;അടുത്തദിവസം&lt;/span&gt; &lt;span title="Click to correct" class="transl_class" id="225"&gt;റിപ്പോര്‍ട്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="226"&gt;ഏകകണ്ഠമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="227"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="228"&gt;പാസാക്കിയെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="229"&gt;എഴുതിക്കാണിക്കേണ്ടിവന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="230"&gt;ഒരേ&lt;/span&gt; &lt;span title="Click to correct" class="transl_class" id="231"&gt;കേന്ദ്രത്തില്‍നിന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="232"&gt;ഉല്‍പ്പാദിപ്പിക്കപ്പെടുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="233"&gt;വാര്‍ത്തകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="234"&gt;വിന്യസിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="235"&gt;മാധ്യമങ്ങള്‍ക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="236"&gt;തൊട്ടടുത്തദിവസംതന്നെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="237"&gt;അതൊക്കെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="238"&gt;വിഴുങ്ങേണ്ടിവന്നു&lt;/span&gt;. &lt;span title="Click to correct" class="transl_class" id="239"&gt;കള്ളപ്രചാരണങ്ങളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="240"&gt;കരിങ്കാടുകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="241"&gt;വകഞ്ഞുമാറ്റി&lt;/span&gt; &lt;span title="Click to correct" class="transl_class" id="242"&gt;സമ്മേളനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="243"&gt;വിജയത്തിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="244"&gt;സ്വാഭാവികമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="245"&gt;എത്തുന്നതു&lt;/span&gt; &lt;span title="Click to correct" class="transl_class" id="246"&gt;കണ്ട&lt;/span&gt; &lt;span title="Click to correct" class="transl_class" id="247"&gt;പുരോഗമന&lt;/span&gt; &lt;span title="Click to correct" class="transl_class" id="248"&gt;കേരളത്തിനു&lt;/span&gt; &lt;span title="Click to correct" class="transl_class" id="249"&gt;മുന്നില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="250"&gt;വ്യാജപ്രചാരണങ്ങളുമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="251"&gt;എത്തിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="252"&gt;മാധ്യമങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="253"&gt;അപഹാസ്യമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="254"&gt;എന്നതാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="255"&gt;വസ്തുത&lt;/span&gt;. &lt;span title="Click to correct" class="transl_class" id="256"&gt;വിമര്‍ശനത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="257"&gt;സ്വയം&lt;/span&gt; &lt;span title="Click to correct" class="transl_class" id="258"&gt;വിമര്‍ശനത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="259"&gt;ജനാധിപത്യ&lt;/span&gt; &lt;span title="Click to correct" class="transl_class" id="260"&gt;പ്രക്രിയയിലൂടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="261"&gt;പ്രവര്‍ത്തനങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="262"&gt;പരിശോധിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="263"&gt;പുതിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="264"&gt;കാലത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="265"&gt;പ്രവര്‍ത്തനങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="266"&gt;ഏറ്റെടുക്കാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="267"&gt;വേണ്ട&lt;/span&gt; &lt;span title="Click to correct" class="transl_class" id="268"&gt;നവശക്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="269"&gt;ആര്‍ജിക്കുകയായിരുന്നു&lt;/span&gt; &lt;span title="Click to correct" class="transl_class" id="270"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="271"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="272"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="273"&gt;സമ്മേളനത്തിലൂടെ&lt;/span&gt;. &lt;span title="Click to correct" class="transl_class" id="274"&gt;പുതിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="275"&gt;കാലത്തിനനുയോജ്യമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="276"&gt;പുതിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="277"&gt;കേരളത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="278"&gt;രൂപപ്പെടുത്താനുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="279"&gt;കര്‍മപദ്ധതി&lt;/span&gt; &lt;span title="Click to correct" class="transl_class" id="280"&gt;ആവിഷ്കരിക്കുകയായിരുന്നു&lt;/span&gt; &lt;span title="Click to correct" class="transl_class" id="281"&gt;സമ്മേളനം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="282"&gt;വിപ്ലവപ്പാര്‍ടിയുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="283"&gt;ശക്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="284"&gt;വര്‍ധിപ്പിക്കുന്നതിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="285"&gt;സ്വാധീനമേഖല&lt;/span&gt; &lt;span title="Click to correct" class="transl_class" id="286"&gt;വിപുലപ്പെടുത്തുന്നതിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="287"&gt;പുതുവിഭാഗങ്ങളിലേക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="288"&gt;കടന്നുചെല്ലുന്നതിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="289"&gt;ജനകീയപ്രശ്നങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="290"&gt;ഏറ്റെടുത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="291"&gt;സമരപാതകളിലൂടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="292"&gt;മുന്നേറുന്നതിനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="293"&gt;ഉള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="294"&gt;പ്രവര്‍ത്തനപഥങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="295"&gt;രൂപപ്പെടുത്തിയെടുക്കുകയായിരുന്നു&lt;/span&gt; &lt;span title="Click to correct" class="transl_class" id="296"&gt;സമ്മേളനം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="297"&gt;ഇക്കാര്യത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="298"&gt;വിട്ടുവീഴ്ചയില്ലാത്തവിധം&lt;/span&gt; &lt;span title="Click to correct" class="transl_class" id="299"&gt;പ്രതിബദ്ധമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="300"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="301"&gt;പാര്‍ടിയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="302"&gt;അതിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="303"&gt;നേതാക്കളും&lt;/span&gt; &lt;span title="Click to correct" class="transl_class" id="304"&gt;എന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="305"&gt;ബോധ്യമുള്ളവരാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="306"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="307"&gt;പാര്‍ടിക്കു&lt;/span&gt; &lt;span title="Click to correct" class="transl_class" id="308"&gt;പിന്നില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="309"&gt;അണിനിരക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="310"&gt;ബഹുജനങ്ങള്‍&lt;/span&gt; . &lt;span title="Click to correct" class="transl_class" id="311"&gt;അതിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="312"&gt;വിളംബരമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="313"&gt;തലസ്ഥാനത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="314"&gt;ചുവപ്പണിയിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="315"&gt;മഹാജനസംഗമം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="316"&gt;കേരളത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="317"&gt;സാമൂഹികഘടനയെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="318"&gt;സൂക്ഷ്മമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="319"&gt;അപഗ്രഥിച്ചും&lt;/span&gt; &lt;span title="Click to correct" class="transl_class" id="320"&gt;അതിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="321"&gt;സവിശേഷതകളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="322"&gt;വിലയിരുത്തിയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="323"&gt;സ്വാധീന&lt;/span&gt; &lt;span title="Click to correct" class="transl_class" id="324"&gt;വ്യാപ്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="325"&gt;വര്‍ധിപ്പിക്കുന്നതെങ്ങനെ&lt;/span&gt;, &lt;span title="Click to correct" class="transl_class" id="326"&gt;ജനങ്ങളുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="327"&gt;ഏതേതു&lt;/span&gt; &lt;span title="Click to correct" class="transl_class" id="328"&gt;പ്രശ്നങ്ങളാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="329"&gt;അടിയന്തരമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="330"&gt;ഏറ്റെടുത്തു&lt;/span&gt; &lt;span title="Click to correct" class="transl_class" id="331"&gt;മുന്നേറേണ്ടത്&lt;/span&gt;, &lt;span title="Click to correct" class="transl_class" id="332"&gt;തുടങ്ങിയവയൊക്കെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="333"&gt;മുന്‍നിര്‍ത്തിയുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="334"&gt;പര്യാലോചനകളാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="335"&gt;സമ്മേളനത്തില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="336"&gt;നടന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="337"&gt;സാമ്രാജ്യത്വത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="338"&gt;അതില്‍നിന്നുളവാകുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="339"&gt;ആഗോളവല്‍ക്കരണത്തിന്റെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="340"&gt;വെല്ലുവിളികളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="341"&gt;ചെറുക്കാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="342"&gt;ജനങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="343"&gt;അണിനിരത്തുക&lt;/span&gt;, &lt;span title="Click to correct" class="transl_class" id="344"&gt;ഇടതുപക്ഷ&lt;/span&gt; &lt;span title="Click to correct" class="transl_class" id="345"&gt;നേതൃത്വത്തിലുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="346"&gt;സര്‍ക്കാരുകള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="347"&gt;കൈവരിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="348"&gt;നേട്ടങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="349"&gt;നഷ്ടപ്പെടുത്താനുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="350"&gt;ശ്രമങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="351"&gt;ചെറുത്തുതോല്‍പ്പിക്കുക&lt;/span&gt;, &lt;span title="Click to correct" class="transl_class" id="352"&gt;ദുര്‍ബല&lt;/span&gt; &lt;span title="Click to correct" class="transl_class" id="353"&gt;വിഭാഗങ്ങളുടെയടക്കം&lt;/span&gt; &lt;span title="Click to correct" class="transl_class" id="354"&gt;ആനുകൂല്യങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="355"&gt;പരിരക്ഷിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="356"&gt;വര്‍ധിപ്പിച്ചെടുക്കാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="357"&gt;സമരമുന്നേറ്റങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="358"&gt;സംഘടിപ്പിക്കുക&lt;/span&gt;, &lt;span title="Click to correct" class="transl_class" id="359"&gt;ഇടതുപക്ഷ&lt;/span&gt; &lt;span title="Click to correct" class="transl_class" id="360"&gt;ജനാധിപത്യ&lt;/span&gt; &lt;span title="Click to correct" class="transl_class" id="361"&gt;മുന്നണി&lt;/span&gt; &lt;span title="Click to correct" class="transl_class" id="362"&gt;ഭരണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="363"&gt;മുന്നോട്ടുവച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="364"&gt;ബദല്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="365"&gt;വികസനമാതൃകയുടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="366"&gt;സാംഗത്യവും&lt;/span&gt; &lt;span title="Click to correct" class="transl_class" id="367"&gt;പ്രസക്തിയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="368"&gt;ജനഹൃദയങ്ങളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="369"&gt;ആവര്‍ത്തിച്ചുറപ്പിക്കാനുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="370"&gt;ബോധവല്‍ക്കരണം&lt;/span&gt; &lt;span title="Click to correct" class="transl_class" id="371"&gt;നടത്തുക&lt;/span&gt;, &lt;span title="Click to correct" class="transl_class" id="372"&gt;വര്‍ഗ&lt;/span&gt; &lt;span title="Click to correct" class="transl_class" id="373"&gt;ബഹുജനസംഘടനകളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="374"&gt;ശക്തിപ്പെടുത്തുക&lt;/span&gt;, &lt;span title="Click to correct" class="transl_class" id="375"&gt;പൊതുപണിമുടക്ക്&lt;/span&gt; &lt;span title="Click to correct" class="transl_class" id="376"&gt;അടക്കം&lt;/span&gt; &lt;span title="Click to correct" class="transl_class" id="377"&gt;വരാനിരിക്കുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="378"&gt;പ്രചാരണ&lt;/span&gt; &lt;span title="Click to correct" class="transl_class" id="379"&gt;പ്രക്ഷോഭങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="380"&gt;വിജയിപ്പിക്കുക&lt;/span&gt;, &lt;span title="Click to correct" class="transl_class" id="381"&gt;കേരളത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="382"&gt;സര്‍വതോമുഖമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="383"&gt;വികസനത്തെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="384"&gt;മുന്‍വര്‍ഷങ്ങളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="385"&gt;നിലവില്‍വന്നിരുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="386"&gt;ക്ഷേമപദ്ധതികളെയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="387"&gt;തകര്‍ക്കാനുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="388"&gt;ശ്രമങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="389"&gt;ചെറുക്കുക&lt;/span&gt; &lt;span title="Click to correct" class="transl_class" id="390"&gt;തുടങ്ങിയ&lt;/span&gt; &lt;span title="Click to correct" class="transl_class" id="391"&gt;കാര്യങ്ങള്‍ക്കൊക്കെയുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="392"&gt;കര്‍മപരിപാടികള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="393"&gt;ആവിഷ്കരിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="394"&gt;സമ്മേളനമാണിത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="395"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="396"&gt;സമ്മേളനത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="397"&gt;ജനങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="398"&gt;ഹൃദയപൂര്‍വം&lt;/span&gt; &lt;span title="Click to correct" class="transl_class" id="399"&gt;സ്വീകരിച്ചുവെന്നും&lt;/span&gt; &lt;span title="Click to correct" class="transl_class" id="400"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="401"&gt;എമ്മില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="402"&gt;അവര്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="403"&gt;അര്‍പ്പിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="404"&gt;വിശ്വാസം&lt;/span&gt; &lt;span title="Click to correct" class="transl_class" id="405"&gt;അചഞ്ചലമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="406"&gt;നിലനില്‍ക്കുകയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="407"&gt;ശക്തിപ്പെടുകയും&lt;/span&gt; &lt;span title="Click to correct" class="transl_class" id="408"&gt;ചെയ്യുന്നുവെന്നുമുള്ളതിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="409"&gt;വിളംബരമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="410"&gt;സമ്മേളനത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="411"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="412"&gt;മഹാവിജയം&lt;/span&gt;. &lt;span title="Click to correct" class="transl_class" id="413"&gt;ആഗോളവല്‍ക്കരണത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="414"&gt;വിപല്‍ക്കരമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="415"&gt;നയങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="416"&gt;ചെറുക്കാനും&lt;/span&gt; &lt;span title="Click to correct" class="transl_class" id="417"&gt;ജനാധിപത്യ&lt;/span&gt; &lt;span title="Click to correct" class="transl_class" id="418"&gt;മതനിരപേക്ഷ&lt;/span&gt; &lt;span title="Click to correct" class="transl_class" id="419"&gt;മൂല്യങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="420"&gt;വിട്ടുവീഴ്ചകൂടാതെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="421"&gt;പരിരക്ഷിക്കാനുമുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="422"&gt;പോരാട്ടങ്ങളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="423"&gt;നയിക്കാനുള്ള&lt;/span&gt; &lt;span title="Click to correct" class="transl_class" id="424"&gt;വിപ്ലവശക്തി&lt;/span&gt; &lt;span title="Click to correct" class="transl_class" id="425"&gt;ഏതെന്ന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="426"&gt;ജനങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="427"&gt;ആവര്‍ത്തിച്ച്&lt;/span&gt; &lt;span title="Click to correct" class="transl_class" id="428"&gt;തിരിച്ചറിയുകയായിരുന്നു&lt;/span&gt; &lt;span title="Click to correct" class="transl_class" id="429"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="430"&gt;നാല്&lt;/span&gt; &lt;span title="Click to correct" class="transl_class" id="431"&gt;ദിനങ്ങളില്‍&lt;/span&gt; . &lt;span title="Click to correct" class="transl_class" id="432"&gt;മാര്‍ക്സിസത്തിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="433"&gt;ലോകത്തെമ്പാടും&lt;/span&gt; &lt;span title="Click to correct" class="transl_class" id="434"&gt;സ്വീകാര്യത&lt;/span&gt; &lt;span title="Click to correct" class="transl_class" id="435"&gt;വര്‍ധിച്ചുവരുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="436"&gt;ഒരു&lt;/span&gt; &lt;span title="Click to correct" class="transl_class" id="437"&gt;കാലഘട്ടമാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="438"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="439"&gt;സമ്മേളനത്തിന്&lt;/span&gt; &lt;span title="Click to correct" class="transl_class" id="440"&gt;പശ്ചാത്തലമായി&lt;/span&gt; &lt;span title="Click to correct" class="transl_class" id="441"&gt;നിന്നത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="442"&gt;പോംവഴി&lt;/span&gt; &lt;span title="Click to correct" class="transl_class" id="443"&gt;മാര്‍ക്സിസത്തിലൂടെമാത്രമെന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="444"&gt;തിരിച്ചറിവ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="445"&gt;സമ്മേളനത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="446"&gt;വിജയിപ്പിച്ച&lt;/span&gt; &lt;span title="Click to correct" class="transl_class" id="447"&gt;പല&lt;/span&gt; &lt;span title="Click to correct" class="transl_class" id="448"&gt;ഘടകങ്ങളില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="449"&gt;ശ്രദ്ധേയമായ&lt;/span&gt; &lt;span title="Click to correct" class="transl_class" id="450"&gt;ഒന്നാണ്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="451"&gt;മാര്‍ക്സിസം&lt;/span&gt; &lt;span title="Click to correct" class="transl_class" id="452"&gt;ലെനിനിസത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="453"&gt;പ്രത്യയശാസ്ത്ര&lt;/span&gt; &lt;span title="Click to correct" class="transl_class" id="454"&gt;അടിത്തറയില്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="455"&gt;നിന്നുകൊണ്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="456"&gt;പുതിയകാലത്തിന്റെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="457"&gt;വെല്ലുവിളികളെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="458"&gt;ഏറ്റെടുത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="459"&gt;മുന്നേറാന്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="460"&gt;കരുത്തുറ്റ&lt;/span&gt; &lt;span title="Click to correct" class="transl_class" id="461"&gt;ഒരു&lt;/span&gt; &lt;span title="Click to correct" class="transl_class" id="462"&gt;പ്രസ്ഥാനം&lt;/span&gt; &lt;span title="Click to correct" class="transl_class" id="463"&gt;ഇവിടെയുണ്ട്&lt;/span&gt; &lt;span title="Click to correct" class="transl_class" id="464"&gt;എന്നതിനെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="465"&gt;ആശ്വാസത്തോടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="466"&gt;കാണുന്ന&lt;/span&gt; &lt;span title="Click to correct" class="transl_class" id="467"&gt;ബഹുജനങ്ങള്‍&lt;/span&gt; &lt;span title="Click to correct" class="transl_class" id="468"&gt;പ്രതീക്ഷയോടെയാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="469"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="470"&gt;സമ്മേളനത്തെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="471"&gt;ഉറ്റുനോക്കിയത്&lt;/span&gt;. &lt;span title="Click to correct" class="transl_class" id="472"&gt;ആ&lt;/span&gt; &lt;span title="Click to correct" class="transl_class" id="473"&gt;പ്രതീക്ഷയ്ക്കൊത്ത്&lt;/span&gt; &lt;span title="Click to correct" class="transl_class" id="474"&gt;ഉയര്‍ന്നുമുന്നേറുക&lt;/span&gt; &lt;span title="Click to correct" class="transl_class" id="475"&gt;തന്നെയാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="476"&gt;തങ്ങളെന്നാണ്&lt;/span&gt; &lt;span title="Click to correct" class="transl_class" id="477"&gt;ഈ&lt;/span&gt; &lt;span title="Click to correct" class="transl_class" id="478"&gt;സമ്മേളനത്തിലൂടെ&lt;/span&gt; &lt;span title="Click to correct" class="transl_class" id="479"&gt;സിപിഐ&lt;/span&gt; &lt;span title="Click to correct" class="transl_class" id="480"&gt;എം&lt;/span&gt; &lt;span title="Click to correct" class="transl_class" id="481"&gt;കേരളഘടകം&lt;/span&gt; &lt;span title="Click to correct" class="transl_class" id="482"&gt;പ്രഖ്യാപിച്ചത്&lt;/span&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-1607650265350316432?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/1607650265350316432/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=1607650265350316432' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/1607650265350316432'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/1607650265350316432'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/02/blog-post_9712.html' title='കരുത്തിന്റെ ചെങ്കൊടി പാറിപ്പറക്കട്ടെ'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-7014156043409062875</id><published>2012-01-25T15:37:00.004+05:30</published><updated>2012-01-25T15:45:32.554+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='എന്‍ട്രന്‍സ്‌ പരീക്ഷ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍</title><content type='html'>&lt;span style="font-weight: bold;"&gt;മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(&lt;a href="http://www.deshabhimani.com/newscontent.php?id=109111"&gt;&lt;span&gt;ദേശാഭിമാനി&lt;/span&gt; വാരാന്തപ്പതിപ്പ്&lt;/a&gt;, Posted on: 20-Jan-2012 12:40 PM )&lt;br /&gt;&lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        &lt;p&gt;തിരു: കേരള മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍  23 മുതല്‍ 26 വരെ നടക്കും. പരീക്ഷയുടെ റാങ്ക് നിര്‍ണയത്തിനുള്ള മാര്‍ക്ക്  ഏകീകരണം പരിഷ്കരിച്ചിട്ടുണ്ട്. അപേക്ഷകള്‍ ഈ വര്‍ഷംമുതല്‍ ഓണ്‍ലൈനായാണ്  സ്വീകരിക്കുന്നത്.  വ്യാഴാഴ്ചമുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും.  ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ  പ്രിന്റൗട്ടും അനുബന്ധരേഖകളും 15ന് വൈകിട്ട് അഞ്ചിനുമുമ്പ്  തിരുവനന്തപുരത്ത് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ ലഭിക്കണം.   ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍നിന്നും  ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.  അക്ഷയസെന്ററുകളില്‍നിന്നും അപേക്ഷ നല്‍കാം.&lt;/p&gt; &lt;p&gt;പ്രോസ്പെക്ടസ് വിതരണം വ്യാഴാഴ്ചമുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 160  പോസ്റ്റ് ഓഫീസുകള്‍വഴി ആരംഭിക്കും. കേരളത്തിനുപുറത്ത് എട്ട് പോസ്റ്റ്  ഓഫീസുകളിലും പ്രോസ്പെക്ടസ് ലഭിക്കും. പ്രോസ്പെക്ടസിനൊപ്പം പ്രത്യേക  സ്ക്രാച്ച് കാര്‍ഡ് ഉണ്ടാകും. കാര്‍ഡിലെ രഹസ്യനമ്പര്‍ അപേക്ഷയില്‍  നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ നമ്പര്‍ പിന്നീടുള്ള പരിശോധനകളില്‍  അപേക്ഷകര്‍ ഉപയോഗിക്കണം. ജനറല്‍ വിഭാഗത്തിന് 700 രൂപയും  പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 350 രൂപയുമാണ് അപേക്ഷാ ഫീസ്.  ദുബായ്  പരീക്ഷാ സെന്ററായി തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ അപേക്ഷയുടെ  പ്രിന്റൗട്ടിനൊപ്പം പരീക്ഷാ ഫീസായ 700 രൂപയ്ക്ക് പുറമെ ഏതെങ്കിലും  ദേശസാല്‍കൃത ബാങ്കില്‍നിന്നും പ്രവേശനപരീക്ഷാ കമീഷണറുടെ പേരില്‍  തിരുവനന്തപുരത്ത് മാറാവുന്ന 10,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകൂടി  ഉള്‍ക്കൊള്ളിച്ചിരിക്കണം.&lt;/p&gt;  &lt;p&gt;ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ -  0471-2339101, 2339102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍ സെന്റര്‍ :  ബിഎസ്എന്‍എല്‍ - 155300(ലാന്‍ഡ് ലൈനില്‍നിന്ന്),  0471-155300(മൊബൈലില്‍നിന്ന്) മറ്റ് നെറ്റ്വര്‍ക്കില്‍നിന്ന് 0471-2115054,  2115098, 2335523.  ബി ആര്‍ക്ക് പ്രവേശനത്തിന് സംസ്ഥാനതലത്തില്‍ പ്രത്യേക  പ്രവേശന പരീക്ഷ ഇല്ല. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി,  ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അഡ്മിഷന്‍ കാര്‍ഡുകള്‍  മാര്‍ച്ച് 24 മുതല്‍ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍നിന്ന്  ഡൗണ്‍ലോഡുചെയ്ത് പ്രിന്റൗട്ട് എടുക്കണം. വിശദവിവരങ്ങള്‍ക്ക്  ംംം.രലലസലൃമഹമ.ീൃഴ.&lt;/p&gt; &lt;p&gt;&lt;strong&gt;എംബിബിഎസിന് 1,474 സീറ്റ്  എന്‍ജിനിയറിങ്ങിന് 24,307 &lt;/strong&gt;&lt;/p&gt;  &lt;p&gt;ഈ വര്‍ഷം പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അലോട്ട് ചെയ്യാന്‍ എംബിബിഎസിന്  1474 സീറ്റും എന്‍ജിനിയറിങ്ങിന് 24,307 സീറ്റുകളുമാണുള്ളത്.  ഇതില്‍  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആകെ ലഭ്യമായ 900 സീറ്റുകളില്‍നിന്നും  വിവിധ ക്വോട്ടകള്‍ കുറച്ച് പരീക്ഷാ കമീഷണര്‍ക്ക് അലോട്ടുചെയ്യാന്‍ 739  സീറ്റും രണ്ട് സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളേജുകളില്‍ 135ഉം  സ്വകാര്യസ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ ക്വോട്ടയായി 600 സീറ്റും  ഉണ്ട്.&lt;/p&gt;  &lt;p&gt;&lt;span style="color:#993300;"&gt;&lt;strong&gt;മറ്റ് കോഴ്സുകളുടെ സീറ്റുകള്‍ &lt;/strong&gt;&lt;/span&gt;:&lt;/p&gt;  &lt;p&gt;ഡെന്റല്‍ :  സര്‍ക്കാര്‍ ഡെന്റല്‍കോളേജ്- 126, സര്‍ക്കാര്‍ നിയന്ത്രിത  ഡെന്റല്‍കോളേജ്- 30, സ്വകാര്യസ്വാശ്രയ ഡെന്റല്‍കോളേജ്- 500, ആകെ: 656.&lt;/p&gt;  &lt;p&gt;ബിഎഎംഎസ്(ആയുര്‍വേദം): സര്‍ക്കാര്‍ , എയ്ഡഡ് ആയുര്‍വേദകോളേജുകള്‍ - 236,  സ്വകാര്യസ്വാശ്രയ ആയുര്‍വേദ കോളേജുകള്‍ -280. ആകെ സീറ്റുകള്‍ : 516.&lt;/p&gt;  &lt;p&gt;ബിഎച്ച്എംഎസ്(ഹോമിയോ): സര്‍ക്കാര്‍ , എയ്ഡഡ് ഹോമിയോ കോളേജുകള്‍ -224&lt;/p&gt;  &lt;p&gt;ബിഎസ്എംഎസ് സിദ്ധ: സ്വകാര്യസ്വാശ്രയ കോളേജ്- 25.&lt;/p&gt;  &lt;p&gt;അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി കോഴ്സുകള്‍ :&lt;/p&gt;  &lt;p&gt;ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ -173. ബിഎസ്സി ഫോറസ്ട്രി-25. ബിവിഎസ്സി  ആന്‍ഡ് എഎച്ച്(വെറ്റിനറി കോളേജ്)-101. ബിഎഫ്എസ്സി ഫിഷറീസ് കോളേജ്-41.&lt;/p&gt;  &lt;p&gt;ബിടെക് എന്‍ജിനിയറിങ് കോഴ്സുകള്‍ :  സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിങ്  കോളേജ് (12 എണ്ണം)-4011. സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനിയറിങ് കോളേജ് (23  എണ്ണം)-5495. സ്വകാര്യസ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ ക്വോട്ട(89  എണ്ണം)- 14,700.&lt;/p&gt;  &lt;p&gt;കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെയും കേരള വെറ്റിനറി സര്‍വകലാശാലയുടെയും കീഴിലുള്ള കോളേജുകള്‍ -101 ആകെ: 24,307.&lt;/p&gt;  &lt;p&gt;ആര്‍ക്കിടെക്ച്ചര്‍ :  സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍(4 എണ്ണം)-134 സ്വകാര്യസ്വാശ്രയ കോളേജ്(അഞ്ചെണ്ണം)- 140. ആകെ: 274&lt;/p&gt;  &lt;p&gt;&lt;span style="color:#0000FF;"&gt;&lt;strong&gt;പ്രവേശന പരീക്ഷ:  മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം&lt;/strong&gt;&lt;/span&gt;&lt;/p&gt;  &lt;p&gt;തിരു: മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ്  തയ്യാറാക്കുന്നതിനുള്ള മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് സര്‍ക്കാര്‍ മാറ്റം  വരുത്തി. ഗ്ലോബല്‍ മീന്‍ , ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍  എന്നിവയുടെ അടിസ്ഥാനത്തില്‍ കേരള ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ  എന്നിവക്കൊപ്പം സിബിഎസ്ഇ, ഐഎസ്സിഇ എന്നീബോര്‍ഡുകളില്‍പ്പെട്ട  വിദ്യാര്‍ഥികളുടെ മാര്‍ക്കും ഏകീകരിക്കും. മാര്‍ക്കുകള്‍ പൊതുധാരയിലേക്ക്  മാറ്റപ്പെടുമ്പോള്‍ ഒരോ വിഷയത്തിന്റെയും മാര്‍ക്കുകള്‍ 100 ല്‍  പരിമിതപ്പെടുത്തില്ല. എന്നാല്‍ , മൂന്നു വിഷയത്തിനുംകൂടി ആകെ  മാറ്റപ്പെടുന്ന മാര്‍ക്ക് 300ല്‍ അധികം നല്‍കില്ല. ഏകീകരിച്ച  യോഗ്യതാപരീക്ഷയുടെ മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും തുല്യ  അനുപാതത്തില്‍ പരിഗണിച്ചാവും റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്ന്  എന്‍ട്രന്‍സ് കമീഷണര്‍  ബി എസ് മാവോജി പറഞ്ഞു.&lt;/p&gt; &lt;p&gt;&lt;span style="color:#339966;"&gt;മാര്‍ക്ക് ഏകീകരണത്തിലെ മാറ്റം ആശങ്ക മാറ്റുമെന്ന് കമീഷണര്‍&lt;/span&gt;&lt;/p&gt;  &lt;p&gt;ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്  ഏകീകരണത്തില്‍ മാറ്റം വരുത്തുന്നത് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക്  പ്രത്യേക പരിഗണന കിട്ടിയേക്കുമെന്ന ആശങ്കയില്ലാതാക്കാനെന്ന് പ്രവേശന  പരീക്ഷാ കമീഷണറുടെ ഓഫീസ് വ്യക്തമാക്കി.  സംസ്ഥാന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ്  നടത്തുന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക്  അതേപടി നിലനിര്‍ത്തി മറ്റ് ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയില്‍ ലഭിക്കുന്ന  മാര്‍ക്കുമായി ഏകീകരിച്ചാണ് കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്  കണക്കാക്കിയത്. ഇങ്ങിനെ കണക്കാക്കുമ്പോള്‍ കേരള പ്ലസ്ടുവിന് അധിക പരിഗണന  കിട്ടുന്നുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു. ഇത്തരം  സംശയം ഇല്ലാതാക്കാനാണ് മറ്റ് ബോര്‍ഡുകളോടൊപ്പം കേരള ഹയര്‍സെക്കന്‍ഡറി  മാര്‍ക്കും ഏകീകരിക്കുന്നതെന്നാണ് വിശദീകരണം.&lt;/p&gt;  &lt;p&gt;കേരള ബോര്‍ഡ് അടിസ്ഥാന ഘടകമാക്കാതെ മറ്റ് ബോര്‍ഡുകളുടേതുപോലെ ശരാശരി  കാണുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഓരോ ബോര്‍ഡിന്റേയും  കഴിഞ്ഞ നാല് വര്‍ഷത്തെ പരീക്ഷാഫലം പരിശോധിക്കുമ്പോള്‍ ഓരോ വിഷയത്തിലും  വിവിധ ബോര്‍ഡുകളുടെ മൂല്യനിര്‍ണയത്തിലെ അന്തരം കണ്ടെത്താന്‍ കഴിയും. ഈ  അന്തരങ്ങള്‍ പൊതുശരാശരിയിലേക്ക് മാറ്റിയും ഈ വര്‍ഷത്തെ അന്തരം വീണ്ടും  ഏകീകരിച്ചും ചെയ്യുന്നതോടെ ഓരോ ബോര്‍ഡിന്റെ കീഴില്‍ പരീക്ഷയെഴുതുന്ന ഓരോ  വിദ്യാര്‍ഥിക്കും ലഭിക്കുന്ന മാര്‍ക്ക് പൊതുമാനദണ്ഡത്തിന് കീഴിലാകും. ഇതോടെ  എല്ലാ വിദ്യാര്‍ഥികള്‍ക്കും അതാത് വിഷയത്തില്‍ ലഭിക്കുന്ന മാര്‍ക്ക്  പരീക്ഷയില്‍ അവരുടെ പ്രകടനത്തെ ആസ്പദമാക്കിയാകും.  സംസ്ഥാന  ഹയര്‍സെക്കന്‍ഡറിയില്‍ ഒരുകുട്ടിക്ക് ഒരു വിഷയത്തില്‍ 100ല്‍ 80 മാര്‍ക്ക്   കിട്ടിയെന്ന് കരുതുക. മറ്റ് ബോര്‍ഡുകളിലെ പരീക്ഷയില്‍ ഇതേ വിഷയത്തില്‍ ഒരു  വിദ്യാര്‍ഥിക്ക് 85 മാര്‍ക്ക് കിട്ടിയാലും ആദ്യത്തെയാളെക്കാള്‍  മുന്നിലെത്തണമെന്നില്ല. കാരണം ആ വിഷയത്തില്‍ രണ്ട് ബോര്‍ഡുകളുടേയും ശരാശരി  മാര്‍ക്ക് നോക്കും. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയാണ് ചെയ്തതെങ്കിലും കേരള  പ്ലസ്ടു അടിസ്ഥാന ഘടകമാക്കി. ഇത് മാറ്റി എല്ലാ ബോര്‍ഡുകളേയും മാര്‍ക്ക്  ഏകീകരിക്കുന്നതോടെ ആര്‍ക്കെങ്കിലും ഗുണമോ ദോഷമോ വരുന്നുവെന്ന ആക്ഷേപം  ഇല്ലാതാക്കാന്‍ കഴിയുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും  അറിയിച്ചു.&lt;/p&gt;  &lt;p&gt;ഏകീകരിച്ചുകിട്ടുന്ന മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കും  കണക്കാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്‍ട്രന്‍സ്  പരീക്ഷയ്ക്കും യോഗ്യതാ പരീക്ഷക്കും തുല്യപ്രാധാന്യമെന്ന കഴിഞ്ഞ വര്‍ഷത്തെ  അതേ രീതി ഇത്തവണയും തുടരും. അതേ സമയം, എംബിബിഎസ് ഉള്‍പ്പെടെയുള്ള  മെഡിക്കല്‍ കോഴ്സുകള്‍ക്ക് ഈ വര്‍ഷവും പ്ലസ്ടുമാര്‍ക്ക് മാനദണ്ഡമാക്കില്ല.  പൂര്‍ണ്ണമായും എന്‍ട്രന്‍സ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടിക  തയ്യാറാക്കുന്നത്. എംബിബിഎസ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന  പരീക്ഷയെന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ്  കേരളം സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്നത്.&lt;/p&gt;  &lt;p&gt;വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ട്രന്‍സ് പരീക്ഷസംബന്ധിച്ച  സംശയം ദൂരികരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍  ആരംഭിച്ചു. ലാന്‍ഡ് ഫോണില്‍ നിന്നും 155300 നമ്പറില്‍ വിളിച്ചാല്‍ വിവരം  ലഭ്യമാകും. മൊബൈല്‍ ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ 0471 കൂടി ചേര്‍ക്കണം.  അക്ഷയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ -എയ്ഡഡ് ഹയര്‍സെന്‍ഡറി സ്കൂളുകളിലും  ഇതിനായി പ്രത്യേക സംവിധാനമൊരുക്കി.&lt;/p&gt;  &lt;p&gt;&lt;span style="color:#800000;"&gt;&lt;strong&gt;എന്‍ട്രന്‍സ് ഫോം ലഭിക്കുന്ന പോസ്റ്റോഫീസുകള്‍&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt; &lt;p&gt;തിരു: 2012ലെ എന്‍ജിനിയറിങ്-മെഡിക്കല്‍ എന്‍ട്രന്‍സ് സെക്യൂരിറ്റി  കാര്‍ഡ്,  പ്രോസ്പെക്റ്റസ്, കവര്‍ എന്നിവ വിതരം ചെയ്യുന്ന വിവിധ ജില്ലകളിലെ   പോസ്റ്റോഫീസുകള്‍ ചുവടെ ചേര്‍ക്കുന്നു.&lt;/p&gt;  &lt;p&gt;തിരുവനന്തപുരം ആറ്റിങ്ങല്‍ എച്ച് ഒ, ബാലരാമപുരം, കല്ലമ്പടം, കരമന,  കാട്ടാക്കട,  കഴക്കൂട്ടം, കേരള യൂണിവേഴ്സിറ്റി ഓഫീസ് ക്യാമ്പസ്,  കിളിമാനൂര്‍ ,  മെഡിക്കല്‍ കോളേജ് പി ഒ, നാലാഞ്ചിറ, നെടുമങ്ങാട്,  നെയ്യാറ്റിങ്ങര എച്ച് ഒ,  പാറശ്ശാല, പട്ടംപാലസ് പിഒ, പേരൂര്‍ക്കട,   പൂജപ്പുര, പോത്തന്‍കോട്,  ശാസ്തമംഗലം, ശ്രീകാര്യം, തൈക്കാട് എച്ച് ഒ,  തിരുവനന്തപുരം ബീച്ച് പി ഒ,  തിരുവനന്തപുരം ഫോര്‍ട്ട് പി ഒ, തിരുവനന്തപുരം  ജിപിഒ, വര്‍ക്കല,  വട്ടിയൂര്‍ക്കാവ്, വെമ്പായം, വെഞ്ഞാറമൂട്, വിഴിഞ്ഞം&lt;/p&gt;  &lt;p&gt;കൊല്ലം അഞ്ചല്‍ , ചാത്തന്നൂര്‍ , ചവറ, കരുനാഗപ്പിള്ളി എച്ച് ഒ,  കിളികൊല്ലൂര്‍ ,  കൊല്ലം കച്ചേരി പി ഒ, കൊല്ലം എച്ച് ഒ, കൊട്ടാരക്കര എച്ച്  ഒ, കൊട്ടിയം,  കുണ്ടറ, ഓച്ചിറ, പറവൂര്‍ , പത്തനാപുരം, പുലമണ്‍ , പുനലൂര്‍ .&lt;/p&gt;  &lt;p&gt;പത്തനംതിട്ട അടൂര്‍ എച്ച് ഒ, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മഞ്ചാടി  ജംങ്ഷന്‍ പി ഒ,  പന്തളം, പത്തനംതിട്ട എച്ച് ഒ, റാന്നി, തിരുവല്ല എച്ച് ഒ&lt;/p&gt;  &lt;p&gt;ആലപ്പുഴ ആലപ്പുഴ എച്ച് ഒ, ചെങ്ങന്നൂര്‍ എച്ച് ഒ, ചേര്‍ത്തല എച്ച് ഒ,  ഹരിപ്പാട്,  കാര്‍ത്തികപള്ളി, കായംകുളം എച്ച്ഒ, മാവേലികര എച്ച്ഒ,  പുളിങ്കുന്ന്,  സനാതനപുരം&lt;/p&gt;  &lt;p&gt;കോട്ടയം അരുണാപുരം, ചങ്ങനാശ്ശേരി എച്ച്ഒ, ചങ്ങനാശ്ശേരി എസ്ബി കോളേജ്,  ചിങ്ങവനം,  ഈരാറ്റുപേട്ട,എരുമേലി, ഏറ്റുമാനൂര്‍ , ഗാന്ധിനഗര്‍ ,കങ്ങഴ,   കാഞ്ഞിരിപ്പിള്ളി എച്ച് ഒ, കറുകച്ചാല്‍ , കോട്ടയം കളക്ട്രേറ്റ്, കോട്ടയം   എച്ച് ഒ, കുടമാളൂര്‍ , കുമരനല്ലൂര്‍ , മണര്‍കാട്,മണിമല, മുണ്ടക്കയം, പാല   എച്ച്ഒ, പാമ്പാടി, പിഡി ഹില്‍സ് പിഒ കോട്ടയം, പുതുപ്പള്ളി, ഉഴവൂര്‍ ,   വൈക്കം എച്ച്ഒ, വാകത്താനം&lt;/p&gt;  &lt;p&gt;ഇടുക്കി കട്ടപ്പന എച്ച് ഒ, കുമളി, മൂന്നാര്‍ , നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ  എച്ച്ഒ&lt;/p&gt;  &lt;p&gt;എറണാകുളം ആലുവ, അങ്കമാലി, ഇടപ്പള്ളി, എറണാകുളം എച്ച് ഒ, എറണാകുളം  എംജിറോഡ്,  കാക്കനാട്, കൊച്ചി എച്ച് ഒ, കൂത്താട്ടുകുളം, കോതമംഗലം,  മൂവാറ്റുപുഴ,  നോര്‍ത്ത് പറവൂര്‍ ,പാലാരിവട്ടം, പെരുമ്പാവൂര്‍ ,  തൃപ്പുണിത്തുറ, വൈറ്റില&lt;/p&gt;  &lt;p&gt;തൃശൂര്‍ ചാലക്കുടി എച്ച്ഒ, ഗുരുവായൂര്‍ , ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍  ,  കുന്നംകുളം,  തൃശൂര്‍ ഈസ്റ്റ് പിഒ, തൃശൂര്‍ എച്ച്ഒ, തൃശൂര്‍ സിറ്റി  പിഒ,  വാടാനപ്പിള്ളി, വടക്കാഞ്ചേരി എച്ച്ഒ&lt;/p&gt;  &lt;p&gt;പാലക്കാട് ആലത്തൂര്‍ എച്ച് ഒ, ചിറ്റൂര്‍ , മണ്ണാറക്കാട്, ഒലവക്കോട്  എച്ച്ഒ,  ഒറ്റപ്പാലം എച്ച്ഒ, പാലക്കാട് എച്ച്ഒ, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ ,   വടക്കന്‍ഞ്ചേരി&lt;/p&gt;  &lt;p&gt;മലപ്പുറം കോട്ടക്കല്‍ , കുറ്റിപ്പുറം, മലപ്പുറം എച്ച്ഒ, മഞ്ചേരി എച്ച്  ഒ, നിലമ്പൂര്‍  , പെരുന്തല്‍മണ്ണ, പൊന്നാനി എച്ച് ഒ, തിരൂര്‍ എച്ച് ഒ,  വളാഞ്ചേരി&lt;/p&gt;  &lt;p&gt;കോഴിക്കോട് കാലിക്കറ്റ് സിവില്‍സ്റ്റേഷന്‍ എച്ച്ഒ, കാലിക്കറ്റ് എച്ച്ഒ,  മാവൂര്‍ ,  ഫറോക്ക്, കൊയിലാണ്ടി എച്ച് ഒ, കുന്നമംഗലം, മേപ്പയൂര്‍ ,  തിരുവമ്പാടി, വടകര  എച്ച്ഒ&lt;/p&gt;  &lt;p&gt;വയനാട് കല്‍പ്പറ്റ എച്ച്ഒ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, താമരശ്ശേരി&lt;/p&gt;  &lt;p&gt;കണ്ണൂര്‍ ഇരിട്ടി, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ , കണ്ണൂര്‍ എച്ച് ഒ, മട്ടന്നൂര്‍ ,  പയ്യന്നൂര്‍ , ശ്രീകണ്ഠപുരം, തലശ്ശേരി, തളിപറമ്പ&lt;/p&gt;  &lt;p&gt;കാസര്‍കോട് കാഞ്ഞങ്ങാട് എച്ച്ഒ, കാസര്‍കോട് എച്ച്ഒ, മഞ്ചേശ്വര്‍ , നിലേശ്വരം&lt;/p&gt;  &lt;p&gt;&lt;span style="color:#FF99CC;"&gt;&lt;strong&gt;കേരളത്തിനു പുറത്തുള്ള പോസ്റ്റോഫീസുകള്‍ &lt;/strong&gt;&lt;/span&gt;&lt;/p&gt;  &lt;p&gt;ബാംഗ്ലൂര്‍ ജിപിഒ-560001  ഫോണ്‍ - 080 22868652 ഭോപ്പാല്‍ ജിപിഒ-462001   ഫോണ്‍ -755 2673272 ചാണ്ഠിഗര്‍ ജിപിഒ-160017 ഫോണ്‍ 0172 270371  ചെന്നെ  ജിപിഒ-600-001 ഫോണ്‍ 044 25216766 ഹൈദരാബാദ് ജിപിഒ: 500 001 ഫോണ്‍ : 040  23463515 ലഖ്നൗ ജിപിഒ: 222 001 ഫോണ്‍ : 0522 2237808 മുബൈജിപിഒ : 400 001  ഫോണ്‍ -022 22620693 ന്യൂഡല്‍ഹി ജിപിഒ: 110 001 ഫോണ്‍ : 011 23743602&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-7014156043409062875?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/7014156043409062875/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=7014156043409062875' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7014156043409062875'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7014156043409062875'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/23.html' title='മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-6265645096155419409</id><published>2012-01-25T15:31:00.002+05:30</published><updated>2012-01-25T15:35:07.237+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം&lt;br /&gt;&lt;br /&gt;(ദേശാഭിമാനി വാരാന്തപ്പതിപ്പിൽനിന്ന് )&lt;br /&gt;&lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 24-Jan-2012 02:07 PM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        &lt;p&gt; &lt;img src="http://www.deshabhimani.com/userfiles/image/azheekkode2.jpg" alt="" width="400" align="middle" height="243" /&gt;&lt;/p&gt;  &lt;p align="justify"&gt;കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ  വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും  കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി  പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ്  ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന്  സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത.  ആറുപതിറ്റാണ്ടിലേറെ നീണ്ട  പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ  വേദികള്‍!&lt;/p&gt; &lt;p align="justify"&gt;സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍  മലയാളികള്‍  അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍  ഉയര്‍ന്ന് പറന്ന്  കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍  കോരിയിട്ട് അവരെ  പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം  അത്ഭുതാവഹമായിരുന്നു.  അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍  നിലനില്‍ക്കുമ്പോള്‍ പോലും പലരും  കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ  പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്.   വാക്കുകളുടെ തെരഞ്ഞെടുപ്പിലും  പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം  അഴീക്കോടിന്റെ പ്രഭാഷണങ്ങളെ  ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍  തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച  നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍  വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍  എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം  അഴീക്കോട് മാഷ് നിലനിര്‍ത്തിയത്  അങ്ങനെയായിരുന്നു.&lt;/p&gt;  &lt;p&gt;&lt;img src="http://www.deshabhimani.com/userfiles/image/azheekkod-22-jan.gif" alt="" width="339" align="middle" height="226" /&gt;&lt;/p&gt;  &lt;p align="justify"&gt; "ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ  കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ്  അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി  കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ  പ്രഭാഷകനാകണമെന്ന്  ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ്  വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ  പ്രഭാഷണകല പിറവിയെടുത്തത്.&lt;/p&gt;  &lt;p&gt;&lt;img src="http://www.deshabhimani.com/userfiles/image/azhikode-with-mt.jpg" alt="" width="400" align="middle" height="249" /&gt;&lt;/p&gt;  &lt;p align="justify"&gt;ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ  അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും  ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ  തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ  അവതരണം: "എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു  വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍  നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം  അന്വേഷിച്ച്് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു  മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ  ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ  മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി  ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത,  ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്,  ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ  മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും  കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം  ഉച്ചഭാഷിണിയെ ആശ്രയിച്ചു  നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍  അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".&lt;/p&gt;  &lt;p align="center"&gt; &lt;strong&gt; വഴിവിളക്കായത്  വാഗ്ഭടാനന്ദന്‍&lt;/strong&gt;&lt;/p&gt;  &lt;p align="justify"&gt;&lt;img src="http://www.deshabhimani.com/userfiles/image/azheekkode6.jpg" alt="" width="269" align="right" height="380" /&gt;ശ്രീനാരായണഗുരുവും  മഹാത്മാ ഗാന്ധിയും വാഗ്ഭടാനന്ദനുമാണ് അഴീക്കോടിന്റെ  ജീവിതത്തെ  സ്വാധീനിച്ച മഹാ വ്യക്തിത്വങ്ങള്‍ . ഇതില്‍ വാഗ്ഭടാന്ദന്റെ  ചിന്തയും  പ്രഭാഷണവുമാണ് അഴീക്കോട് പിന്തുടര്‍ന്നത്. പ്രഭാഷണ കലയില്‍   വാഗ്ഭടാനന്ദന്റെ ശൈലി കടമെടുത്ത് വേദികള്‍ കീഴടക്കി. വാഗ്ഭടാനന്ദന്റെ   "ആത്മവിദ്യ"യെന്ന ഗ്രന്ഥം  വായിച്ചത് വഴിത്തിരിവായി. അന്ത്യംവരെ അഴീക്കോട് ഈ   ഗ്രന്ഥത്തെ ആശ്രയിച്ചു. അഴീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന  ആത്മവിദ്യാ&lt;/p&gt; &lt;p align="justify"&gt;സംഘത്തിലൂടെയാണ് ഗുരുദേവന്റെ ആശയലോകത്തേക്ക്  പ്രവേശിച്ചത്.     അഴീക്കോട് വന്‍കുളത്ത് വയലിലെ വിശാഖാനന്ദന്‍ എന്ന  പൊന്‍മഠത്തില്‍  കൃഷ്ണസ്വാമികളാണ് അനാചാരത്തിനെതിരെ ആദ്യം പടനയിച്ചത്.  വാഗ്ഭടാനന്ദന്‍  ഗുരുവായി സ്വീകരിച്ചത് ഇദ്ദേഹത്തെയായിരുന്നു. 1885ല്‍  കണ്ണൂര്‍ പാട്യത്തെ  വയലേരി തറവാട്ടില്‍ ജനിച്ച കുഞ്ഞിക്കണ്ണനാണ്  കേരളത്തിന്റെ  ആത്മീയനഭോമണ്ഡലത്തില്‍ തിളങ്ങിയ വാഗ്ഭടാനന്ദന്‍ . "അജ്ഞാനം,  അടിമത്തം,  മൃഗീയത എന്നിവ എവിടെ കണ്ടാലും എതിര്‍ക്കുക. അവയുള്ളപ്പോഴും   നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്". അഴീക്കോടിന്റെ രക്തത്തില്‍   അലിഞ്ഞതാണ് വാഗ്ഭടാനന്ദന്റെ ഈ ആഹ്വാനം.&lt;/p&gt;  &lt;p align="justify"&gt;ക്ഷേത്രാരാധനയെയും വിഗ്രഹപൂജയെയും വാഗ്ഭടാനന്ദന്‍  എതിര്‍ത്തു. ഗുരുദേവരുടെ  ഈശ്വരന്‍ ചിദാകാശത്തിലാണെന്നും പ്രകാശിക്കുന്ന  സദാനന്ദ സൂര്യനാണെന്നും ഒരു  കുന്നിന്‍ ചെരുവിലെ ക്ഷണിക ജ്യോതിസല്ലെന്നും  സുകുമാര്‍ അഴീക്കോട്  നിരീക്ഷിക്കുന്നുണ്ട്. ആത്മവിദ്യയെന്ന ഗ്രന്ഥത്തില്‍  ഇന്ത്യക്കാരുടെ  ദൈവവിശ്വാസ സംബന്ധിയായ അന്ധവിശ്വാസങ്ങളെ നര്‍മവും  ഉജ്വലചിന്തയും കൊണ്ട്  വിമര്‍ശിക്കുന്നത് അഴീക്കോട് ചൂണ്ടിക്കാട്ടുന്നു.   ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയ മതേതരത്വം, സ്ഥിതിസമത്വം, മാനവികത   തുടങ്ങിയവ ഭാരതീയ തത്ത്വചിന്തയില്‍ അന്തര്‍ലീനമാണെന്ന് വാഗ്ഭടാനന്ദന്റെ   കൃതികളിലൂടെ സഞ്ചരിച്ച അഴീക്കോട് വ്യക്തമാക്കുന്നു.&lt;/p&gt;  &lt;p align="center"&gt;&lt;strong&gt;പ്രസംഗം  ബഹുത് ജോര്‍&lt;/strong&gt;&lt;/p&gt;  &lt;p align="justify"&gt;മുതിര്‍ന്നതില്‍ പിന്നെ വൈക്കം മുഹമ്മദ് ബഷീര്‍ മൂന്ന്  പ്രസംഗമാണത്രെ  കേട്ടിട്ടുള്ളത്. ഒന്ന് മുണ്ടശ്ശേരിയുടെ. ഒന്ന്  മഹാത്മാഗാന്ധിയുടെ. പിന്നെ  ഒന്ന് സുകുമാര്‍ അഴീക്കോടിന്റെ. ഇതിലേതാണ്  മെച്ചം? "അഴീക്കോടിന്റേത് ബഹുത്  ജോര്‍!" എന്താണിതിന്റെ പ്രത്യേകത?  "ഘനഗംഭീരമായ സാഗര ഗര്‍ജനമാണത്!" അതില്‍  നിന്നെന്തു പഠിച്ചു? "ഓ ഞാനൊന്നും  പഠിച്ചില്ല. കേട്ടപ്പോള്‍ ഹരം തോന്നി.  നല്ല സ്റ്റൈലില്‍ കേട്ടിരുന്നു.  ഞാന്‍ പറഞ്ഞില്ലെ, സാഗര ഗര്‍ജനമാണത്.  സാഗരഗര്‍ജനത്തില്‍ നിന്നെന്താണ്  പഠിക്കുക? പത്രം നിവര്‍ത്തിയാല്‍ എന്നും  ഏതെങ്കിലും പേജില്‍ അഴീക്കോടിന്റെ  സാഗരഗര്‍ജനമുണ്ടാകും. എവിടെയെങ്കിലും  പ്രസംഗിച്ചതിന്റെ മൂന്നു കോളം  റിപ്പോര്‍ട്. പിന്നെ ഞാന്‍ പത്രം  വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി  ഉരസ്സി അതിന് തീ കൊടുക്കുന്നു.  എന്നിട്ട് ഒരു കാര്‍ഡ് വാങ്ങി അഴീക്കോടിന്  എഴുതും: "താങ്കളുടെ സാഗരഗര്‍ജനം  ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ  പത്രത്തിനും ഞാന്‍ തീകൊടുത്തു."&lt;/p&gt; &lt;p align="justify"&gt;(ഡോ. എം എം ബഷീര്‍ എഡിറ്റുചെയ്ത "അഴീക്കോടിനെ അറിയുക" എന്ന പുസ്തകത്തിന്  വേണ്ടി എഴുതിയത്)&lt;/p&gt; &lt;p&gt; &lt;img alt="" src="http://www.deshabhimani.com/userfiles/image/azheekkode3.jpg" width="411" align="middle" height="300" /&gt;&lt;/p&gt;  &lt;p align="center"&gt;&lt;strong&gt;വജ്രശുദ്ധിയാര്‍ന്ന പ്രണയം&lt;/strong&gt;&lt;/p&gt;  &lt;p align="justify"&gt;ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു.  കൈക്കുടന്നയിലേന്തിയ  സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന  കൈകളിലേക്ക്  പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട്  എനിക്കിപ്പോഴും പ്രണയം  തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍  അഴീക്കോടിനെ കാണാന്‍  എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു  ഇരുവരും. കഴിഞ്ഞുപോയ  കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ.  പിന്നെ ചിരിച്ചു.  ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു  വിലാസിനി. ആ  വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്.  അരനൂറ്റാണ്ടോളം ഒരു  പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ  ഈ വജ്രത്തെളിമയെ  കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക.&lt;/p&gt; &lt;p align="justify"&gt;മകരനിലാവ്  പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ  തെളിമയോടെയും എന്നും നെഞ്ചില്‍  കാത്തുവെച്ചിരുന്നു അഴീക്കോട്.  പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത്  അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ  ദുരന്തം.  വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം  മടിച്ചത്  പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു.   വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച   പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ   മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍   നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക്   വഴിമാറാതെ പോയതെന്ന് അഴീക്കോട്് പലപ്പോഴും വെളിവാക്കിയിരുന്നു.&lt;/p&gt;  &lt;p align="center"&gt;&lt;strong&gt;"എനിക്കു മുമ്പേ  കോണ്‍ഗ്രസ് മരിച്ചു"&lt;/strong&gt;&lt;/p&gt;   &lt;p align="justify"&gt;"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ്  ഞാന്‍ . എന്നാല്‍ ,  എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍  കോണ്‍ഗ്രസ് വിട്ടു..."  എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും   കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍   മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല,   കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു   പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍   അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി   പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ   മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും   അഴീക്കോട് മടികാണിച്ചിട്ടില്ല.&lt;/p&gt; &lt;p align="center"&gt; &lt;strong&gt;അവസാനത്തേത്  അനുഗ്രഹപ്രഭാഷണം&lt;/strong&gt;&lt;/p&gt; &lt;p align="justify"&gt;&lt;img src="http://www.deshabhimani.com/userfiles/image/azheekkode1.jpg" alt="" width="232" align="left" height="626" /&gt;തൃശൂര്‍  : കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം   ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു   വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു   അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത   പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു   അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ   കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ   കുറിച്ചായിരുന്നു.  "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും  രാജ്യത്തോടുള്ള  കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ   ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്.    അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന്   മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും   ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം   തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു.   പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന   പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും   കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ   ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ   ആശുപത്രിയിലെത്തിച്ചു&lt;/p&gt;       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-6265645096155419409?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/6265645096155419409/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=6265645096155419409' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/6265645096155419409'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/6265645096155419409'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/blog-post_6767.html' title='ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-2439792703085628979</id><published>2012-01-25T15:24:00.000+05:30</published><updated>2012-01-25T15:26:17.551+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത‍'/><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വാത്സല്യത്തിന്റെ യജമാനന്‍</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;വാത്സല്യത്തിന്റെ യജമാനന്‍&lt;br /&gt;&lt;br style="font-weight: bold;"&gt;&lt;/span&gt;&lt;/div&gt;&lt;span style="font-weight: bold;"&gt;ജോബിന്‍സ്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഐസക്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;br style="font-weight: bold;"&gt;&lt;br style="font-weight: bold;"&gt;&lt;span style="font-weight: bold;"&gt;ദേശാഭിമാനി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;         ശാസിക്കുകയും ശകാരിക്കുകയും അതിലേറെ, ആവശ്യങ്ങളില്‍ മനസ്സറിഞ്ഞ്  സഹായിക്കുകയും ചെയ്ത വാത്സല്യത്തിന്റെ "യജമാനനാ"യിരുന്നു സുരേഷിന്  അഴീക്കോട് മാഷ്. 24 വര്‍ഷം ഡ്രൈവറും സഹായിയും മാഷ് ആത്മകഥയില്‍ പറഞ്ഞപോലെ  സെക്രട്ടറിയുമായി നിഴല്‍പോലെ മാഷിനൊപ്പം നിന്ന സുരേഷ് ആ സ്നേഹവാത്സല്യം  പലവട്ടം അടുത്തറിഞ്ഞു.  ഏറെ പരിശ്രമിച്ചാണ് പുത്തൂരില്‍ കുറച്ച് സ്ഥലം സുരേഷ് വാങ്ങിയത്്. വീടു  വയ്ക്കാന്‍ ആവത് ശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ല.  വീടെന്ന മോഹം ഉപക്ഷേിക്കാന്‍ തുടങ്ങിയപ്പോഴാണ് മാഷ് രക്ഷയ്ക്കെത്തിയത്.  "എന്റെ പ്രയാസം ഞാന്‍ പറഞ്ഞല്ലാതെ അറിഞ്ഞ മാഷ് 50,000 രൂപ തന്നു സഹായിച്ചു.  പത്തു വര്‍ഷം മുമ്പ് അത് വലിയ തുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത  എന്റെ വിവാഹം കാരണവരുടെ സ്ഥാനത്തു നിന്നാണ് മാഷ് നടത്തി തന്നത്"- സുരേഷ്  ഓര്‍ക്കുന്നു.  മാഷിന്റെ സാന്നിധ്യമാണ് 18 വയസ്സു മുതല്‍ ജീവിതത്തില്‍ വഴികാട്ടിയായത്്.  അഴീക്കോടിന്റെ ഡ്രൈവറാണ് താനെന്നും മാഷിന് ഒരു പേരുദോഷവും താന്‍മൂലം  ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് തന്നെ നേര്‍വഴിയില്‍ നയിച്ചതെന്നും സുരേഷ്  പറയുന്നു. മാഷ് പിശുക്കനാണെന്ന് പലരുംപറയും. ചെലവ് നിയന്ത്രിക്കുന്ന  ഗാന്ധിയന്‍ രീതിമാത്രമായിരുന്നു അത്. വിലകുറഞ്ഞ ജൂബയും മുണ്ടും കീറിയാല്‍  കീറലറിയാതെ ഉടുക്കും. പഴകിയാല്‍ വീട്ടിലുപയോഗിക്കും. ലേഖനമെഴുതാന്‍  കടലാസുപോലും പലമടക്ക് കീറിയാണ് ഉപയോഗിക്കുക. സ്വന്തം കാര്യത്തില്‍  മാത്രമാണ് ആ ചെലവു ചരുക്കല്‍ . സഹായം അര്‍ഹിക്കുന്നവര്‍ക്ക് മാഷ്  ധാരാളിയായിരുന്നു.  1987ലാണ് സുരേഷ് അഴീക്കോടിന്റെ ഡ്രൈവറാകുന്നത്. സാഹിത്യ അക്കാദമിയിലെ പോള്‍  എന്ന ജീവനക്കാരനാണ് മാഷിന്റെ ഡ്രൈവറായി സുരേഷിനെ എത്തിച്ചത്. "88ല്‍  മാഷിന്റെ കണ്ണിന് അസുഖമുണ്ടായി. ചികിത്സിക്കാന്‍ പോയത് മധുര അരവിന്ദ്  ഹോസ്പിറ്റലില്‍ . കണ്ണിന് ശസ്ത്രക്രിയ നടത്തി. ആ സമയങ്ങളിലാണ് സുരേഷിന്റെ  സഹായം മാഷ് അടുത്തറിയുന്നത്. ഉടമയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ  അതിര്‍വരമ്പ് മാഞ്ഞുതുടങ്ങി. പിന്നീടുള്ള പെരുമാറ്റം ഒരു  ഡ്രൈവറൊടെന്നപോലെയായിരുന്നില്ല. ഒരു മുറിയില്‍ കിടത്താന്‍ തുടങ്ങി.  ഒരുമിച്ചിരുത്തിയേ ഭക്ഷണം കഴിപ്പിക്കൂ. ആയിരക്കണക്കിന് വേദികളില്‍ മാഷിന്റെ ഒപ്പം പോയിട്ടുണ്ട്്.  പ്രസംഗങ്ങളെക്കുറിച്ച് ഇടയ്ക്ക് എന്നോടു സംസാരിക്കും.  കളിയാക്കുന്നതായിട്ടാണ് അന്ന് തോന്നിയത്. സാധാരണക്കാരനായ എനിക്ക്  മനസ്സിലാകുന്നുണ്ടെങ്കില്‍ അത് പൊതുവെ എല്ലാവര്‍ക്കും  മനസ്സിലാക്കാനാകുമെന്ന് മാഷിനറിയാമായിരുന്നു. മാഷ് നന്നായി ഡ്രൈവ്  ചെയ്തിരുന്നു. വണ്ടി ഓടിക്കുമ്പോള്‍ നിയന്ത്രിക്കേണ്ട ഘട്ടങ്ങളില്‍  ഇടപെടാനും നിര്‍ദേശം തരാനും അദ്ദേഹം മടിച്ചില്ല. അമിതമായി ഹോണ്‍ മുഴക്കുന്ന  ഡ്രൈവിങ് മാഷിനിഷ്ടമല്ല.  മുന്‍കോപമുണ്ടെങ്കിലും ആരോടും പക മാഷിനില്ല.  ഇഷ്ടമുള്ളവരോട് സ്നേഹം പ്രകടിപ്പിക്കും. ഇഷ്ടമില്ലാത്തവരോട് കൃത്രിമ ഇഷ്ടം  കാണിക്കാന്‍ അദ്ദേഹത്തിനു വശമില്ലായിരുന്നു. മോഹന്‍ലാലിനോട് പകയോ വിദ്വേഷമോ  ഇല്ലാത്തതിനാലാണ് ഒറ്റ ഫോണ്‍വിളി കൊണ്ട് അദ്ദേഹം കേസ് പിന്‍വലിക്കാന്‍  നിശ്ചയിച്ചത്. മലയാള ചലച്ചിത്രലോകം തിലകനെ ഒറ്റപ്പെടുത്തുന്നത് മാഷിന്  സഹിച്ചില്ല. മൂവാറ്റുപുഴയില്‍ വച്ച് തിലകന്‍ മാഷിനെ കണ്ടു. അനുഗൃഹീതനായ ആ  കലാകാരന്റെ ഒറ്റപ്പെടലിന്റെ ദൈന്യതെ മാഷ് ആ മുഖത്ത് വായിച്ചു.  എ പി പി നമ്പൂതിരിയുടെ മരണമാണ് മറക്കാനാകാത്ത അനുഭവം. ചങ്ങനാശേരിയില്‍ ഒരു  പരിപാടി കഴിഞ്ഞ് എപിപി മാഷിനൊപ്പം കാറില്‍ കയറി. മാഷിന് മാവേലിക്കരയിലാണ്  അടുത്ത പരിപാടി. ആ പരിപാടിയും കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍  തോട്ടപ്പിള്ളിയില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാണ്. റോഡിനരുകില്‍ വീണ  എപിപിയുടെ തല പൊട്ടി. മാഷും സുരേഷും ചേര്‍ന്ന് താങ്ങിയെടുത്ത് അടുത്ത  ക്ലിനിക്കില്‍ എത്തിച്ചു. അവിടെ രക്ഷയില്ലെന്നു പറഞ്ഞപ്പോള്‍ ആലപ്പുഴ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മാഷിന്റെ വസ്ത്രം നിറയെ  ചോരയായിരുന്നു. ഇവിടെ രക്ഷയില്ല എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.  കൊണ്ടുപോകും മുമ്പേ മരണവും സംഭവിച്ചു.  അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ട്.  ജഡവുമായി ഞാനും മാഷും മാത്രം.  ഏപ്രില്‍ 24ന് എരവിമംഗലത്തേക്ക് മാഷ്  മാറിയിട്ട് നാലു വര്‍ഷമാകും. ഞാന്‍ തന്നെയാണ് സ്ഥലം കണ്ട് ടോക്കണ്‍  കൊടുത്തത്. തറകെട്ടി കട്ട്ള വച്ചപ്പോള്‍ മാത്രമാണ് മാഷ് വന്ന് വീടും  സ്ഥലവും കണ്ടത്്. മാഷിന് എഴുതാന്‍ പറ്റിയ അന്തരീക്ഷം നോക്കിയാണ് ഞാന്‍  സ്ഥലം കണ്ടുപിടിച്ചത്. ഗ്രാമത്തിലേക്ക് പറിച്ചു മാറ്റിയ ജീവിതം മാഷില്‍  വലിയ മാറ്റംവരുത്തിയെന്നും സുരേഷ് പറയുന്നു.  ആശുപത്രിക്കിടക്കയിലും മാഷിന് തുണയായുണ്ടായതും സുരേഷ് തന്നെ, ഒപ്പം  സുരേഷിന്റെ ഭാര്യ രമണിയും.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-2439792703085628979?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/2439792703085628979/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=2439792703085628979' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/2439792703085628979'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/2439792703085628979'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/blog-post_7318.html' title='വാത്സല്യത്തിന്റെ യജമാനന്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-5963763215111215339</id><published>2012-01-25T15:17:00.002+05:30</published><updated>2012-01-25T15:21:00.595+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ചരമം'/><title type='text'>ദേശീയവാദിയായ പ്രഭാഷകന്‍</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;ദേശീയവാദിയായ പ്രഭാഷകന്‍&lt;/span&gt;&lt;br style="font-weight: bold;"&gt;&lt;br style="font-weight: bold;"&gt;&lt;span style="font-weight: bold;"&gt;ഇ.എം.എസ്&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;(&lt;/span&gt;&lt;span style="font-weight: bold;"&gt;ദേശാഭിമനി&lt;/span&gt;&lt;span style="font-weight: bold;"&gt;)&lt;/span&gt;&lt;br /&gt;&lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;  &lt;br /&gt;&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;&lt;/div&gt;സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന  സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍  സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി  എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം   ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍  എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം  പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ  പ്രസംഗങ്ങള്‍ .  പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍  ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ  കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക  രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം  അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട  പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു  എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു  വിഷമവുമില്ല. എന്നാല്‍ , യഥാര്‍ഥ പ്രശ്നം പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ എന്നല്ല രണ്ടിന്റെയും  ഉള്ളടക്കമാണ്. അതിന്റെ കാര്യത്തില്‍ വലിയൊരു ജനസേവനമാണ് അഴീക്കോട്  ചെയ്യുന്നത്.  എന്തുകൊണ്ടെന്നാല്‍ , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം  ഇന്നത്തെ സമൂഹമാണ്. അതില്‍ പ്രകടമാവുന്ന തിന്മകള്‍ക്കെതിരെ പോരാടാനുള്ള  ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ സര്‍വത്ര കാണുന്നത്.  തകഴിയേയും എന്നെയും പോലെ ദേശീയ വാദിയായാണ് അഴീക്കോട് തന്റെ പൊതുജീവിതം  ആരംഭിക്കുന്നത്. തകഴിയും ഞാനും ആദ്യകാലത്തെ ദേശീയതയില്‍ നിന്ന് പിന്നീട്  ഇടതുപക്ഷ ദേശീയതയിലേക്ക് മാറി. അഴീക്കോടാകട്ടെ, തുടക്കത്തിലെന്നപോലെ ഇന്നും  ദേശീയവാദിയാണ്.  പക്ഷെ, ദേശീയവാദികള്‍ക്കിടയില്‍ രൂപംകൊണ്ട അപചയപ്രവണതളോട് വിട്ടുവീഴ്ച  ചെയ്യാന്‍ അഴീക്കോട് തയ്യാറായില്ല. സ്വന്തം ജീവിതത്തിലെയും വീക്ഷണത്തിലെയും  തിന്മകള്‍ക്ക് ദേശീയതയുടെ ആവരണമിടുന്നവരും "ഗാന്ധിജിയെ മനസ്സിലാക്കാത്ത  ഗാന്ധിയന്മാര്‍" എന്നു അഴീക്കോടുതന്നെ വിശേഷിപ്പിക്കുന്നവരുമായ സമകാലീന  രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തന്റെ മൂര്‍ച്ചയേറിയ നാവ് ചലിപ്പിക്കാന്‍  അഴീക്കോട് ഒരിക്കലും മടികാണിക്കാറില്ല.  ഗാന്ധിസത്തില്‍ നിന്ന് തുടങ്ങി ഗാന്ധിസത്തിലൂടെ വളര്‍ന്നുവന്നു,  ഗാന്ധിസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് തന്റെ ജീവിത  ദൗത്യമായി കണക്കാക്കിയിരിക്കയാണ് അഴീക്കോട്. ഇന്നത്തെ സമൂഹത്തിലെ  തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതെഴുത്തുകാരനും  നടത്തുന്നതിനേക്കാള്‍ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട്  നടത്തിക്കൊണ്ടിരിക്കുന്നത്.  (1996 ഏപ്രിലില്‍ ഗ്രന്ഥാലോകത്തില്‍  പ്രസിദ്ധീകരിച്ചത് )       &lt;div class="innermainnewsmainnewspart"&gt;                    &lt;/div&gt;                                   &lt;div style="width:100px; float:left"&gt;                           &lt;/div&gt;                  &lt;a style="text-decoration: none;" name="fb_share" type="button_count" href="http://www.facebook.com/sharer.php?u=http%3A%2F%2Fwww.deshabhimani.com%2Fnewscontent.php%3Fid%3D111196&amp;amp;t=Deshabhimani.com%20-%20%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AF%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D&amp;amp;src=sp"&gt;&lt;span class="fb_share_size_Small "&gt;&lt;span class="FBConnectButton FBConnectButton_Small" style="cursor:pointer;"&gt;&lt;span class="FBConnectButton_Text"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-5963763215111215339?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/5963763215111215339/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=5963763215111215339' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/5963763215111215339'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/5963763215111215339'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/blog-post_7097.html' title='ദേശീയവാദിയായ പ്രഭാഷകന്‍'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-8802757525536961697</id><published>2012-01-25T14:56:00.000+05:30</published><updated>2012-01-25T14:57:36.322+05:30</updated><title type='text'>അവസാനത്തേത് അനുഗ്രഹപ്രഭാഷണം</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;അവസാനത്തേത്  അനുഗ്രഹപ്രഭാഷണം            &lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;സ്വന്തം ലേഖകന്‍&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;ദേശാഭിമാനി, Posted on: 24-Jan-2012 11:57 പം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;         കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം  ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു  വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു  അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത  പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു  അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ  കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ  കുറിച്ചായിരുന്നു.  "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള  കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ  ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്.   അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന്  മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും  ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം  തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു.  പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന  പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും  കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ  ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ  ആശുപത്രിയിലെത്തിച്ചു.  പ്രഭാഷണങ്ങളില്‍ കൂടുതലും അദ്ദേഹം തൃശൂരില്‍  താമസക്കാരനായതിനുശേഷമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ അഴീക്കോട്  തുടങ്ങിയ ഗാന്ധി സ്മാരക പ്രഭാഷണങ്ങള്‍ സാമൂഹ്യജീവിതത്തില്‍ ഏറെ  ചര്‍ച്ചചെയ്യപ്പെട്ടു. 101 പ്രഭാഷണങ്ങള്‍ എന്നു ലക്ഷ്യമിട്ടുതുടങ്ങിയ  പരമ്പര ആരാധകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 200ഉം 300ഉം പിന്നിട്ട്   കണക്കില്ലാതായതും പ്രഭാഷണചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായം.  രാമായണപ്രഭാഷണങ്ങള്‍ നാടെങ്ങും നടക്കുന്ന സമയത്ത് കര്‍ക്കടകസന്ധ്യകളെ  സാംസ്കാരിക സമ്പന്നമാക്കാന്‍ മാഷ് തുടങ്ങിയ രാമായണ പ്രഭാഷണ പരമ്പരകളും  സാംസ്കാരികതലസ്ഥാനത്തിന് വേറിട്ട അനുഭവമായി.  കേരളത്തിന്റെ സാമൂഹ്യജീവിതത്തിലും സാംസ്കാരികമേഖലയിലും വാമൊഴി കൊണ്ടും  വരമൊഴി കൊണ്ടും ചരിത്രസ്രഷ്ടാവായി മാറിയ പ്രഭാഷണകലയുടെ ആചാര്യന്റെ ആദ്യ  പ്രസംഗം കണ്ണൂരിലായിരുന്നു. കണ്ണൂര്‍ പട്ടണത്തിലെ ഒരു മാടപ്പീടികയില്‍ .  സാഹിത്യതല്‍പ്പരരായ ഏതാനും സൃഹൃത്തുക്കള്‍ സംഘടിപ്പിച്ച യോഗത്തില്‍  "ആശാന്റെ വിഷാദാത്മകത്വം" എന്നതായിരുന്നു പ്രഭാഷണവിഷയം. അര മണിക്കൂറോളം  നീണ്ട കന്നിപ്രസംഗം പക്ഷേ നന്നായില്ലെന്ന് മാഷ് വിലയിരുത്തി. മുഴുവന്‍  മനഃപാഠം പഠിച്ചുപോയതുകൊണ്ടാകാം പ്രസംഗത്തില്‍ അനിവാര്യമായ ഒഴുക്ക്  ഉണ്ടായില്ല. അങ്ങനെ ആദ്യപ്രസംഗം അനുഭവപാഠമാക്കി കാണാപ്പാഠം പഠിച്ചു  പ്രസംഗിക്കുന്ന ഏര്‍പ്പാട് തന്നെ മുളയിലേ ഉപേക്ഷിച്ചു. അതുകൊണ്ടുകൂടിയാണ്  താന്‍ അറിയപ്പെടുന്ന പ്രഭാഷകനായതെന്ന് മാഷ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം  തൃശൂരില്‍ അഴീക്കോട് ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ  പരിശീലന ശില്‍പ്പശാല ഉദ്ഘാടനപ്രസംഗത്തിലും അഴീക്കോട് ആദ്യപ്രസംഗം പാളിപ്പോയ  അനുഭവം പങ്കുവച്ചു.  പ്രസംഗവേദിയിലെ സിംഹഗര്‍ജനം നിലയ്ക്കുന്നത് പുതിയ തലമുറയ്ക്കും തീരാനഷ്ടം.   പ്രസംഗിച്ചില്ലെങ്കില്‍ തന്റെ മരണത്തിനു സമാനമെന്ന്  മുമ്പേപറഞ്ഞ  അഴീക്കോട്, ഒരുപാട് പ്രസംഗങ്ങള്‍ ബാക്കിവച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍  ഒരു യുഗം അവസാനിക്കുന്നു.&lt;br /&gt;&lt;br /&gt;ദേശാഭിമാനി&lt;br /&gt;&lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-8802757525536961697?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/8802757525536961697/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=8802757525536961697' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8802757525536961697'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/8802757525536961697'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/blog-post_1028.html' title='അവസാനത്തേത് അനുഗ്രഹപ്രഭാഷണം'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-7710728824929468953</id><published>2012-01-25T14:52:00.001+05:30</published><updated>2012-01-25T14:55:01.012+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത‍'/><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ചരമം'/><title type='text'>അഴീക്കോട് മാഷും ഇടതുപക്ഷവും</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;അഴീക്കോട് മാഷും ഇടതുപക്ഷവും            &lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-size:18px; color:#C00000"&gt;പിണറായി വിജയന്‍&lt;br /&gt;&lt;br /&gt;(ദേശാഭിമാനി)&lt;br /&gt;&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 24-Jan-2012 11:57 PM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;         അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്‍ശിച്ചിരുന്നു. പരിക്ഷീണനായാണ്  കാണപ്പെട്ടതെങ്കിലും ഇത്രവേഗം അദ്ദേഹത്തിന്റെ വിയോഗമുണ്ടാവുമെന്ന് അന്ന്  കരുതിയില്ല. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മാഷിന്റേത്.  അതുകൊണ്ടുതന്നെ ഈ വിയോഗം ജനാധിപത്യ-സാംസ്കാരിക കേരളത്തെ വല്ലാതെ  ദരിദ്രമാക്കുന്നു. മാഷിന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നും  അനുഭവിക്കാനിടയായിട്ടുണ്ട്. ആ നിലയ്ക്ക് വ്യക്തിപരമായി ഈ നഷ്ടം  കനത്തതാവുന്നു. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനെതിരെ  ഉയര്‍ന്നുനിന്ന പ്രകാശഗോപുരമായിരുന്നു മാഷ്. അത്തരമൊരു  വ്യക്തിത്വത്തില്‍നിന്ന് പ്രസരിച്ച ധീരതയുടെ പ്രകാശം സമൂഹത്തിലാകെ  തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം. മാഷിന്റെ കൃതികളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും പ്രസരിച്ച വെളിച്ചം  സമൂഹത്തിന് പാത കാണിച്ചുതരിക മാത്രമായിരുന്നില്ല, പുരോഗതിക്ക് തടസ്സം  നില്‍ക്കുന്ന ഇരുട്ടിന്റെയും ജീര്‍ണതകളുടെയും ശക്തികളെ പൊളിച്ച്  അകറ്റുകകൂടിയായിരുന്നു. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം അനുഷ്ഠിക്കുന്ന  വ്യക്തികളും കൃതികളും നമുക്ക് അധികമില്ല. അതുകൊണ്ടാണ് മാഷിനും  അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അപൂര്‍വവും അനിതരസാധാരണവുമായ സവിശേഷ  വ്യക്തിത്വമുണ്ട് എന്നു സമൂഹം കണ്ടെത്തുന്നത്. മാഷിന് ഇത്ര വലിയ തോതിലുള്ള  സ്വീകാര്യതയുണ്ടായതിന്റെ കാരണവും ഈ വ്യക്തിത്വ സവിശേഷതതന്നെയാണ്. രാജ്യത്തെയും ജനങ്ങളെയും നീറ്റുന്ന അതിഗുരുതരമായ പ്രശ്നങ്ങളാണ് മാഷ് തന്റെ  പംക്തികളില്‍ കൈകാര്യംചെയ്തത്. ദേശീയരാഷ്ട്രീയം, വിദേശരംഗം,  സാമൂഹിക-സാംസ്കാരികരംഗം, രാഷ്ട്രത്തെ ഗ്രസിക്കുന്ന അഴിമതി തുടങ്ങിയവയൊക്കെ  അദ്ദേഹം കൈകാര്യം ചെയ്തു. ദേശാഭിമാനിയില്‍ മാഷ് എഴുതിവന്ന പ്രതിവാരപംക്തി  സമകാലിക സംഭവങ്ങളോടുള്ള മൂര്‍ച്ചയുള്ള പ്രതികരണത്തിന്റെ ദൃഷ്ടാന്തങ്ങളായി.  വിമര്‍ശത്തിന്റെ മൂര്‍ച്ച, അപഗ്രഥനപാടവം, ഉള്‍ക്കാഴ്ച എന്നിവകൊണ്ട്  ശ്രദ്ധേയമാംവിധം ഉയര്‍ന്നുനില്‍ക്കുന്ന ലേഖനങ്ങളായി ഓരോന്നും. ഏതു പ്രശ്നം  കൈകാര്യം ചെയ്യുമ്പോഴും ആ പ്രശ്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അതുമായി  ബന്ധപ്പെട്ട കൂടുതല്‍ പശ്ചാത്തലവിവരങ്ങള്‍ ചേര്‍ക്കുന്ന രീതിയുണ്ട്  അദ്ദേഹത്തിന്. ആ വിവരങ്ങളാകട്ടെ ജീവിതാനുഭവങ്ങളില്‍നിന്നും സമ്പന്നമായ  ചരിത്രവിജ്ഞാനത്തില്‍നിന്നും വിപുലമായ വായനയില്‍നിന്നും വരുന്നതാണ്. മറ്റു  പലരുടെയും ലേഖനങ്ങളില്‍നിന്ന് കിട്ടാത്ത വെളിച്ചം ഈ ലേഖനങ്ങളില്‍നിന്ന്  വായനക്കാരന് ലഭിച്ചതിനുള്ള കാരണം അതാണ്.  നൊബേല്‍ സമ്മാനത്തെക്കുറിച്ച് എഴുതിയപ്പോള്‍ ആ സമ്മാനത്തിന്റെ  തുടക്കത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അത് നല്‍കിയതിലെ  രാഷ്ട്രീയവിവേചനത്തെക്കുറിച്ചുമെല്ലാം മാഷ് വിശദീകരിച്ചു. ദലൈലാമയ്ക്ക്  നൊബേല്‍ സമ്മാനം കൊടുത്തതിനും ഗാന്ധിജിക്ക് അത് നിഷേധിച്ചതിനും പിന്നിലുള്ള  രാഷ്ട്രീയമെന്ത് എന്നതു വായനക്കാരനെ ബോധ്യപ്പെടുത്തി. കശ്മീര്‍ താഴ്വര  കലുഷമാകുന്നതിനെക്കുറിച്ച് എഴുതിയപ്പോള്‍ പണ്ട് ആ പ്രദേശത്തെ  "സന്തോഷത്തിന്റെ താഴ്വര" എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്നതു മാഷ്  ഓര്‍മിച്ചെടുത്തു. പഴയ കാലത്തെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ ,  കശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ ഏത് ഇന്ത്യാക്കാരനുമുള്ള ദുഃഖം  തീവ്രതരമായി. ഇത് പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ക്കു മാത്രം വഴങ്ങുന്ന  രചനാതന്ത്രമാണ്. മാഷിനാകട്ടെ, ഇത് അനായാസം സാധ്യമായി.  കേരളത്തില്‍ വന്ന് "അഴിമതി പാടില്ല" എന്ന് പ്രധാനമന്ത്രി ഡോ.  മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ  അഴിമതികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത് ഈ പ്രധാനമന്ത്രിയാണെന്നു  തുറന്നടിച്ചു പറയാന്‍ നമ്മുടെ സാംസ്കാരികരംഗത്ത് അഴീക്കോട് മാഷേ  ഉണ്ടായുള്ളൂ. "അഴിമതി പാടില്ലെന്ന്" എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍  അഴിമതിക്കെതിരായ മാഷിന്റെ സിംഹഗര്‍ജനമാണ് മുഴങ്ങിയത്.  ഇന്ന് ജുഡീഷ്യറിയെ ആരും ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയുണ്ട്.  വിമര്‍ശിച്ചാലതു കോടതിയലക്ഷ്യമാകും. വിമര്‍ശിച്ചയാളെ ജയിലിലടയ്ക്കും. ഈ  അവസ്ഥ നിലനില്‍ക്കുമ്പോഴും ന്യായാധിപന്മാര്‍ മനുഷ്യര്‍തന്നെയാണെന്നും  അതുകൊണ്ട് അവര്‍ക്ക് തെറ്റുപറ്റാമെന്നും ജുഡീഷ്യറിയിലുള്ളവരെത്തന്നെ  ഓര്‍മിപ്പിച്ചിട്ടുണ്ട് മാഷ് "ന്യായവും ന്യായാധിപനും" എന്ന തലക്കെട്ടിലുള്ള  ലേഖനത്തില്‍ . ധീരമായ ഒരു ശ്രമം എന്നു ഈ ലേഖനത്തെ വിശേഷിപ്പിക്കട്ടെ.  ജഡ്ജിമാര്‍ മറന്നുകൂടാത്ത സാമൂഹികധര്‍മങ്ങളെക്കുറിച്ച് മാഷ് ജുഡീഷ്യറിയെ  ഓര്‍മിപ്പിച്ചു. സാധാരണ കാഴ്ചപ്പാടിലുള്ള നിയമപാലനം എന്ന കര്‍ത്തവ്യം  എന്നതിനപ്പുറത്ത് രാഷ്ട്രം പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍  സാക്ഷാല്‍ക്കരിക്കാനുള്ള വലിയ കടപ്പാടുകൂടിയുണ്ട് എന്നത് ജഡ്ജിമാരെ  ഓര്‍മിപ്പിച്ചു. എം വി ജയരാജനെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിമാര്‍  വിധിക്കുമുമ്പ് മാഷിന്റെ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍ എന്ന്  ആശിച്ചുപോയിട്ടുണ്ട്. ഈ ലേഖനം പകരുന്ന വെളിച്ചം കോടതിയുടെ മനസ്സില്‍  പടര്‍ന്നിരുന്നെങ്കില്‍ വിധി അങ്ങനെ ആവുമായിരുന്നില്ല എന്നതാണെന്റെ ഉറച്ച  വിശ്വാസം. നവഭാരത നിര്‍മാണത്തിനായി അവസരങ്ങള്‍ ഉപയോഗിക്കണമെന്നാണല്ലോ മാഷ് ആ  ലേഖനത്തില്‍ പറഞ്ഞത്. നവഭാരതസൃഷ്ടിയുണ്ടാവണമെങ്കില്‍ അഴിമതിഗ്രസ്തമായ ഇന്നത്തെ ഭരണവും അതിന്റെ  ജനദ്രോഹ നടപടികളും തുറന്നുകാട്ടപ്പെടണം. അതിനാകട്ടെ പ്രതിഷേധ പ്രകടനത്തിനും  പൊതുസമ്മേളനങ്ങള്‍ക്കും ഒക്കെയുള്ള അവകാശം നിലനില്‍ക്കണം. അത്  നിലനിര്‍ത്തി നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് ജയരാജന്‍  നടത്തിയത് എന്നതോര്‍ക്കണം. ജനാധിപത്യമെന്നതാകട്ടെ, നമ്മുടെ ഭരണഘടന  ആമുഖത്തില്‍ ഉച്ചൈസ്ഥരം ഉല്‍ഘോഷിക്കുന്ന മൂല്യമാണ് താനും.  നവസമൂഹത്തിലേക്കുള്ള പരിവര്‍ത്തനം എന്നതു പാഴ്വാക്കല്ല എന്നും അത്  എത്രയുംവേഗം നടപ്പിലാക്കുവാന്‍ എല്ലാ അവസരങ്ങളും ന്യായാധിപന്മാര്‍  ഉപയോഗപ്പെടുത്തണമെന്നും മാഷ് ഉപദേശിച്ചു. നിലവിലുള്ള വ്യവസ്ഥിതി മാറ്റലാണ്  നവഭാരതസൃഷ്ടിക്കുള്ള മാര്‍ഗം. വ്യവസ്ഥിതിക്കെതിരായ എല്ലാ  പ്രതിഷേധമാര്‍ഗങ്ങളെയും അടച്ചുകളഞ്ഞാല്‍ നവഭാരതനിര്‍മാണം എങ്ങനെ നടക്കും?  ന്യായാധിപന്മാരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു  മാഷിന്റെ വാക്കുകള്‍ എന്നുമാത്രം പറയട്ടെ. സാമ്രാജ്യത്വത്തിനെതിരെ, വര്‍ഗീയതക്കെതിരെ, അഴിമതിക്കെതിരെ ഒക്കെ  ചാട്ടുളിപോലെ ചെന്നുതറയ്ക്കുന്ന പ്രസംഗങ്ങളാണ് മാഷ് നടത്തിയത്.  കേരളത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിന് മാഷിന്റെ ഇത്തരത്തിലുള്ള  ഇടപെടലുകള്‍ വലിയതോതില്‍ പ്രയോജനപ്പെട്ടു. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ  മനഃസാക്ഷിയുടെ ശബ്ദമായി മാഷിന്റെ വാക്കുകള്‍ അംഗീകരിക്കപ്പെട്ടതും  ആദരിക്കപ്പെട്ടതും. മാഷിന് അഭിപ്രായമില്ലാത്ത കാര്യമില്ല എന്ന് അദ്ദേഹത്തിന്റെ ചില വിമര്‍ശകര്‍  പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ മനസിലാക്കേണ്ട പ്രധാനകാര്യം, മാഷ്  ഏതുവിഷയത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ മഹാഭൂരിപക്ഷവും  കാതോര്‍ത്തിരിക്കുന്നുണ്ട് എന്നതാണ്. സ്വാര്‍ഥതാ സ്പര്‍ശമില്ലാത്തതും  സത്യസന്ധത നിറഞ്ഞതുമായ അഭിപ്രായമേ മാഷ് പറയുമായിരുന്നുള്ളു എന്ന  കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ,  ആശയക്കുഴപ്പങ്ങളില്‍ തെളിച്ചം പടര്‍ത്താന്‍ ആ അഭിപ്രായം സഹായകമാവും എന്ന്  അവര്‍ കരുതി. ഇത്തരത്തിലുള്ള ബോധം സമൂഹത്തിന് അധികമാളുകളെക്കുറിച്ച്  ഉണ്ടെന്ന് പറയാനാവില്ല. അതുകൊണ്ടാണ്, അതറിയുന്നതുകൊണ്ടാണ് പ്രധാനപ്പെട്ട  ഏതു സംഭവമുണ്ടാവുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടി മാഷിനു  മുമ്പിലെത്തിയിരുന്നത്. അതേ മാധ്യമപ്രവര്‍ത്തകര്‍ മാഷിനെ  വിമര്‍ശിക്കുന്നവര്‍ക്ക് സമീപം അഭിപ്രായം തേടി ചെല്ലാതിരുന്നത്  ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം;  അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആ വിമര്‍ശകരുടെ അഭിപ്രായം കേള്‍ക്കാന്‍  താല്‍പ്പര്യമില്ലാത്തതുകൊണ്ടാവാം. ഇതു മനസിലാക്കിയാല്‍ ഇക്കാര്യം  മുന്‍നിര്‍ത്തി മാഷിനെതിരെ വന്നിരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിയും. ജനങ്ങള്‍ ആദരിക്കുന്ന തലത്തിലേക്ക് ഏതു വ്യക്തിത്വവും ഉയരുന്നത് ഏതെങ്കിലും  മാജിക്കുകൊണ്ടല്ല. മറിച്ച് സുതാര്യവും സത്യസന്ധവുമായ ജീവിതത്തിന്റെ  വിശുദ്ധികൊണ്ടാണ്. ആ ജീവിതവിശുദ്ധി എന്നും പരിപാലിച്ചുപോന്ന വ്യക്തിയാണ്  മാഷ്. അത്തരമൊരു ജീവിത പശ്ചാത്തലമുള്ള വ്യക്തിക്കേ ഉയര്‍ന്ന ശിരസ്സുമായി  നില്‍ക്കാനാവൂ; നിര്‍ഭയമായ മനസ്സുമായി സത്യങ്ങള്‍ തുറന്നുപറയാനുമാവൂ.  ഒളിക്കാനുള്ളവര്‍ക്കേ ഭയക്കേണ്ടൂ. മാഷിന് ഒളിക്കാനൊന്നുമുണ്ടായിരുന്നില്ല.  അതുകൊണ്ട് ഭയക്കാനും ഒന്നുമുണ്ടായില്ല. വ്യക്തിപരമായി നേട്ടങ്ങള്‍  ഉണ്ടാക്കണമെന്നുള്ളവര്‍ക്കേ എല്ലാവര്‍ക്കും പ്രിയങ്കരമാവുമോ എന്നുനോക്കി  അഭിപ്രായം പറയേണ്ടതുള്ളു. മാഷിന് ഒരു സ്വാര്‍ഥലാഭവും ഇച്ഛിക്കാത്ത  മനസ്സാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്ക് പ്രിയമാവും ആര്‍ക്ക്  അപ്രിയമാവും എന്നുനോക്കി സ്വന്തം അഭിപ്രായത്തെ എഡിറ്റ്  ചെയ്യേണ്ടിവന്നിട്ടില്ല. ഇതൊക്കെയാണ് മാഷിന്റെ തലയെടുപ്പിനും ധീരമായ  അഭിപ്രായപ്രകടനത്തിനും അടിസ്ഥാനമായിരുന്നത്. ഇത്തരം ഉയര്‍ന്ന  വ്യക്തിത്വങ്ങളുടെ എണ്ണം സമൂഹത്തില്‍ കുറഞ്ഞുവരികയാണ്. ആ പശ്ചാത്തലത്തില്‍  നോക്കുമ്പോഴാണ് മാഷിന്റെ വിയോഗമുണ്ടാക്കുന്ന നഷ്ടം നാം കൂടുതല്‍  തിരിച്ചറിയുന്നത്.  ധീരമായ നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്ക് ശത്രുക്കളുണ്ടാകുന്നത്  സ്വാഭാവികമാണ്. എന്നാല്‍ , ശത്രുക്കളുടെ പ്രലോഭനങ്ങളില്‍ തളരുന്ന  മനസ്സായിരുന്നില്ല മാഷിന്.  മാഷിനെതിരെ പലവട്ടം ഭീഷണി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് ഒരു ഘട്ടത്തില്‍ ,  മാഷിന്റെ പ്രസംഗം തടയാനും അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും  ചില വര്‍ഗീയശക്തികള്‍ തീരുമാനിച്ചു. ആ ഭീഷണി വിലപ്പോയോ? പുരോഗമന കേരളമാകെ  മാഷിന്റെ മുമ്പില്‍ പ്രതിരോധനിരയായി നിന്നു. വര്‍ഗീയശക്തികള്‍ ഭീഷണി  അവസാനിപ്പിച്ച് മാളത്തിലൊളിച്ചു. ഇത്തരം ഭീഷണികള്‍ക്കും ആക്ഷേപങ്ങള്‍ക്കും  മുമ്പില്‍ പതറിയാല്‍ അതാഗ്രഹിക്കുന്ന ഇരുട്ടിന്റെ ശക്തികളാവും ജയിക്കുക.  അതറിയാമായിരുന്ന മാഷ് എന്നും പൂര്‍വാധികം ശക്തിയോടെ സമൂഹത്തിന്റെ  മൂല്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്നു പൊരുതി. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായിരുന്നു മാഷ്. നമ്മുടെ സംസ്കാരിക  രംഗത്തെ ഒറ്റയാന്‍പട്ടാളം എന്നുപറയാം. ഏതെങ്കിലും പാര്‍ടിയുടെയോ  പ്രസ്ഥാനത്തിന്റെയോ പിന്‍ബലമില്ലാതെ കേരളത്തിലെന്നല്ല, ലോകത്തുതന്നെ  അധികമാളുകള്‍ നിത്യേന ഇത്രയേറെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ടാവില്ല. ഓരോ  പ്രസംഗവേദിയിലും തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു.  അതിനോട് യോജിക്കുന്നവരുണ്ടാവാം; വിയോജിക്കുന്നവരുണ്ടാവാം.  ഒരിക്കല്‍ മലയാളത്തിലെ ഒരു മുഖ്യധാരാപത്രം മാഷിനെ തമസ്കരിക്കാന്‍  തീരുമാനിച്ചു. മാഷ് എത്ര പ്രാധാന്യമുള്ള പ്രസംഗം നടത്തിയാലും ആ പത്രം  ഒരക്ഷരം കൊടുക്കില്ല. എത്ര വലിയ പുരസ്കാരം കിട്ടിയാലും പടം കൊടുക്കില്ല.  പത്രത്തിന് സ്വീകാര്യമായ വിധത്തില്‍ മാഷ് തന്റെ അഭിപ്രായം മാറ്റാന്‍  നിന്നില്ല. ഒടുവില്‍ , മാഷിനെ തമസ്കരിച്ച് അധികം മുമ്പോട്ടുപോകാനാവില്ല  എന്ന് തിരിച്ചറിഞ്ഞ് പത്രംതന്നെ നിലപാട് മാറ്റി. മുഖ്യധാരാ  മാധ്യമങ്ങളെപ്പോലും അങ്ങനെ നേരിടാന്‍ സംശുദ്ധമായ ജീവിതമാണ് താന്‍  നയിക്കുന്നത് എന്ന ഉറപ്പുള്ളവര്‍ക്കേ കഴിയൂ. ആ ഉറപ്പു നല്‍കുന്ന ധീരതയെ  കാലവും ലോകവും വൈകിയായാലും അംഗീകരിക്കുകതന്നെ ചെയ്തു. പല തലങ്ങളുള്ള വ്യക്തിത്വത്തിനുടമയാണ് മാഷ് എന്ന് നമുക്കറിയാം. സാഹിത്യ  വിമര്‍ശകനാണ്, പണ്ഡിതനാണ്, ശ്രേഷ്ഠനായ അധ്യാപകനാണ്, പ്രഭാഷകനാണ്,  ചിന്തകനാണ് അങ്ങനെ പലതുമാണ്. ആശാന്റെ സീതാകാവ്യവും തത്വമസിയുംപോലുള്ള  വിശിഷ്ടഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്നു നമുക്ക് ലഭിച്ചു. അതാകട്ടെ,  നമ്മുടെ വിമര്‍ശന സാഹിത്യത്തെ പുതിയ തലത്തിലേക്കുയര്‍ത്തി. പില്‍ക്കാലത്ത്  മാഷ് സാഹിത്യവിമര്‍ശന രംഗത്ത് എന്നതിനേക്കാള്‍ സാമൂഹ്യ-സാംസ്കാരിക വിമര്‍ശന  രംഗത്ത് കേന്ദ്രീകരിക്കുകയാണ് ചെയ്തത്. സാഹിത്യ വിമര്‍ശന രംഗത്തിന്  ഇതുമൂലമുണ്ടായ നഷ്ടം സാമൂഹ്യ-സാംസ്കാരിക വിമര്‍ശനരംഗത്തിനുള്ള നേട്ടമായി. ഗാന്ധിയനായ മാഷ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ശരിയല്ല എന്ന്  പറഞ്ഞവരുണ്ട്. മാഷ് എന്നും ഗാന്ധിയനായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലുള്ള  വിശ്വാസവും കോണ്‍ഗ്രസിലെ അംഗത്വവും ഒരുമിച്ചുകൊണ്ടുപോവുക അസാധ്യമാണെന്ന്  വന്നപ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയല്ല,  മറിച്ച് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഗാന്ധിയര്‍ ആദര്‍ശങ്ങളിലുറച്ചു  നില്‍ക്കുകയാണ് മാഷ് ചെയ്തത്. മാഷ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിനെ വിമര്‍ശിച്ചവരുമുണ്ട്. ഈ  സഹകരണത്തില്‍ അസ്വാഭാവികമായി ഒന്നുമുള്ളതായി തോന്നിയിട്ടില്ല. അത് യഥാര്‍ഥ  ഗാന്ധിയന്‍ ചിന്തകളില്‍നിന്നുള്ള വളര്‍ച്ചതന്നെയാണ്. ഗാന്ധിജി  ദരിദ്രനാരായണന്മാരെക്കുറിച്ച് പറഞ്ഞു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്  കോണ്‍ഗ്രസല്ല; ഇടതുപക്ഷമാണ്. സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാരം  തുടങ്ങിയ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പരിരക്ഷയ്ക്കായി  നിലപാടെടുത്തത് കോണ്‍ഗ്രസല്ല, ഇടതുപക്ഷമാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച  ലാളിത്യം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ കോണ്‍ഗ്രസിലല്ല, ഇടതുപക്ഷത്താണ്.  ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ്, 2ജി സ്പെക്ട്രംപോലുള്ള കുംഭകോണങ്ങള്‍ക്കുള്ള  അവസരമായി രാഷ്ട്രീയത്തെ കണ്ടപ്പോള്‍ സാമൂഹ്യ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍  അവസാനിപ്പിക്കാനുള്ള പോരാട്ടമായി ഇടതുപക്ഷം രാഷ്ട്രീയത്തെ കണ്ടു.  മാഷിനെപ്പോലുള്ള ഒരാള്‍ ആരുടെ കൂടെ നില്‍ക്കും? കുംഭകോണക്കാര്‍ക്കൊപ്പമോ,  അതോ അത് തുറന്നുകാട്ടി പോരാടുന്ന ഇടതുപക്ഷത്തിനൊപ്പമോ? മാറിയത് മാഷല്ല,  കോണ്‍ഗ്രസാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാവും. മാഷ്  ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ഗാന്ധിയന്‍മൂല്യങ്ങളെക്കുറിച്ച്  പ്രസംഗിച്ചു. അത് കോണ്‍ഗ്രസുകാരില്‍ അസഹിഷ്ണുതയുളവാക്കുന്നുവെങ്കില്‍  തെറ്റുപറ്റിയത് കോണ്‍ഗ്രസിനല്ലേ? മാഷിനുവേണമെങ്കില്‍ ഒരു ദന്തഗോപുരത്തിനുള്ളില്‍ സാഹിത്യംമാത്രം  എഴുതിക്കൊണ്ടിരിക്കാമായിരുന്നു. എന്നാല്‍ , സമൂഹത്തെക്കുറിച്ച് കരുതലുള്ള  ഒരാള്‍ക്കും സ്വകാര്യതയിലേക്ക് ഒതുങ്ങിക്കൂടാനാവില്ലാത്ത വിധത്തിലുള്ളതാണ്  ഇന്ത്യന്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ . അതുകൊണ്ടുതന്നെയാവണം  പ്രൗഢോജ്വലങ്ങളായ പ്രസംഗങ്ങളുമായി ജനങ്ങളെ ഉണര്‍ത്താന്‍ മാഷ്  സമൂഹമധ്യത്തിലേക്കിറങ്ങിയത്; മൂര്‍ച്ചയുള്ള ലേഖനങ്ങളിലൂടെ അനീതിക്കെതിരെ  പൊരുതിക്കൊണ്ടിരുന്നത്. മാഷ് എക്കാലവും സ്വന്തമായി അഭിപ്രായമുള്ള വ്യക്തിയായിരുന്നു.  അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ ചിലതിനോടു ഞങ്ങള്‍ യോജിച്ചിട്ടുണ്ട്.  ചിലതിനോട് വിയോജിച്ചു. എന്നാല്‍ , അദ്ദേഹത്തിന്റെ മഹത്വത്തെ  അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും ഒരിക്കലും ആ വിയോജനം തടസ്സമായില്ല.  അദ്ദേഹത്തിന് വിയോജനാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെക്കൂടി  പരിരക്ഷിച്ചുകൊണ്ടേ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്താനാവൂ  എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-7710728824929468953?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/7710728824929468953/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=7710728824929468953' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7710728824929468953'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/7710728824929468953'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/blog-post_5857.html' title='അഴീക്കോട് മാഷും ഇടതുപക്ഷവും'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-4301624305892657544</id><published>2012-01-25T14:51:00.000+05:30</published><updated>2012-01-25T14:52:17.655+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ചരമം'/><title type='text'>"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;"എനിക്കു മുമ്പേ  കോണ്‍ഗ്രസ് മരിച്ചു"            &lt;/span&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt;Posted on: 24-Jan-2012 11:56 PM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;        "മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ .  എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ്  വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും  കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍  മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല,  കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു  പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍  അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി  പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ  മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും  അഴീക്കോട് മടികാണിച്ചിട്ടില്ല.  ചെറുപ്പംതൊട്ടേ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നു.  കണ്ണൂരിലെ കോണ്‍ഗ്രസ് കാരണവരും ഗാന്ധിയനുമായ പാമ്പന്‍ മാധവനുമായുള്ള  ദീര്‍ഘകാല സൗഹൃദം അഴീക്കോടിന്റെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി.  പാമ്പന്റെ വിശാലമായ ഗ്രന്ഥസമുച്ചയം അഴീക്കോടിന്റെ വൈജ്ഞാനിക ജീവിതത്തിലും  നാഴികക്കല്ലായി. അക്കാലത്ത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കോണ്‍ഗ്രസ്  യോഗങ്ങളിലെയും സ്റ്റഡിക്ലാസുകളിലെയും സ്ഥിരം പ്രാസംഗികരായിരുന്നു പാമ്പനും  അഴീക്കോടും. സ്വാതന്ത്യലബ്ധിയെ തുടര്‍ന്ന് സ്വാതന്ത്യത്തിന്റെ  മഹത്വത്തെയും ഗാന്ധിസത്തെയും കുറിച്ച് അഴീക്കോട് വ്യാപകമായി സ്റ്റഡി  ക്ലാസുകളെടുത്തു. 1961ല്‍ കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ്  ഉപദേശകസമിതിയിലും അംഗമായി. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരിക്കെ,  1962 ജനുവരിയിലെ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട്  ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. 1969ലെ  കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ഉറ്റ സുഹൃത്ത് പാമ്പന്‍  ഇന്ദിരാഗാന്ധിപക്ഷത്തും അഴീക്കോട് സംഘടനാപക്ഷത്തുമായി. പില്‍ക്കാലത്ത്  കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംനൊന്താണ് അഴീക്കോട് ആ സംഘടനയില്‍നിന്ന് വിട  ചൊല്ലിയത്.  "സജീവകക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്ന അഴീക്കോട് 1983 ല്‍  അക്രമരഹിത സാംസ്കാരികവേദിയുടെ അധ്യക്ഷനായി. അടുത്തവര്‍ഷം ഈ സംഘടന  അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരതവേദിയായി. കുറച്ചുകാലത്തെ  പ്രവര്‍ത്തനത്തിനുശേഷം ഈ സംഘടനയും നിര്‍ജീവമായി. വഴിപിഴച്ച കോണ്‍ഗ്രസിന്റെ  കടുത്ത വിമര്‍ശകനായി തുടര്‍ന്ന അഴീക്കോട് ഇടതുപക്ഷവേദികളില്‍  സജീവസാന്നിധ്യമായി. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴീക്കോടിനെ ഭയപ്പാടോടെയാണ്  കണ്ടത്. മുഖംനോക്കാതെ ആഞ്ഞടിക്കുന്ന ആ വിമര്‍ശശരങ്ങള്‍ക്കു മുന്നില്‍  എല്ലാവിധ കോണ്‍ഗ്രസ് ജാഡകളും തകര്‍ന്നടിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള എ  കെ ആന്റണിയെ പോലും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവമുണ്ട്  അഴീക്കോടിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ഇന്ത്യയുടെ എല്ലാ പ്രതാപവും  അസ്തമിക്കുമെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുമെന്നും പ്രവചിച്ച  അഴീക്കോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും സദാ  വിമര്‍ശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരെ  അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും  നിസ്സംഗത തുറന്നുകാട്ടി. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത  മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യമതിലില്‍ കണ്ണിയാകാനിരിക്കെയാണ്  അദ്ദേഹം ആശുപത്രിയിലായത്.       &lt;/div&gt;                    &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6702775864869342592-4301624305892657544?l=vayanapuram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vayanapuram.blogspot.com/feeds/4301624305892657544/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6702775864869342592&amp;postID=4301624305892657544' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/4301624305892657544'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6702775864869342592/posts/default/4301624305892657544'/><link rel='alternate' type='text/html' href='http://vayanapuram.blogspot.com/2012/01/blog-post_8341.html' title='&quot;എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു&quot;'/><author><name>ഇ.എ.സജിം തട്ടത്തുമല</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_b7nIfdAEen8/SnXWv0TNKjI/AAAAAAAAANw/R5tvNInysxw/S220/moola+ias.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6702775864869342592.post-4749115792291968067</id><published>2012-01-25T14:49:00.000+05:30</published><updated>2012-01-25T14:51:00.975+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ചരമം'/><title type='text'>സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി</title><content type='html'>&lt;div class="innermainnewsmainheading"&gt;       &lt;span style="font-weight: bold;"&gt;സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ  സ്വാതന്ത്ര്യപ്രേമി&lt;/span&gt;&lt;br /&gt;&lt;br /&gt;(ദേശാഭിമാനി)&lt;br /&gt;&lt;/div&gt;             &lt;div style="width:478px; height:16px; text-align:left; font-family:tahoma; font-size:11px; color:#a8a8a8"&gt; Posted on: 24-Jan-2012 11:54 PM&lt;/div&gt;       &lt;div class="innermainnewsmainnewspart"&gt;                               &lt;div class="innermainnewsmainnews"&gt;         ഒരു രാജിക്കത്ത് എപ്പോഴും പോക്കറ്റിലിട്ട് നടന്ന സ്വാതന്ത്ര്യപ്രേമി.  തിരിഞ്ഞുനോട്ടത്തിനുപോലും ഇടകൊടുക്കാതെ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളുമൊക്കെ  പുല്ലുപോലെ വലിച്ചെറിയാനുള്ള ഋഷിതുല്യമായ മനസ്സിന്റെ ഉടമ. അതായിരുന്നു ഡോ.  സുകുമാര്‍ അഴീക്കോട്. വിലപിടിച്ചതൊക്കെ ത്യജിക്കാനുള്ള മനസ്സ്. എഴുത്തും  പ്രഭാഷണവും അധ്യാപനവും വിവാദങ്ങളുമൊക്കെ തിരകളായി അലയടിച്ച ജീവിതക്കടലില്‍  എതിര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും വേലിയേറ്റങ്ങളില്‍  കൈവിട്ടുകളഞ്ഞവ പലതാണ്. പത്മ ബഹുമതിയും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും  ഗവര്‍ണര്‍ പദവിയുമെല്ലാം അതില്‍വരും.  യൗവനാരംഭത്തില്‍ തുടങ്ങിയതാണ് ഈ പരിത്യാഗപ്രിയം. ബികോം ബിരുദധാരിയായ  അഴീക്കോട് ആദ്യം വേണ്ടെന്നു വച്ചത് കണ്ണൂര്
