വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 28, 2009

വെളിച്ചത്തിനായി ഇന്നു വിളക്കണയ്‌ക്കാം

Date : March 28 2009 മാ‍ത്ര്‌ഭൂമി

വെളിച്ചത്തിനായി ഇന്നു വിളക്കണയ്‌ക്കാം

സിഡ്‌നി: പ്രകാശമാനമായ ഭാവിക്കുവേണ്ടി ശനിയാഴ്‌ച ലോകം ഒരു മണിക്കൂര്‍ നേരം വിളക്കണച്ച്‌ ഇരുട്ടിലിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാന്‍ 82 രാജ്യങ്ങളാണ്‌ ശനിയാഴ്‌ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂര്‍ ആയി ആചരിക്കുന്നത്‌. 2100 നഗരങ്ങളും ലക്ഷക്കണക്കിനു വീടുകളും ഈ സമയം വിളക്കണച്ച്‌ ഭൂമിയുടെ രക്ഷയ്‌ക്കുവേണ്ടി കൈകോര്‍ക്കും.

വേള്‍ഡ്‌ വൈഡ്‌ഫണ്ടിന്റെ നേതൃത്വത്തില്‍ 2007ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തുടക്കം കുറിച്ച 'എര്‍ത്ത്‌ അവര്‍' പ്രചാരണ പരിപാടിയില്‍ ഇത്തവണ ഇന്ത്യയും പങ്കു ചേരുന്നുണ്ട്‌. ആഗോള താപനത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കുകയെന്ന സന്ദേശമുയര്‍ത്തിയുള്ള ഈ പരിപാടിയില്‍ സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പങ്കാളികളാണ്‌. ഇന്ധന ഉപഭോഗം കൂടിയതാണ്‌ ആഗോള താപനത്തിന്‌ ആക്കം കൂട്ടിയത്‌. പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ്‌. വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ ആഗോളതാപനത്തെ ചെറുക്കാനാകുമെന്നു പറയുന്നതും അതുകൊണ്ടുതന്നെ.

ലൈറ്റ് അണയ്ക്കൂ, ഭൂമിയെ വിജയിപ്പിക്കൂ...

Story Dated: Saturday, March 28, 2009 11:39 hrs IST

മലയാളമനോരമ

ലൈറ്റ് അണയ്ക്കൂ, ഭൂമിയെ വിജയിപ്പിക്കൂ...

- വര്‍ഗീസ് സി. തോമസ്

കോട്ടയം: ദേശീയ തിരഞ്ഞെടുപ്പിനിടയില്‍ മറ്റൊരു തിരഞ്ഞെടുപ്പ്.
ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ സാധാരണ മനുഷ്യരാണ് സമ്മതിദായകര്‍. മല്‍സരം ഭൂമി എന്ന കക്ഷിയും ആഗോള താപനമെന്ന എതിര്‍കക്ഷിയും തമ്മില്‍.
വോട്ടെടുപ്പ് 28ന് രാത്രി 8.30 മുതല്‍ 9.30 വരെ. വോട്ടിങ് മെഷീന്‍ സ്വന്തം വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍.

ഏതു സ്ഥാനാര്‍ഥിയെ വേണമെന്നു തീരുമാനിക്കാം. ഭൂമിക്കാണ് വോട്ടെങ്കില്‍ ഒരു മണിക്കൂര്‍ ലൈറ്റണയ്ക്കുക. അതല്ല ആഗോളതാപനത്തിനാണ് വോട്ടെങ്കില്‍ ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞ് നടന്നുകൊള്ളുക. സുസ്ഥിര ഭൂമിക്കുവേണ്ടി ഒരു മണിക്കൂര്‍. ലോക വന്യജീവി നിധി (ഡബ്ല്യുഡബ്ല്യുഎഫ്) ഇൌ ശനിയാഴ്ച രാത്രി ആചരിക്കുന്ന ഭൌമമണിക്കൂറിനെ (എര്‍ത്ത് അവര്‍) ഇങ്ങനെ വിശേഷിപ്പിക്കാം.
വീടാകട്ടെ, കടയാവട്ടെ, ഒാഫിസാകട്ടെ, ഫാക്ടറിയാകട്ടെ പ്രകൃതിയുടെ രക്ഷയ്ക്കായി ഒരു മണിക്കൂര്‍ ലൈറ്റ് ഒാഫാക്കുക.

വൈദ്യുതിവിളക്കണച്ചാല്‍ നിങ്ങളും അതിരുകളില്ലാത്ത ആഗോള സമൂഹത്തിന്റെ ഭാഗം. ഒരുമണിക്കൂര്‍ എല്ലാ വൈദ്യുതി വിളക്കുകളും അണച്ച് ലോകത്തെ എണ്‍പതോളം രാജ്യങ്ങളാണ് ഇരുട്ടിന്റെ ഉപാസകരാകാന്‍ കാത്തിരിക്കുന്നത്. ഇന്ത്യയും കേരളവും ഇരുട്ടുകൂട്ടത്തില്‍ പങ്കുചേരുന്നു. വിളിപ്പാടകലെ മറഞ്ഞുനില്‍ക്കുന്ന ജലക്ഷാമത്തിന്റെയും ചൂടേറ്റത്തിന്റെയും ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഒാര്‍മപ്പെടുത്തലാണ് എര്‍ത്ത് അവര്‍. പ്രകൃതിക്കു മനുഷ്യന്‍ വരുത്തിയ കേടുപാടുകള്‍ക്ക് പച്ചപ്പിന്റെയും ജലസമൃദ്ധിയുടെയും കുളിര്‍മകൊണ്ട്
പരിഹാരം കാണാനുള്ള യജ്ഞം.

ശനിയാഴ്ച രാത്രി ലൈറ്റണയ്ക്കാന്‍ ആയിരത്തോളം വന്‍നഗരങ്ങളാണ് സ്വിച്ചില്‍ കൈവച്ചു കാത്തിരിക്കുന്നത്. ലൊസാഞ്ചല്‍സ്, ലാ വാഗാസ്, ലണ്ടന്‍, മെക്സിക്കോ സിറ്റി, ഹോങ്കോങ്, സിഡ്നി, റോം, മനില, ഒാസ്ലോ, കേപ്ടൌണ്‍, വാഴ്സോ, ലിസ്ബണ്‍, സിംഗപ്പൂര്‍, ഇസ്തംബുള്‍, ടൊറോന്റോ, ദുബായ്, കോപ്പന്‍ഹേഗന്‍ എന്നിങ്ങനെ നീണ്ട പട്ടിക. നൂറുകോടി ജനങ്ങളില്‍ ആഗോള താപനം അപകടമെന്ന സന്ദേശമെത്തുമെന്നാണ് വൈല്‍ഡ് ഫണ്ടിന്റെ പ്രതീക്ഷ. ന്യൂഡല്‍ഹിയും മുംബൈയും ലൈറ്റണയ്ക്കാമെന്ന കരാറില്‍ ഒപ്പിട്ടു.

കേരളത്തില്‍ ഭൌമശാസ്ത്രപഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ (സെസ്) ഉൌര്‍ജ-വൈദ്യുത വകുപ്പുകള്‍ ലൈറ്റ് ഒാഫിന് ആഹ്വാനം നല്‍കും. (കറന്റ് കട്ടിനു പുറമേയാണ് ഇതെന്നു മറക്കരുത്). ലൈറ്റണച്ച് ഭൂമിയുടെ രക്ഷയ്ക്കായി കൈകോര്‍ക്കുന്ന മനുഷ്യന്റെ ഇരുണ്ട ചിത്രം ലോകരാഷ്ട്രങ്ങള്‍ക്കു വെളിച്ചമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു ഡബ്ല്യു എഫിന്റെ ന്യൂഡല്‍ഹിയിലെ മാനേജര്‍ ആരതി കോസ്ലാ പറയുന്നു.

ഇൌ വര്‍ഷം ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന രണ്ടാം ക്യോട്ടോ ഉച്ചകോടിയില്‍ ആഗോളതാപനം തടയാനുള്ള ശക്തമായ നടപടികള്‍ക്ക് യുഎസും ലോകരാജ്യങ്ങളും നിര്‍ബന്ധിതമാകും- കോസ്ലാ വ്യക്തമാക്കി. 2007ല്‍ ഒാസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇരുട്ടറിവിന്റെ തുടക്കം. 2008ലും ആചരിച്ചു. ഇന്ത്യ ഇൌവര്‍ഷം ആദ്യമായി പങ്കെടുക്കുന്നു. ലോകമെങ്ങും ഒാഫിസുകളും വീടുകളും ലൈറ്റണച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ പരിസ്ഥിതി സൌഹൃദ നയങ്ങളിലേക്ക് രാഷ്ട്രങ്ങള്‍ തിരികെവരും.

മുറ്റത്തൊരു പൂന്തോട്ടം, റോഡരികിലൊരു തണല്‍മരം, പുഴയും തടാകവും സംരക്ഷിക്കുക, മാലിന്യനിര്‍മാര്‍ജനം... ആഗോള താപനം തടയാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആ ഇരുട്ടിന്റെ ഒരുമണിക്കൂര്‍ ലോകത്തിന്റെ ഭാവി പ്രകാശമാനമാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കുക.

ധ്രുവമേഖലയിലെ മാറ്റങ്ങള്‍ അറിയുക

ധ്രുവമേഖലയിലെ മാറ്റങ്ങള്‍ അറിയുക

ദേശാഭിമനി കിളിവാതിൽ

കാലാവസ്ഥാമാറ്റമുള്‍പ്പടെയുള്ള ഗവേഷണങ്ങളിലേക്കു വെളിച്ചം വീശിയ, നാലാം അന്താരാഷ്ട്ര ധ്രുവവര്‍ഷത്തിന് ഈ മാസം തിരശീല വീഴുകയാണ്. 63 രാജ്യങ്ങളില്‍നിന്നുള്ള അമ്പതിനായിരത്തോളം ശാസ്ത്രജ്ഞര്‍, ധ്രുവപ്രദേശത്തിന്റെ ഭൌതികവും രാസികവും ജൈവികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാനും കാലാവസ്ഥാവ്യതിയാനഫലമായുണ്ടായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനുംവേണ്ടി കൈകോര്‍ത്ത സംരംഭമാണിത്.

ഭൂമുഖത്തെ മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായ ഒട്ടേറെ പ്രതിഭാസങ്ങള്‍ ധ്രുവപ്രദേശത്ത് സംഭവിക്കുന്നുണ്ട്. വായു-ജല ചാക്രികസംവിധാനങ്ങള്‍ ഉപരിതലത്തോടു ചേരുന്നത് ഇവിടെവച്ചാണ്. ഒട്ടുമിക്ക ഭൌമകാന്തികരേഖകളും സംഗമിക്കുന്നതും ഇവിടെ ത്തന്നെ. പണ്ടുകാലംമുതല്‍തന്നെ കട്ടിയേറിയ ഹിമപ്പരപ്പുകളാല്‍ വായുവിന്റെയും വെള്ളത്തിന്റെയും സാന്നിധ്യം അറിയാനാവില്ലിവിടെ. ഇത്തരം പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായതും ധ്രുവമേഖലയ്ക്കു സമീപംതന്നെയാണ്. പക്ഷേ ദൂരവും അവിടത്തെ തണുപ്പും മാത്രമല്ല അടിസ്ഥാനസൌകര്യങ്ങളുടെ അഭാവവും അപകടം നിറഞ്ഞ ഭൂസ്വഭാവവുമെല്ലാം അവിടേക്കുള്ള യാത്ര വളരെ ചെലവേറിയതാക്കുന്നു. ഇത്തരം വേളയിലാണ് അന്താരാഷ്ട്ര സഹകരണത്തോടെയുള്ള പരിപാടികളുടെയും ചെലവു പങ്കിടലിലൂടെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ ഏകോപനവും എണ്ണവും വര്‍ധിപ്പിക്കുന്നതിന്റെയും പ്രസക്തിയേറുന്നത്.

1956-57 കാലഘട്ടത്തിലെ മൂന്നാം അന്താരാഷ്ട്ര ധ്രുവവര്‍ഷം മുതലേ ധ്രുവമേഖലയെ അസാധാരണവും വിചിത്രവുമായാണ് കണക്കാക്കിപ്പോന്നിരുന്നത്. ഇന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനം അവിടെ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം അനിവാര്യമാക്കിത്തീര്‍ത്തു. 1983 മുതല്‍തന്നെ അന്റാര്‍ട്ടിക്കയില്‍ വിവിധ പഠനങ്ങളിലേര്‍പ്പെട്ട് കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദാരുണഫലങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് ഇന്ത്യ തങ്ങളുടെ വ്യക്തമായ മേല്‍ക്കൈ തെളിയിച്ചിട്ടുണ്ട്. ഈ ഹിമഭൂഖണ്ഡത്തില്‍ ഒരു സ്ഥിരംസ്റ്റേഷന്റെ നിര്‍മിതിക്കുശേഷം ഇന്നേവരെ 27 പര്യവേക്ഷണങ്ങള്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ആര്‍ട്ടിക് മേഖലയില്‍ കഴിഞ്ഞവര്‍ഷം മാത്രമാണ് ഒരു സ്ഥിര ഗവേഷണസ്റ്റേഷന്‍ രാജ്യത്തിനു നിര്‍മിക്കാനായതെങ്കിലും ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാം രാഷ്ട്രമായി മാറി. ധ്രുവപ്രദേശത്തെ അടുത്തറിയാനുള്ള ശ്രമങ്ങള്‍ക്ക് ഇത് കൂടുതല്‍ ആക്കം നല്‍കുന്നു.

ആഗോളതാപനം ഉയര്‍ത്തുന്ന വിദൂരമല്ലാത്ത വിപത്തുകളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഈ ധ്രുവവര്‍ഷവേളയിലെ ശാസ്ത്രപര്യവേക്ഷണങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും ഒരുപോലെ മഞ്ഞും ഐസും ഉരുകിത്തീരുകയും പ്രാദേശിക സസ്യ-മൃഗ വംശങ്ങളുടെ നിലനില്‍പ്പിന് പ്രതികൂലമാകുകയും ചെയ്യുന്നു. ആഗോള സമുദ്രനിരപ്പിനെയും അന്തരീക്ഷ ചാക്രികസംവിധാനങ്ങളെയും അവ തകിടം മറിക്കും. അന്റാര്‍ട്ടിക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും ഐസ് ഉരുകുകയാണ്. 30 വര്‍ഷംമുമ്പ് ഉപഗ്രഹവിവരം ശേഖരിക്കാന്‍ തുടങ്ങിയശേഷം ആദ്യമായി ആര്‍ട്ടിക് മേഖലയില്‍ ഗ്രീഷ്മകാലത്തെ സമുദ്ര ഐസ് രൂപീകരണം ഏറെ മന്ദഗതിയിലായത് 2007-08ലാണ്. ആഗോളതാപനം മൂലം മഞ്ഞുമലകളുടെ സമുദ്രയാത്ര മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു.

ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും ആറുമാസക്കാലം വീതമുള്ള ശൈത്യവും ഗ്രീഷ്മവും പഠിക്കാനുള്ള രണ്ടുകാലയളവുകള്‍ ചേര്‍ന്നതാണ് അന്താരാഷ്ട്ര ധ്രുവവര്‍ഷം. ഈ ഗവേഷണത്തിന്റെ പുരോഗതി (ഠവല ടമേലേ ീള ജീഹമൃ ഞലലെമൃരവ) എന്ന റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര ധ്രുവവര്‍ഷത്തിലെ കണ്ടെത്തലുകളടങ്ങുന്ന വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ വിവരസംവിധാനങ്ങളിലുള്ള വര്‍ധിച്ച സഹകരണം വിവരകൈമാറ്റത്തെ സുഗമമാക്കുകയും അതിന് ശക്തമായ അടിത്തറയായും വര്‍ത്തിക്കുന്നു.

മനോജ് എം സ്വാമി



ചൊവ്വയിലെ ജീവന്‍ മറനീക്കുകയാണോ?
ലോകപ്രശസ്ത പ്രപഞ്ചശാസ്ത്രജ്ഞനായ സ്റ്റീഫന്‍ഹോക്കിങ്ങും അദ്ദേഹത്തിന്റെ മകള്‍ ലൂസി ഹോക്കിങ്ങും ചേര്‍ന്നെഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് 'ജോര്‍ജീസ് സീക്രട്ട് കീ ടുദ യൂണിവേഴ്സ്'. പ്രപഞ്ചരഹസ്യങ്ങളെ ഏതൊരാള്‍ക്കും മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം, അടിവരയിട്ട് ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്: ചൊവ്വയില്‍ ജീവനുണ്ട് എന്ന വസ്തുത. അത് മണ്ണിനുതാഴെ, ആഴത്തിലാണെന്നും അതില്‍ പറയുന്നു. അതുകൊണ്ട് ആഴത്തില്‍ കുഴിച്ചുചെന്നാലേ അത് കണ്ടെത്താനാവൂ. ചൊവ്വയുടേതുപോലെയുള്ള ഒരു അന്യഗ്രഹപരിസ്ഥിതിയില്‍ ഇത്തരമൊരു കുഴിച്ചുചെല്ലല്‍, ഇന്നത്തെ നമ്മുടെ സാങ്കേതികവളര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അസാധ്യമാണ്.

എന്നാല്‍, ഇപ്പോഴിതാ ചൊവ്വയുടെ സ്വാഭാവികപ്രകൃതിതന്നെ അതിനൊരു അവസരമൊരുക്കിയിരിക്കുന്നു. ചൊവ്വയിലെ മണ്ണിനടിയില്‍നിന്നു പുറത്തേക്കെത്തുന്ന മീഥേന്‍വാതകത്തെ അടിസ്ഥാനമാക്കിയാണ് ഉള്ളിലെവിടെയോ മിടിപ്പുയര്‍ത്തുന്ന ജീവനെ ശാസ്ത്രജ്ഞര്‍ അറിയുന്നത്. ചൊവ്വയിലെ ജീവന്‍ സത്യമോ മിഥ്യയോ എന്ന സംശയത്തിനാണ് ഇതോടെ വിരാമമാകുന്നത്.

'മാര്‍സ് ഒഡീസി' എന്ന പര്യവേക്ഷണവാഹനം ശേഖരിച്ച ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് വായുവിനെ കുമിളകളായി ഉയര്‍ത്തിവിടുന്ന ഉയര്‍ന്ന നിലങ്ങളെ ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചത്. ചൊവ്വയിലെ വടക്കന്‍ സമതലങ്ങളിലായി കാണപ്പെട്ട ഇവ, ഒറ്റനോട്ടത്തില്‍ ഭൂമിയിലെ അഗ്നിപര്‍വതങ്ങള്‍പോലെയാണ് തോന്നിച്ചത്. പക്ഷേ 'ലാവ'യ്ക്കു പകരം ഉള്ളില്‍ കുഴഞ്ഞുമറിഞ്ഞത് പശിമയുള്ള ചളിപ്പരപ്പായിരുന്നു. പുറത്തുവന്ന വാതകം ഏതാണെന്ന് തിരിച്ചറിയാന്‍ ചൊവ്വയിലെ പര്യവേക്ഷണവാഹനത്തിലെ നിരീക്ഷണോപകരണങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്- മീഥേന്‍. ഇപ്പോള്‍ പുറത്തെത്തുന്ന തരത്തില്‍ മീഥേന്‍ സ്വതന്ത്രമാക്കണമെങ്കില്‍ അതിനുപിന്നില്‍ തീര്‍ച്ചയായും മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ പുറത്തുവിടുന്ന സൂക്ഷ്മജീവികളെ തിരിച്ചറിയാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. 'മെഥനോജെനുകള്‍' (ങലവേമിീഴലി) എന്നാണ് ഇവയുടെ പേര്. ആദിമഭൂമിയില്‍ പിറവിയെടുത്ത ബാക്ടീരിയകളുടെ പിന്മുറക്കാരായി ഇന്നും ജീവിക്കുന്നവയാണ് ഈ ബാക്ടീരിയകള്‍.

ആദ്യകാലത്തുണ്ടായ മറ്റ് ബാക്ടീരിയകള്‍ പരിണാമത്തിന്റെ പുതുവഴികള്‍ തേടിയപ്പോഴും പാരമ്പര്യത്തില്‍ മുറുകെപ്പിടിച്ച്, മാറാതെ കടന്നെത്തിയവയാണ് മെഥനോജെനുകള്‍. ഇക്കാരണത്താല്‍ ഇത്തരക്കാരെ 'ആര്‍ക്കിബാക്ടീരിയ' (അൃരവമലയമരലൃേശമ) എന്ന പ്രത്യേകവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെ 'നിരോക്സീകരണ'(ഞലറൌരശീിേ)ത്തിനു വിധേയമാക്കിക്കൊണ്ടാണ് ഇവ ജീവിച്ചത്. എല്ലാ സസ്യങ്ങളും ഇതുതന്നെയാണ് ചെയ്യുന്നതെങ്കിലും 'നിരോക്സീകരണ'ത്തിന് സഹായിക്കുന്ന ഘടകം 'അഥവാ നിരോക്സീകാരി'(ഞലറൌരശിഴ അഴലി)യുടെ കാര്യത്തില്‍ മെഥനോജെനുകള്‍ വ്യത്യസ്തരായിരുന്നു. ഹൈഡ്രജന്‍ ആയിരുന്നു അവയുടെ നിരോക്സീകാരി. ഇക്കാരണത്താല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിലെ കാര്‍ബണും ഹൈഡ്രജനും തമ്മില്‍ കൂടിച്ചേര്‍ന്ന് ഭഇഒ4' എന്ന സംയുക്തം ഉണ്ടായി. ഇതാണ് മീഥേന്‍. എന്തായാലും ആദിമഭൂമിയില്‍ നടന്ന സൂക്ഷ്മപരിണാമപ്രക്രിയകള്‍ ചൊവ്വയിലും അതേപടി ആവര്‍ത്തിച്ചുകാണുന്നതില്‍ ശാസ്ത്രസമൂഹം ആവേശത്തിലാണ്. ഭൂമിയിലെന്നപോലെ, ചൊവ്വയിലും ജീവപരിണാമം ഒരേ പാത പിന്തുടരുന്നു എന്നാണ് ഇതിനര്‍ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 'സൃഷ്ടിവാദ'ത്തിന്റെ അടിത്തറയിളകുന്നു എന്നു സാരം.


എന്‍ എസ് അരുണ്‍കുമാര്‍

Thursday, March 26, 2009

വീണ്ടുവിചാരത്തിന്റെ പ്രകടന പത്രിക


മാതൃഭൂമി മുഖപ്രസംഗം, മാര്‍ച്ച് 26, 2009

കോണ്‍ഗ്രസ്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രിക ഇപ്പോള്‍ രാജ്യഭരണം കൈയാളുന്ന പ്രമുഖ കക്ഷിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള കര്‍മപദ്ധതി എന്ന നിലയ്‌ക്ക്‌ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്‌. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ എട്ടുമുതല്‍ പത്തുശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്‌തമാക്കുമെന്ന വാഗ്‌ദാനത്തോടെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയത്‌. ആദ്യഘട്ടത്തില്‍ ആ ലക്ഷ്യം വേഗത്തില്‍ മറികടക്കുമെന്നു തോന്നിക്കുന്ന വന്‍ കുതിച്ചുകയറ്റമായിരുന്നെങ്കിലും കാലാവധി തീരാറാവുമ്പോഴേക്കും ലക്ഷ്യത്തിനകലെ കിതച്ചുനില്‍ക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

വളര്‍ച്ചനിരക്ക്‌ ഏഴുശതമാനം പോലും എത്താനാകാതെ വിഷമിക്കുന്ന സ്ഥിതി. ഇതിന്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ പഴിചാരി തടിയൂരാനുള്ള ശ്രമം കുറേയൊക്കെ വിലപ്പോവുമെന്നു കരുതാം. എന്നാല്‍, ലോക സാമ്പത്തികരംഗത്ത്‌ ദൃശ്യമായ പല വമ്പന്‍ തകര്‍ച്ചകളും ഉദാരീകരണ - ആഗോളീകരണ നയങ്ങളുടെ പിന്നാലെയുള്ള ഭ്രാന്തമായ പോക്ക്‌ ആപത്‌കരമാണെന്ന ഗുണപാഠം സര്‍ക്കാറിന്റെ ധനകാര്യ - സാമ്പത്തിക മേലാളന്മാരെ പഠിപ്പിച്ചിട്ടുണ്ടെന്നതാണ്‌ ഇതിന്റെ മറുവശം. സാമ്പത്തിക പരിഷ്‌കരണം കൂടുതല്‍ വിശാലമാക്കും എന്ന 2004ലെ വാഗ്‌ദാനത്തില്‍നിന്ന്‌ നേരിയ ഒരു വ്യതിയാനം ഇത്തവണത്തെ പ്രകടനപത്രികയില്‍ കാണുന്നത്‌ അതുകൊണ്ടായിരിക്കണം.
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും യു.പി.എ. സര്‍ക്കാറിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന വളര്‍ച്ചനിരക്കിനൊപ്പമെങ്കിലും എത്താനുമുള്ള നടപടികള്‍ക്ക്‌ പ്രകടനപത്രികയില്‍ അടിയന്തര പ്രാധാന്യം കല്‌പിച്ചിരിക്കുന്നത്‌ ഈ പാഠം നേരാംവണ്ണം ഉള്‍ക്കൊണ്ടുതന്നെയാവണം.

'മൂന്നു രൂപയ്‌ക്ക്‌ അരി' തിരഞ്ഞെടുപ്പുകാലത്തെ സ്ഥിരം ജനപ്രിയ കുറുക്കുവഴിതന്നെയെങ്കിലും അത്രത്തോളം 'താഴോട്ടിറങ്ങാന്‍' മന്‍മോഹന്‍സിങ്ങ്‌ - ചിദംബരം - അലുവാലിയ കൂട്ടുകെട്ട്‌ തയ്യാറായതിലെ ശുഭസൂചന കാണാതിരുന്നുകൂടാ. കാരണം അതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള, കാര്‍ഷികമേഖലയ്‌ക്ക്‌ ഊന്നല്‍ കൊടുക്കാനുള്ള മറ്റനവധി പദ്ധതികള്‍തന്നെ. അടിയന്തര പ്രാധാന്യം കല്‌പിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയാണ്‌ അതില്‍ മുഖ്യമായിട്ടുള്ളത്‌. ചെറുകിട - ഇടത്തരം കര്‍ഷകര്‍ക്ക്‌ കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പ ലഭ്യമാക്കാനും മത്സ്യബന്ധനം, പട്ടുനൂല്‍ കൃഷി, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയവയ്‌ക്ക്‌ കൂടുതല്‍ പ്രോത്സാഹനം നല്‍കാനുമുള്ള വാഗ്‌ദാനങ്ങള്‍ ഭക്ഷ്യ-കൃഷി രംഗത്തെ അവഗണിക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞതിന്റെ ഫലമായിത്തന്നെയെന്നു കരുതാം. അടിസ്ഥാനവര്‍ഗത്തെ വിസ്‌മരിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികള്‍കൊണ്ട്‌ വളര്‍ച്ച സമഗ്രമാകില്ലെന്ന വൈകിയുദിച്ച വിവേകത്തിന്റെ പ്രത്യക്ഷോദാഹരണമാണ്‌ നെ'ുകാര്‍, മീന്‍പിടിത്തക്കാര്‍, ചെത്തുതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍,

ബീഡിതെറുപ്പുകാര്‍ തുടങ്ങിയവര്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന വാഗ്‌ദാനം. സ്‌ത്രീകള്‍ക്കും വലിയൊരു പങ്ക്‌ നീക്കിവെക്കാന്‍ കാട്ടിയ സന്മനസ്സിനെ സ്വാഗതം ചെയ്യാതെവയ്യ. നിയമനിര്‍മാണ സഭകളില്‍ സ്‌ത്രീകള്‍ക്ക്‌ മൂന്നിലൊന്നു സംവരണം എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളേറെയായി. സര്‍ക്കാര്‍ജോലികളില്‍ മൂന്നിലൊരുഭാഗം സ്‌ത്രീകള്‍ക്കായി നീക്കിവെക്കുമെന്ന പ്രഖ്യാപനത്തിന്‌ ആ ഗതി വരരുത്‌.
കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ.യുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം ഇങ്ങനെ സ്‌ത്രീവിമോചനം, ഭക്ഷ്യസുരക്ഷ, അടിസ്ഥാനവര്‍ഗക്ഷേമം തുടങ്ങിയ കാര്യങ്ങളിലൊക്കെ എത്രമാത്രം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നുകൂടി ഈ ഘട്ടത്തിലൊന്നു തിരിഞ്ഞുനോക്കുന്നതു നന്നായിരിക്കും.

അഭിമാനിക്കത്തക്കതായി ഏറെയൊന്നും കണ്ടെത്താനാവില്ലെന്നതാണ്‌ വസ്‌തുത. കേന്ദ്രത്തില്‍ ഭരണം നടത്തിയ എല്ലാ കക്ഷികളുടെയും സ്ഥിതി ഇതില്‍നിന്ന്‌ വിഭിന്നമല്ല. പ്രകടനപത്രികകള്‍ മുന്നോട്ടുവെക്കുന്ന മോഹനസുന്ദര വാഗ്‌ദാനങ്ങളില്‍ ചെറിയൊരംശമെങ്കിലും നടപ്പാക്കാനുള്ള ആത്മാര്‍ഥത ഭരണത്തിലേറിക്കഴിഞ്ഞാല്‍ ഒരു കക്ഷിയും പ്രകടിപ്പിക്കാറില്ല. ആ സ്ഥിതി മാറിയേ പറ്റൂ. വാഗ്‌ദാനങ്ങള്‍ അഞ്ചുവര്‍ഷത്തിനിടയ്‌ക്ക്‌ സമയബന്ധിതമായി നടപ്പാക്കുമെന്ന ഒരു വ്യവസ്ഥ 2004 ലെ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തിലും കാര്‍ഷിക കടാശ്വാസത്തിന്റെ കാര്യത്തിലും മറ്റും കുറേയൊക്കെ വാക്കുപാലിക്കാന്‍ യു.പി.എ. സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ടെന്ന വസ്‌തുത വിസ്‌മരിക്കാനാവില്ല. നടപ്പാവുന്ന വാഗ്‌ദാനങ്ങളുടെ നിരക്ക്‌ കൂടുതല്‍ ഉയരണമെന്നാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌.

Wednesday, March 25, 2009

മതേതരത്വവും ചതിക്കുഴികളും

(മാതൃഭൂമിയില്‍ വന്ന ലേഖനമാണിത്. ഇതു ഈയുള്ളവൻ ഭാവിയിലെ സ്വകാര്യ
വായനയ്ക്കായി ശേഖരിയ്ക്കുന്നതാണ്. പ്രതികരണങ്ങള്‍ അറിയുകയും ചെയ്യാമല്ലോ. ആശയങ്ങളോടു യോജിയ്ക്കുന്നില്ലെങ്കിലും നല്ല ലേഖനം.

തെരഞ്ഞെടുപ്പു സമയത്തു എല്ലാവരും പറയുന്നതു ശ്രദ്ധിയ്ക്കുക എന്നതു രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗവുമാണു. വിവിധ മാധ്യമങ്ങളിലൂടെയും പൊതു യോഗങ്ങളിലൂടെയും ലഘു ലേഖകളിലൂടെയും മറ്റും മറ്റും ഓരോ പാർട്ടികളും മുന്നണികളും അവരവരുടെ നിലപാടുകൾ വ്യക്തമാക്കുന്നതു ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഈയുള്ളവനും ഗൌരവത്തോടും കൌതുകത്തോടും ശ്രദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്.)

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള മാത്ര്‌ ഭൂമിയിൽ എഴുതിയ ലേഖനമ്മാണ് ചുവടെ)

മതമൗലിക-മത ഭീകര പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളുമായിട്ടാണ്‌ മതേതര കക്ഷികളെന്നവകാശപ്പെടുന്ന ഇടത്‌-വലത്‌ മുന്നണികള്‍ ഇവിടെ സന്ധിയും സഖ്യവുമുണ്ടാക്കിയിട്ടുള്ളത്‌. നാടിന്റെ ആത്മാവിനെ
കുരുതി കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം വേണ്ടെന്നു വെക്കാന്‍ രാജ്യനൈതിക കക്ഷികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു

ടതുപക്ഷ-കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ പ്രീണന രാഷ്ട്രീയം സൃഷ്‌ടിക്കുന്ന ചതിക്കുഴികള്‍ മതേതര രാഷ്ട്രീയത്തിന്‌ ഗുരുതര ഭീഷണിയാണുയര്‍ത്തുന്നത്‌. ഭരണഘടന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും 'സെക്യുലറിസത്തിന്‌' വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ല. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ പ്രസ്‌തുത പദം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സര്‍വ, ധര്‍മ, സമഭാവം അടിസ്ഥാനശിലയാക്കി രൂപംകൊണ്ട ഒരു മഹാസംസ്‌കാരത്തിന്റെ അനുസ്യൂത പ്രവാഹമാണ്‌ ഭാരതം. ഇതുകൊണ്ടാവാം ഭരണഘടനാ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേക നിര്‍വചനം നല്‍കാതിരുന്നത്‌.

മതമുക്ത രാഷ്ട്രീയം മാലിന്യമാണെന്ന്‌ ഉദ്‌ഘോഷിച്ച ഗാന്ധിജിയുടെ വാക്കുകള്‍ ഭാവാത്മക മതേതരത്വത്തെയാണ്‌ ഉന്നംവെച്ചത്‌. എന്നാല്‍ മതനിരാസവും മതത്തോടുള്ള നിഷേധവുമാണ്‌ മതേതരത്വമെന്നവിടെ വ്യാഖ്യാനിക്കപ്പെട്ടു. ഈ തെറ്റായ ധാരണ ജനങ്ങളെക്കൊണ്ട്‌ ഉരുവിട്ടു പഠിപ്പിക്കുകയും ചെയ്‌തു.

ഇത്തരം അപഭ്രംശത്തിനിടയായതില്‍ കോണ്‍ഗ്രസ്‌-ഇടതുകക്ഷികള്‍ക്ക്‌ കുറ്റകരമായ പങ്കുണ്ട്‌. യഥേഷ്‌ടം തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാന്‍ സെക്യുലറിസത്തെ രാഷ്ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുക വഴി അതിന്റെ അന്തഃസത്തതന്നെ നഷ്‌ടപ്പെടാന്‍ ഇടയായിട്ടുണ്ട്‌. എന്നാല്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിവിധ വ്യാഖ്യാനങ്ങള്‍ വഴി സര്‍വധര്‍മ സമഭാവത്തിന്റെ ഭാവാത്മകതലം മതനിരപേക്ഷത എന്ന ആശയത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായതോടെ മതേതര സംരക്ഷണത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ വെളിപാടുകളായി നമുക്കുചുറ്റും എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞാഴ്‌ച സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുസ്‌ലിം ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ പ്രഖ്യാപിച്ചു. തൊട്ടടുത്തദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരളഘടകം പി.ഡി.പി.യെ മതേതര കക്ഷിയായി ചിത്രീകരിച്ച്‌ ഇടതുപക്ഷ കൂട്ടായ്‌മയുടെ ഭാഗമാക്കി. അബ്ദുള്‍നാസര്‍ മഅദനിയെ വാഴ്‌ത്തപ്പെട്ടവനാക്കാനും സി.പി.ഐ.യെ വീഴ്‌ത്താനും പൊന്നാനിയിലെ ചവിട്ടുനാടകത്തിന്‌ അരങ്ങൊരുക്കാനുമൊക്കെകൂടി സി.പി.എമ്മിന്‌ അധികസമയം വേണ്ടിവന്നില്ല. ഇതെല്ലാം കണ്ടും സഹിച്ചും കഴിയുന്ന മലയാളി മടയനല്ലെന്നും മറവിരോഗമുള്ളവനല്ലെന്നും തെളിയിക്കാന്‍ ഇപ്പോള്‍ അവസരം ലഭിച്ചിരിക്കയാണ്‌.

മതേതരത്വ സംരക്ഷണം അജന്‍ഡയായി എക്കാലത്തും നേട്ടമുണ്ടാക്കുന്നവരാണ്‌ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌. മുന്നണികളിലുള്ളത്‌. സംഘപരിവാറിനെ പ്രതിയോഗിയാക്കിക്കാട്ടി ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ 'ഫോബിയ' സൃഷ്‌ടിച്ച്‌ മുതലെടുക്കുക എന്ന തന്ത്രമാണ്‌ ഇരുമുന്നണികളും ഇവിടെ സ്വീകരിച്ചുവരുന്നത്‌. അന്യോന്യം പോര്‍വിളിച്ചും പോരാട്ടം നടത്തിയും ഡല്‍ഹിയില്‍ എത്തിയവര്‍ ഒന്നിച്ച്‌ യു.പി.എ.യുടെ കുടക്കീഴില്‍ നാലരക്കൊല്ലം ഭരണകക്ഷിയായി കഴിയുന്നതിന്‌ പറഞ്ഞ ന്യായീകരണം ബി.ജെ.പി.യെ തടഞ്ഞ്‌ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. 15-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും ബി.ജെ.പി.യെ തടയാനെന്ന പേരില്‍ മാര്‍ക്‌സിസ്റ്റ്‌-കോണ്‍ഗ്രസ്‌-ലീഗ്‌ കൂട്ടായ്‌മ ഇന്ദ്രപ്രസ്ഥത്തില്‍ രൂപപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല

ജാതി മത-വര്‍ഗീയ പ്രീണനം ശക്തിസ്രോതസ്സായി സ്വാതന്ത്ര്യത്തിന്റ ആദ്യദശകം മുതല്‍ കൊണ്ടുനടക്കുന്നവരും അത്‌ മുതലാക്കുന്നവരുമാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌-കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍. ''ദേശീയ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെ, പുഴുക്കുത്താണ്‌ കേരളത്തിലെ കോണ്‍ഗ്രസ്സെന്ന്‌'' ഗുല്‍സാരിലാല്‍ നന്ദ 1960 കളില്‍ അഭിപ്രായപ്പെട്ടിരുന്നു. ജാതിമത സമ്മര്‍ദത്തിന്‌ വഴങ്ങുന്ന കേരളത്തിലെ നാണംകെട്ട രാഷ്ട്രീയം കണ്ടിട്ടാണ്‌ അദ്ദേഹമങ്ങനെ പറഞ്ഞത്‌. കോണ്‍ഗ്രസ്സിലെ പ്രമുഖ എഴുത്തുകാരനായിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ തയ്യാറാക്കിയ 'കാല്‍നൂറ്റാണ്ട്‌' ഗ്രന്ഥത്തില്‍ ''കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ലൈറ്റ്‌ ഹൗസുകള്‍ ബിഷപ്പ്‌ ഹൗസുകളും അരമനകളുമാണ്‌'' എന്ന്‌ തുറന്നെഴുതിയിട്ടുണ്ട്‌. ഇപ്പോള്‍ മതനേതാക്കന്മാരും ജാതിപ്രസ്ഥാനങ്ങളും പുരോഹിതന്മാരുമൊക്കെ മതേതരകക്ഷികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും തീരുമാനത്തെ സ്വാധീനിക്കാനും പരസ്യമായിപ്പോലും രംഗത്തിറങ്ങുന്ന സ്ഥിതിയല്ലേ ഇവിടെയുള്ളത്‌. മനസ്സും ബുദ്ധിയും നീതിബോധവും ജാതി - മത നേതൃത്വങ്ങള്‍ക്ക്‌ തീറെഴുതിയവര്‍ക്ക്‌ മതേതരത്വത്തെക്കുറിച്ച്‌ ഊറ്റം കൊള്ളാന്‍ എന്തവകാശമാണുള്ളത്‌?

മതമുക്ത രാഷ്ട്രീയം മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലും ജാതിമത പ്രീണനം ഇന്ധനമാക്കി രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാടാണ്‌ കേരളം. 1949 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേഡറിനായി പുറത്തിറക്കിയ 'കേരള പാര്‍ട്ടിക്കകത്തെ മിതവാദിത്വം' എന്ന രേഖയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ''മുസ്‌ലിം ലീഗിനെ മാത്രമല്ല, മറ്റെല്ലാ സാമുദായിക സംഘടനകളെയും നാം ഇവിടെ വളര്‍ത്തുകയും പുഷ്‌ടിപ്പെടുത്തുകയും ചെയ്‌തു.'' (അവലംബം: കമ്യൂണിസ്റ്റ്‌ ഭരണം - കൈനിക്കര പേജ്‌ -13) ഇ.എം.എസ്‌. യോഗക്ഷേമ പ്രസിഡന്റായി അത്‌ പുനരുജ്ജീവിപ്പിച്ചതും പി.ഗംഗാധരന്‍ എസ്‌.എന്‍.ഡി.പി.യുടെ കൊച്ചിയിലെ സംഘടനാ സെക്രട്ടറിയായതും ചാത്തന്‍മാസ്റ്റര്‍ പുലയ മഹാസഭാ നേതാവായതും എന്‍.എസ്‌.എസ്‌., മുസ്‌ലിം ലീഗ്‌ എന്നീ സംഘടനകളിലേക്ക്‌ ചിലരെ അയച്ചതുമൊക്കെ പാര്‍ട്ടി 'സ്‌ട്രാറ്റജി'യുടെ ഭാഗമായിട്ടായിരുന്നു.

1957-ലെ തിരഞ്ഞെടുപ്പില്‍ ബാലറ്റ്‌വഴി ഭൂരിപക്ഷം നേടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നു. ചങ്ങനാശ്ശേരിയിലും ചുറ്റിലുമായി അഞ്ചു മണ്ഡലങ്ങളില്‍ നായര്‍ യുവാക്കള്‍ അന്ന്‌ കമ്യൂണിസ്റ്റ്‌ എം.എല്‍.എ.മാരായത്‌ മന്നവുമായുള്ള 'രഹസ്യബന്ധവും നിശ്ശബ്ദ പിന്തുണയും' കൊണ്ടായിരുന്നുവത്രെ! മുഖ്യമന്ത്രി അച്യുതാനന്ദന്‍ അവതാരിക എഴുതിയിട്ടുള്ള അഡ്വ. ജി. ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയായ 'എന്റെ ജീവിതം' പേജ്‌ 215 ല്‍ ഈ നിശ്ശബ്ദ പിന്തുണയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അന്നത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരും ഗ്രന്ഥകര്‍ത്താവും കേശവന്‍ പോറ്റിയുമാണ്‌ എന്‍.എസ്‌.എസ്‌. ആസ്ഥാനത്തുപോയി മന്നത്തിന്റെ നിശ്ശബ്ദ പിന്തുണ തരപ്പെടുത്തിയത്‌.

സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ തന്നെ, കേരളത്തിലെ കോണ്‍ഗ്രസ്‌ - കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കൈയാളിയിരുന്ന മതപ്രീണനത്തിന്റെയും വര്‍ഗീയതയിലൂന്നിയ അജന്‍ഡയുടെയും മോശപ്പെട്ട ചിത്രം ദേശീയ നേതാക്കന്മാരെപ്പോലും ആശങ്കാകുലരാക്കിയിരുന്നു. സോഷ്യലിസ്റ്റ്‌ ആചാര്യനും തലയെടുപ്പുള്ള ദേശീയനേതാവുമായിരുന്ന ഡോ. റാം മനോഹര്‍ ലോഹ്യ ഇപ്രകാരം എഴുതിയിരുന്നു: ''ഞാന്‍ കേരളത്തിലെ ഗവണ്‍മെന്റും ലഖ്‌നൗവിലെയും ഡല്‍ഹിയിലെയും ഗവണ്‍മെന്റുകളും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ല. യഥാര്‍ഥത്തില്‍ കേരളത്തിലെ കമ്യൂണിസം ഒരളവുവരെ രാഷ്ട്രീയ ഹിന്ദുയിസവും കോണ്‍ഗ്രസ്‌ രാഷ്ട്രീയ ക്രിസ്‌തീയത്വവും ആണ്‌.'' (ലോഹ്യ - സാര്‍വദേശീയ വിപ്ലവകാരി - പേജ്‌ -1041).

വിഭജനത്തെത്തുടര്‍ന്ന്‌ മുസ്‌ലിം ലീഗിനെ നാടൊന്നാകെ വെറുക്കപ്പെട്ടിരുന്ന കാലയളവില്‍ തന്നെ അവരുമായി സഖ്യമുണ്ടാക്കാന്‍ മലബാര്‍ ജില്ലാ ബോര്‍ഡില്‍ പുരോഗമന കക്ഷികള്‍ മുന്നോട്ടുവന്നിരുന്നു. ഇതുമൂലം 1949-ല്‍ ലീഗിന്‌ ബോര്‍ഡില്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. 1954-ല്‍ ലീഗ്‌ - കമ്യൂണിസ്റ്റ്‌ ബന്ധം സഹകരണാത്മകമായി മുന്നേറിയതില്‍ ഇ.എം.എസ്‌. 'കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍' എന്ന ഗ്രന്ഥത്തില്‍ (രണ്ടാം ഭാഗം പേജ്‌ 39) അഭിമാനം കൊള്ളുന്നുണ്ട്‌. അക്കാലത്ത്‌ ബി.ജെ.പി.യും ജനസംഘവുമുള്ളതുകൊണ്ടല്ലല്ലോ കേരളം ജാതി - മത പ്രീണനത്തിലമര്‍ന്നത്‌? സി.പി.എം. - കോണ്‍ഗ്രസ്‌ കക്ഷികള്‍ മതേതര സംരക്ഷകരായിവിടെ വേഷം കെട്ടിയാടുന്നതു കാണുമ്പോള്‍ ആത്മാര്‍ഥത - സത്യസന്ധത എന്നീ വാക്കുകള്‍ നമുക്കിടയില്‍ നനഞ്ഞു ചുരുങ്ങിഇല്ലാതാകുകയാണ്‌ എന്ന്‌ തോന്നും.

ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ ഇപ്പോള്‍ കണ്ടെത്തിയ സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി അറിയാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ ഇ.എം.എസ്‌. 1973 ലെ ദേശാഭിമാനി ഓണപ്പതിപ്പില്‍ എഴുതിയ വരികളാണ്‌ സ്‌മൃതിയുണര്‍ത്തുന്നത്‌. ''ഇന്നത്തെ ലീഗ്‌ പഴയതിന്റെ തുടര്‍ച്ചയാണോ അതിന്‌ വര്‍ഗീയസ്വഭാവമുണ്ടോ എന്നെല്ലാമുള്ള ചോദ്യം ചോദിക്കുകയും അതിന്‌ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ വെറുമൊരു നിഴല്‍ യുദ്ധമാണ്‌.'' തുടര്‍ന്നദ്ദേഹം അടുത്തകൊല്ലം പുറത്തുവന്ന ചിന്തയില്‍ വീണ്ടുമെഴുതി - ''മുസ്‌ലിം ലീഗ്‌ ചരിത്രപരമായി പ്രസക്തമാണ്‌. മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകിട്ടണമെന്ന വിചാരം മുസ്‌ലിങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാവരുമെതിര്‍ത്താലും ലീഗ്‌ തുടരും'' (ചിന്ത 15.3.1974).

സി.പി.എം. 1967 ല്‍ മുസ്‌ലിം ലീഗുമായും പിന്നീട്‌ പ്രതിപക്ഷ ലീഗുമായും സഖ്യമുണ്ടാക്കി ഭരിച്ചിരുന്നു. ഇപ്പോള്‍ ഐ.എന്‍.എല്ലുമായി കൂട്ടായ്‌മയുണ്ട്‌. അബ്ദുള്‍ നാസര്‍ മഅദനി എക്കാലത്തും വര്‍ഗീയ - രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞ്‌ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്നയാളാണ്‌. വര്‍ഗീയത ആരോപിച്ച്‌ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച ആര്‍.എസ്‌.എസ്‌., വിശ്വഹിന്ദു പരിഷത്ത്‌, ബജ്‌രംഗ്‌ദള്‍, ജമായത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ക്കെതിരെ കുറ്റത്തിന്‌ തെളിവില്ലെന്ന കാരണത്താല്‍ കോടതി അവരെയെല്ലാം കുറ്റവിമുക്തരാക്കി നിരോധനം പിന്‍വലിച്ച്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം തിരിച്ചുനല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ പി.ഡി.പി. ചെയര്‍മാന്റെ പ്രസ്ഥാനമായ ഐ.എസ്‌.എസ്സിനെ നിരോധിക്കാന്‍ വര്‍ഗീയ സ്‌പര്‍ധവളര്‍ത്തല്‍, ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചിരുന്നു. പാകിസ്‌താന്‍ ബന്ധവും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇവയൊക്കെ ശരിയാണെന്ന്‌ കണ്ട്‌ ട്രൈബ്യൂണല്‍ മുതല്‍ സുപ്രീം കോടതിവരെ പ്രസ്‌തുത സംഘടനയുടെ നിരോധനം ശരിവെക്കുകയായിരുന്നു.

സഖാവ്‌ നായനാര്‍ മുതല്‍ പി.ജയരാജന്‍ വരെ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളില്‍ മഅദനിയെ വര്‍ഗീയവാദിയും അപകടകാരിയുമായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. എന്നിട്ടും മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ്‌ രാഷ്ട്രീയ ആവശ്യാര്‍ഥം സി.പി.എമ്മിവിടെ പി.ഡി.പി.യെ വെള്ള പൂശുന്നു. യഥാര്‍ഥത്തില്‍ അവസരവാദത്തിനും ആത്മാര്‍ഥതയില്ലായ്‌മയ്‌ക്കും അവാര്‍ഡ്‌ കിട്ടേണ്ട പാര്‍ട്ടിയായി സി.പി.എം. മാറുകയാണ്‌.

മതഭരണകൂടമെന്ന ആശയം ഭാരതത്തിനെന്നും അന്യമാണ്‌. നമ്മുടെ രാഷ്ട്രസങ്കല്‌പം സാംസ്‌കാരികമാണ്‌. ഭരണപരമല്ല. ഹിന്ദുത്വം എന്ന സംജ്ഞ മതവാചിയല്ല. സാംസ്‌കാരികവാചിയാണ്‌. മൂന്നംഗ ബെഞ്ച്‌ ബി.ജെ.പി. ഉള്‍ക്കൊള്ളുന്ന 'ഹിന്ദുത്വം' ദേശസംജ്ഞയാണെന്നും ഭാരതീയ ഉപഭൂഖണ്ഡത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ വിളിപ്പേരും ജീവിതരീതിയുടെ നാമധേയവുമാണെന്നും അതുപയോഗിച്ചാല്‍ വര്‍ഗീയതയോ കുറ്റമോ ആകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ബി.ജെ.പി.യും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും മതഭരണകൂടം എന്ന ആശയത്തിനെതിരാണ്‌. മതത്തിന്‌ ഒരു ജനതയെ ഏകീകരിക്കാനാവില്ല. എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുണ്ടെന്നതാണ്‌ ഭാരതീയ കാഴ്‌ചപ്പാട്‌.

മതങ്ങള്‍ക്കതീതമായി ദേശീയതയുടെയും പൊതുസംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഏകീകരണം സാധിക്കുകയാണ്‌ വേണ്ടത്‌. പാകിസ്‌താന്‍ രൂപവത്‌കരിച്ച്‌ ആദ്യനാളുകളില്‍ത്തന്നെ മുഹമ്മദലി ജിന്നയെയും ഭൂട്ടോയെയും തന്നെയും കാഫിറുകളായി പ്രഖ്യാപിച്ച്‌ മതമൗലികവാദികള്‍ വേട്ടയാടിയെന്ന്‌ ബേനസീര്‍ ഭൂട്ടോ തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. ഇസ്‌ലാമിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും യഥാര്‍ഥ ശത്രുക്കളാണ്‌ ഇക്കൂട്ടരെന്ന്‌ അവര്‍ കാര്യകാരണസഹിതം സ്ഥാപിക്കുന്നതാണ്‌ കൊല്ലപ്പെടുന്നതിന്‌ രണ്ട്‌ ദിവസം മുമ്പ്‌ പൂര്‍ത്തിയാക്കിയ 'റീ കണ്‍സിലിയേഷന്‍' എന്ന പുസ്‌തകത്തില്‍ കാണുന്നത്‌. സ്വന്തം അനുഭവവും രാഷ്ട്രീയത്തിന്റെ ദുരവസ്ഥയും കണ്ട്‌ വ്രണിതഹൃദയയായി അവര്‍ പഴിക്കുന്ന മതമൗലിക-മത ഭീകര പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളുമായിട്ടാണ്‌ മതേതര കക്ഷികളെന്നവകാശപ്പെടുന്ന ഇടത്‌-വലത്‌ മുന്നണികള്‍ ഇവിടെ സന്ധിയും സഖ്യവുമുണ്ടാക്കിയിട്ടുള്ളത്‌.

നാടിന്റെ ആത്മാവിനെ കുരുതി കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ നേട്ടം വേണ്ടെന്നു വെക്കാന്‍ രാജ്യനൈതിക കക്ഷികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. മതേതര കക്ഷികള്‍ തീര്‍ത്ത ചതിക്കുഴികള്‍ മതേതരം നേരിടുന്ന വലിയ വെല്ലുവിളിയായി മാറാന്‍ അനുവദിച്ചുകൂടാ.

Tuesday, March 24, 2009

മതനിരപേക്ഷതയ്‌ക്ക്‌ പോറലേല്‍ക്കരുത്‌

മാത്ര്‌ഭൂമി മുഖപ്രസംഗം

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പ്രസംഗിക്കവെ, ബി.ജെ.പി. നേതാവ്‌ വരുണ്‍ഗാന്ധി മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍, രാജ്യത്തിന്റെ മതനിരപേക്ഷസ്വഭാവം കാത്തുസൂക്ഷിക്കണമെന്നാഗ്രഹിക്കുന്നവരെയെല്ലാം ഞെട്ടിച്ചു. ആ പ്രസംഗത്തിന്റെ വീഡിയോ സി.ഡി. പരിശോധിച്ച തിരഞ്ഞെടുപ്പുകമ്മീഷന്‍ വരുണ്‍ഗാന്ധി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം വളരെ മോശമായ ഭാഷയില്‍ തികച്ചും അപലപനീയമായ കാര്യങ്ങളാണ്‌ പറഞ്ഞിരിക്കുന്നതെന്ന്‌ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
വരുണിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന്‌ കമ്മീഷന്‍ ബി.ജെ.പി.ക്ക്‌ നിര്‍ദേശം നല്‍കി. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയാലേ ഒരാളെ അയോഗ്യനാക്കാന്‍ അധികാരമുള്ളു എന്നതിനാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിയമപരമായ പരിമിതിയെക്കുറിച്ച്‌ കമ്മീഷന്‍ ഉത്തരവില്‍ സമ്മതിച്ചിട്ടുണ്ട്‌.

പക്ഷപാതപരമെന്നാരോപിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശം ബി.ജെ.പി. നിരാകരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. വരുണ്‍ഗാന്ധിയുടെ പ്രസംഗം രാജ്യമെങ്ങും കടുത്ത പ്രതിഷേധത്തിനിടയാക്കി. ബി.ജെ.പിയിലുള്ള ചിലര്‍തന്നെ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയധാര്‍മികത പരിഗണിച്ച്‌ കമ്മീഷന്റെ നിര്‍ദേശം മാനിക്കാന്‍ ബി.ജെ.പി. തയ്യാറാകണം. പിലിഭിത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ വരുണ്‍ പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ ജനാധിപത്യഭാരതത്തിലെ ഒരു രാഷ്ട്രീയനേതാവില്‍നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തവയാണ്‌. അദ്ദേഹത്തിന്റെ ചില വിമര്‍ശന ങ്ങള്‍ കടുത്ത അസഹിഷ്‌ണുതയുടെയും വര്‍ഗീയവൈരത്തിന്റെയും വിഷം വമിക്കുന്നവയായിരുന്നു. ജനങ്ങളില്‍ പകയും വര്‍ഗീയവികാരവും വളര്‍ത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ്‌ വരുണ്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന്‌ പറയേണ്ടതില്ല.

വര്‍ഗീയത ആളിക്കത്തിക്കുന്നതരത്തില്‍ പ്രചാരണയോഗത്തില്‍ പ്രസംഗിച്ച വരുണിനെതിരെ തിരഞ്ഞെടുപ്പുകമ്മീഷന്റെ ഉത്തരവനുസരിച്ച്‌ പിലിഭിത്ത്‌ ജില്ലാ ഭരണകൂടം കേസെടുത്തിരുന്നു. ആ പ്രസംഗത്തെ ഗൗരവമായിത്തന്നെയാണ്‌ കമ്മീഷന്‍ കണ്ടത്‌. തന്റെ പ്രസംഗം ചിത്രീകരിച്ച സി.ഡി.യില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു വരുണ്‍ഗാന്ധിയുടെ വാദം. വിവിധ മതക്കാര്‍ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും കഴിയുന്ന രാജ്യമാണ്‌ ഇന്ത്യ. ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികള്‍ ഉണ്ടായപ്പോഴൊക്കെ അവയെ തരണംചെയ്യാന്‍ രാജ്യത്തിനു കഴിഞ്ഞത്‌ ജനങ്ങളുടെ ഐക്യംകൊണ്ടാണ്‌. അത്‌ തകരാനിടയാക്കുംവിധം പ്രചാരണം നടത്തുന്നവര്‍ ജനാധിപത്യത്തിനു മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരത്തിനും അപമാനമായിരിക്കും. നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവ്യവസ്ഥിതിയും സാര്‍ഥകമാകണമെങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്ക്‌ നേരിയ പോറല്‍പോലും ഏല്‍ക്കരുത്‌. സാമുദായിക ഐക്യം തകര്‍ന്നാല്‍ ഒരു സമുദായത്തിനോ പ്രദേശത്തിനോ മാത്രമല്ല എല്ലാവര്‍ക്കും അതിന്റെ ദുഷ്‌ഫലം അനുഭവിക്കേണ്ടിവരും.

രാഷ്ട്രീയമൂല്യങ്ങളും ആദര്‍ശങ്ങളും ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളും മറന്ന്‌, തിരഞ്ഞെടുപ്പിനെ ഭിന്ന ജനവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാക്കാനുള്ള ശ്രമം ആരുടെഭാഗത്തുനിന്നുണ്ടായാലും തടഞ്ഞേ മതിയാകൂ. ജാതി, മതപരിഗണനകള്‍ കൂടാതെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവരാണ്‌ രാഷ്ട്രീയനേതാക്കള്‍. രാഷ്ട്രീയത്തെയും മതത്തെയും രണ്ടായിക്കാണാന്‍ കഴിയുംവിധം ജനങ്ങളെ പ്രബുദ്ധരാക്കേണ്ട ചുമതലയും അവര്‍ക്കുണ്ട്‌.

ജനക്ഷേമം ലാക്കാക്കിയുള്ള നയങ്ങളും പരിപാടികളും അവതരിപ്പിച്ചാണ്‌ രാഷ്ട്രീയകക്ഷികളും മുന്നണികളും ജനപിന്തുണ തേടുന്നതില്‍ മത്സരിക്കേണ്ടത്‌. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമുന്നതമൂല്യങ്ങളില്‍ അധിഷ്‌ഠിതമായിരിക്കണം ഓരോ പ്രചാരണപരിപാടിയും. വരുണ്‍ഗാന്ധിസംഭവം സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോര്‍ട്ട്‌ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല.

Friday, March 20, 2009

കൊണ്ഗ്രെസ്സ് സ്ഥാനാര്‍ത്ഥികള്‍

Story Dated: Friday, March 20, 2009 1:3 hrs IST
Õ¿µø ²Ýß‚ßGí çµÞYd·Øí ÉGßµ
മലയാളമനോരമ വാർത്ത


ÈcâÁWÙß: Õ¿µø Øàxí ²Ýß‚ßGá çµÞYd·Øí çµø{JßæÜ 16 ÎmÜB{ßæÜ çÜÞµíØÍÞ ØíÅÞÈÞVÅßMGßµ dÉ~cÞÉß‚á. ÎâKá Øßxß¹íí ®¢®W®ÎÞVAá Øàxí ÈWµß. ®ùÃÞµá{Já æµ.Õß. çÄÞÎØᢠ¦ÜMáÝÏßW æµ.Øß. çÕÃáç·ÞÉÞÜᢠµHâøßW æµ. ØáÇÞµøÈáÎÞÃá ÎrøßAáK ®¢®W®ÎÞV. æµÉßØßØß dÉØßÁaí øçÎÖí æºKßJÜ ÎrøßAáK߈. ÄßøáÕÈLÉáøJá ÖÖß ÄøâøÞÃá ØíÅÞÈÞV@ß.

ÄãÖâøßW Éß.Øß. ºÞçAÞÏᢠÉJÈ¢ÄßGÏßW ¦çaÞ ¦aÃßÏᢠçµÞÝßçAÞGí ®¢.æµ. øÞ¸ÕÈᢠ¦xßBW ¼ß. ÌÞܺdwÈᢠ§¿áAßÏßW Éß.¿ß. çÄÞÎØᢠÎrøßAá¢.

Îxá ÎmÜB{ßæÜ ØíÅÞÈÞVÅßµZ
ºÞÜAá¿ß _ æµ.Éß. ÇÈÉÞÜX, ¦ÜJâV _ ®X.æµ. ØáÇàV, ÎÞçÕÜßAø _ æµÞ¿ßAáKßW Øáçø×í, µÞØVçµÞ¿í _ ×ÞÈßçÎÞZ ©ØíÎÞX, ÕÏÈÞ¿í _ ®¢.æ®. ×ÞÈÕÞØí, ÉÞÜAÞ¿í _ ØÄàÖX ÉÞç‚Èß, æµÞˆ¢ _ ®X. ÉàÄÞ¢ÌøAáùáMí.

ÉGßµÏßW ¥ÕØÞÈ ÈßÎß×¢ ÉÜ ÎÞxB{ᢠÕKá. ÕcÞÝÞÝíº øÞdÄß èÕµßÏÞÃá ØíÅÞÈÞV@ßµ{áæ¿ µÞøcJßW ¥ÕØÞÈ ÄàøáÎÞÈæοáAÞX ÉÞVGß dÉØßÁaí çØÞÃßÏ ·Þtß ¥ÇcfÏÞÏ çµdwÄßøæE¿áMá ØÎßÄßAá µÝßEÄí. ºßÜ ÎmÜB{áæ¿ µÞøcJßW ÄVAÎ߈ÞÏßøáKáæÕCßÜᢠÉÜ ÎmÜB{áæ¿ÏᢠØíÅßÄß ¥ÄÞÏßøáK߈. ØídµàÈß¹í µNßxß ÈWµßÏßøßAáK çÉøáµZAá ÉáùçÎÏáU çÉøáµ{ᢠÄßøæE¿áMá

ØÎßÄßAá ÎáKßW Éøß·ÃÈÏíAá ÕKá.

µHâV Äßøß‚áÉß¿ßAÞX æµ. ØáÇÞµøX ®¢®W®æÏ ø¢·JßùAßÏßøßAáµÏÞÃí. ¿ß. ¥ØËÜß, æµ.®X. ¼ÏøÞ¼í ®KßÕæøÏÞÃí §Õßæ¿ ¦Æc¢ Éøß·Ãß‚ßøáKÄí. ÎrøßAÞX ÄÞWMøcÎßæˆKÞÏßøáKá ØáÇÞµøæa ¦Æc ÈßÜÉÞ¿í. çµÞÝßçAÞGá ÈßKá Éøß·ÃßAæMGßøáK ÏâJí çµÞYd·Øí Ø¢ØíÅÞÈ dÉØßÁaí ¿ß. Øßgß~ßæÈ µÞØVçµÞçGAá ÎÞxß ÉøàfßAÞÈᢠÈàAÎáIÞÏß.

ÉGßµÏßW µâ¿áÄW ØàÈßÏV çÈÄÞAæ{ ¥ÃßÈßøJÞJÄßW ØáÇÞµøX dÉÄßç×Çß‚ÞÃá οBßÏÄí. æµÞˆ¢ ®ˆÞ ¥VÅJßÜᢠÄÈßAí ¥ÕµÞÖæMG ÎmÜÎÞæÃK ¥ÍßdÉÞÏJßW ©ù‚áÈßK øÞ¼íçÎÞÙX ©HßJÞÈᢠdÉÄßç×ÇÎáÏVJß. ÉÞÜAÞGá Äæa çÉøáZæM¿áJß ØídµàÈß¹í µNßxß çÉøáµZ ÖáÉÞVÖ æºÏíÄçÄÞæ¿ ¥çgÙ¢ §¿Eá. ÄÜçÖøß ÈßÏÎØÍÞ ÎmÜJßW ©ÖßøX çÉÞøÞG¢ È¿Jß ÎrøÕàøc¢ æÄ{ßÏß‚ ÄÞX Îßµ‚ ØíÅÞÈÞVÅßÏÞæÃKá ÕàIᢠæÄ{ßÏßçAI µÞøcÎßæˆKá øÞ¼íçÎÞÙX çÈÄÞAæ{ ³VÎßMß‚á. æµÞˆ¢ ÄøÞÈÞÕáKßæˆCßW ÍÞøÄMáÝÏíAá æÄçAÞGá ÎæxÞøá ÎmÜæÎK øÞ¼íçÎÞÙæa ¦ÕÖcÕᢠȿK߈.

§¿Äá ÎáKÃßÏßW ÉßÃBßÈßWAáK ¼ÈÄÞÆ{ßæa ÈßÜÉÞ¿á ÕcµíÄÎÞµáKÄá Õæø µÞJßøßAÞÈÞÃá Õ¿µøÏßæÜ ØíÅÞÈÞVÅß dÉ~cÞÉÈ¢ ÎÞxßÕ‚Äí. çµÞÝßçAÞGá ØíÅÞÈÞVÅßÄb¢ ¦ÕÖcæMGßøáK Éß.Õß. ·¢·ÞÇøæÈ Õ¿µøÏßW ÎrøßMßAÞÈÞÏßøáKá ¦çÜÞºÈ. ¼ÈÄÞÆ{ßæa çÕÞGá ÜÍßç‚AáæÎK dÉÄàfÏßÜÞÏßøáKá ¨ ÈàA¢.

Õß.®¢. ØáÇàøX ¦ÜMáÝÏßW ÈßKá ÎrøßAÞX ÄÏÞùÞçÏAáæÎK dÉÄàf ¥ÕØÞÈ ÈßÎß×¢ Õæø çÈÄÞAZAáIÞÏßøáKá. ºÞÜAá¿ß ÈWµß ¥çgÙæJ ÎrøßMßAÞX ºßÜ ÎáÄßVK çÈÄÞAZ ÎáXµæ‡¿áJßøáKá. ®KÞW, ¥ÄᢠȿMÞÏ߈.

ÄßøáÕÈLÉáøJá ÈßKá ÖÖß ÄøâøßæÈ ÉÞÜAÞçGAá ÎÞxÞÈᢠÈàAÎáIÞÏß. Äøâøßæa Øàxí èÙAÎÞXÁí çµbÞGÏÞÏßøáKá. È·ø ¼ÈØ¢~c µâ¿áÄÜáU ÄßøáÕÈLÉáøJá ÎWØøßAÞÈÞÃá ÄøâøᢠÄÞWMøcæMGÄí. ÎáˆMUß øÞκdwX ÄÈßAá ÕÏÈÞ¿í ²ÝßæµÏáU ²øá ÎmÜJßÜᢠÄÞWMøcÎ߈ ®K ØâºÈÏÞÃá ÈWµßÏÄí. ¥Äá µÞøâ ¦xßBÜᢠÉÞÜA޿ᢠçµÞÝßçAÞ¿áæÎÞKᢠÎáˆMUßæÏ Éøß·ÃßAÞX µÝßÏÞæÄÏÞÏß.

Õ¿µø ²Ýß‚ßGÄí ÏáÁß®Ëí ¸¿µ µfßµ{áÎÞÏß µâ¿ßÏÞçÜ޺߂á ØíÅÞÈÞVÅßæÏ ÈßÖíºÏßAÞÈÞæÃKá øçÎÖíí æºKßJÜ ÉùEá. §ÄáØ¢Ìtß‚á ¼ÈÄÞÆ{áÎÞÏß §ÄáÕæø ºV‚ È¿JßÏßG߈. ®KÞW, ¥¿áJ ÆßÕØB{ßW ºV‚ È¿JßæˆKᢠÉùÏáK߈. ºV‚ È¿JßæÏKá dɺøßMßAáKÄá ¼ÈÄÞÆ{ßæÈ §¿ÄáÎáKÃßÏßW ÈßKá ÉᵂáºÞ¿ß‚ ØßÉß®NÞÃí.

Õ¿µøÏßæÜ ØíÅÞÈÞVÅßæÏAáùß‚í §KæJ ÏáÁß®Ëí çÏÞ·¢ ºV‚溇á¢. ¥ÄÄá ÈßçÏÞ¼µ ÎmÜB{ßæÜ ¼ÏØÞÇcÄ µÃAÞAßÏÞÃá ÎâKí ®¢®W®ÎÞæø ØíÅÞÈÞVÅßµ{ÞAßÏÄí. ®X®ØíÏá dÉØßÁaí èÙÌß ¨ÁæÈÏᢠÏâJí çµÞYd·Øí dÉØßÁaí ¿ß. Øßgß~ßæÈÏᢠÉGßµÏßW ÈßæKÞÝßÕÞAßÏÄí ¥ÕV Ø¢¸¿ÈÞ ø¢·Já dÉÕVJßAæGæÏKá µøáÄßÏÞÃí. ÉßØßØß dÉØßÁaáÎÞV ÎWØøßçAIÄßæˆKí ®°ØßØßÏáæ¿ æÉÞÄáÈÏÎáIí. dÉçÄcµ ¥ÈáÎÄß ÕÞBß ÎWØøßçAIÄßæˆKÞÏßøáKá Äæa ÄàøáÎÞÈ¢.

ÕÏÈÞGßW æÉÞÄáçÕ ©ÏVK çÉøí ®¢.°. ×ÞÈÕÞØßçaÄÞÏßøáKá. çµÞYd·ØßW çÏÞ·cøÞÏ ²çGæù çÈÄÞA{áIí, ®ˆÞÕæøÏᢠÉøß·ÃßAÞÈÞÏßG߈. µÞØVçµÞGá ¼ÏßAÞX µÝßÏáæÎKÞÃá æµÉßØßØßÏáæ¿ ÉÀÈ¢ æÕ{ßæM¿áJáKÄí. ×ÞÈßçÎÞZ ¥Õßæ¿ ¼ÏØÞÇcÄÏáU ØíÅÞÈÞVÅßÏÞæÃKá øçÎÖí ÉùEá.

പിന്നെ കിട്ടിയ വാർത്ത

ഷാഹിദ കമാല്‍ കാസര്‍കോട് മത്സരിക്കും
- സ്വന്തം ലേഖകന്‍
മലയാളമനോരമ















തിരുവനന്തപുരം: കാസര്‍കോട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍തിത്വത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍ പിന്‍മാറിയ സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ മത്സരിക്കും. കാസര്‍കോട് മത്സരിക്കാന്‍ തയാറാണെന്ന് ഷാഹിദ കമാല്‍ അറിയിച്ചു. ഹൈക്കമാന്‍ഡ് കൂടി അംഗീകാരം നല്‍കിയാല്‍ ഷാഹിദ തന്നെ സ്ഥാനാര്‍ഥിയാകും.

സ്ഥാനാര്‍ഥി പട്ടിക തയാറാക്കുമ്പോള്‍ ഒരവസരത്തില്‍ പോലും ഷാഹിദയുടെ പേര് ഉയര്‍ന്നു വന്നിരുന്നില്ല. പാര്‍ട്ടിതീരുമാനം അംഗീകരിക്കുന്നതായി ഷാഹിദ അറിയിച്ചു. വടകര സ്ഥാനാര്‍ഥിയെ 22ന് ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയും എഐസിസിയും ഷാനിമോള്‍ ഉസ്മാനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

മുല്ലപ്പള്ളി വടകരയില്‍; കാസര്‍കോട്ട് ഷാഹിദ
- സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ട വടകരയില്‍ മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി വൈസ് പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കാസര്‍കോട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാല്‍ തന്നെയാണു കോണ്‍ഗ്രസ് നോമിനി. ഒന്നാംനിരയില്‍നിന്ന് ആരും മല്‍സരരംഗത്തില്ല എന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയാണു മുല്ലപ്പള്ളിയെ അങ്കത്തട്ടിലിറക്കുന്നത്.

ഇടതുമുന്നണി വിടാനൊരുങ്ങുന്ന ദളിനു വടകര നല്‍കിയാലോ എന്ന ആലോചന യുഡിഎഫിലുണ്ടായെങ്കിലും അനൌപചാരിക ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. മല്‍സരിച്ചാല്‍ തങ്ങളുടെ ചിഹ്നം വേണമെന്ന നിര്‍ബന്ധം ദളിനുണ്ടായിരുന്നു എന്നറിയുന്നു. ഇൌ ഘട്ടത്തില്‍ അവര്‍ക്ക് ഒരു സീറ്റു നല്‍കുന്നതിനോടു ഘടകകക്ഷികള്‍ക്കും വിയോജിപ്പുണ്ടായി.

ചിത്രത്തില്‍ കടന്നുവരാനുള്ള എന്‍സിപിയുടെ പരിശ്രമവും പുരോഗതി കണ്ടില്ല. ഇൌ സാഹചര്യത്തില്‍ മുല്ലപ്പള്ളിയുടെ പേരു പൊന്തിവരികയും മുസ്ലിംലീഗ് അദ്ദേഹത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്തു. വയനാട് കിട്ടാത്തതിന്റെ പേരില്‍ ഇടഞ്ഞുനിന്ന മുല്ലപ്പള്ളിയെ ഹൈക്കമാന്‍ഡിന്റെകൂടി സഹായത്തോടെ കെപിസിസി അങ്ങനെ വടകരയ്ക്കുവേണ്ടി ഉറപ്പിച്ചു. വടകര മണ്ഡലത്തില്‍പ്പെടുന്ന ചോമ്പാല സ്വദേശിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 'കടത്തനാടിന്റെ മണ്ണിലാണു ഞാന്‍ ജനിച്ചത്.

ആദര്‍ശപ്പോരാട്ടത്തിന്റെ കച്ച മുറുക്കാനാണ് എന്റെ ശ്രമം. കോണ്‍ഗ്രസ് നേതൃനിരയിലെ എല്ലാവരും
മുന്നോട്ടുവച്ച ഇൌ നിര്‍ദേശം സ്വീകരിക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പൊതുസമ്മതനെ വേണമെന്ന ഘടകകക്ഷികളുടെകൂടി അഭിപ്രായം പരിഗണിച്ചാണു മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

'കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളിലൊന്നായ മുല്ലപ്പള്ളി മല്‍സര രംഗത്തെത്തിയതു കോണ്‍ഗ്രസിന് ആവേശം പകരും- രമേശ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ കാസര്‍കോട്ടു മല്‍സരിക്കാന്‍ തയാറാകാഞ്ഞതിനെത്തുടര്‍ന്നാണു ഷാഹിദാ കമാലിനെ നേതൃത്വം പരിഗണിച്ചത്. വെള്ളിയാഴ്ചതന്നെ ഇവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നുവെങ്കിലും കാസര്‍കോട് ജില്ലാ നേതൃത്വവും ചില ഘടകകക്ഷികളും വ്യത്യസ്താഭിപ്രായം പറഞ്ഞതോടെ ഒന്നുകൂടി ചിന്തിക്കാന്‍ നേതൃത്വം തീരുമാനിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് പട്ടികയില്‍ ഒരു മുസ്ലിംകൂടി വേണമെന്നതും അത് ഒരു വനിതയായിരിക്കണമെന്നതും പാര്‍ട്ടിക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല. ഇൌ രണ്ടു പരിഗണനകളും ഒരുമിച്ചു എന്നതാണു ഷാഹിദയ്ക്കു തുണയായത്. കാസര്‍കോടും വയനാടും സ്ഥിരീകരണമായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ണമായി. പട്ടികയിലെ ചില പേരുകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളുടെ കാഠിന്യം കുറഞ്ഞുവരുന്നു എന്നാണു കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍.


RELATED ARTICLES
എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്കില്ല: മുരളി

Tuesday, March 17, 2009

മന്ത്രി മാത്യു.ടി തോമസ്‌ രാജിവെച്ചു -മാതൃഭൂമി വാര്‍ത്ത




Date : March 16 2009
മന്ത്രി മാത്യു.ടി തോമസ്‌ രാജിവെച്ചു

More Photos

തിരുവനന്തപുരം: ഗതാഗത മന്ത്രി മാത്യു.ടി തോമസ്‌ രാജിവെച്ചു. ജനതാദളിന്റെ സിറ്റിങ്‌ സീറ്റായ കോഴിക്കോട്‌ ഏകപക്ഷീയമായി സി.പി.എം ഏറ്റെടുത്ത സാഹചര്യത്തിലാണ്‌ എല്‍.ഡി.എഫ്‌ മന്ത്രിസഭയിലെ ജനതാദള്‍ പ്രതിനിധിയായ മാത്യു.ടി തോമസ്‌ രാജി നല്‍കിയത്‌.

തിങ്കളാഴ്‌ച രാത്രി എട്ട്‌ മണിയോടെ ക്ലിഫ്‌ ഹൗസിലെത്തി അദ്ദേഹം മുഖ്യമന്ത്രിക്ക്‌ രാജിക്കത്ത്‌ കൈമാറി. നേരത്തെ ഏഴരയോടെ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ കോഴിക്കോട്‌ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രിയെ പിന്‍വലിക്കുകയാണെന്ന്‌ പ്രഖ്യാപിച്ചു. സീറ്റ്‌ നല്‍കുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഈ മാസം പത്തിന്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുത്തിരുന്നുവെന്ന്‌ വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

വീരേന്ദ്രകുമാറിന്റെ വാര്‍ത്താസമ്മേളനം അവസാനിച്ച്‌ നിമിഷങ്ങള്‍ക്കം രാത്രി 7.52 ഓടെ മന്ത്രി മാത്യു.ടി തോമസ്‌ ക്ലിഫ്‌ ഹൗസിലെത്തുകയും മുഖ്യമന്ത്രിയെ രാജിക്കത്ത്‌ ഏല്‍പിക്കുകയുമായിരുന്നു.

തിങ്കളാഴ്‌ച വൈകുന്നേരമാണ്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്‌ണന്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ കോഴിക്കോട്‌ സീറ്റ്‌ ഏറ്റെടുക്കുകയാണെന്ന്‌ അറിയിച്ചത്‌. സി.പി.എം തീരുമാനം വന്നതോടെ അനിവാര്യമായ രാജി എപ്പോള്‍ എന്ന ചോദ്യം മാത്രമായി ബാക്കി.

മാത്യു.ടി തോമസ്സാകട്ടെ സീറ്റ്‌ നിഷേധിക്കപ്പെടുന്ന പക്ഷം രാജിവെക്കേണ്ടി വരുമെന്ന പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഫയലുകള്‍ തീര്‍പ്പാക്കിയരുന്നു. ഒപ്പം ഔദ്യോഗിക വസതിയില്‍ തന്നെ സ്വന്തം സാധനങ്ങള്‍ തിരുവല്ലയിലെ വീട്ടിലേക്ക്‌ മാറ്റിയിരുന്നു.

മന്ത്രിയുടെ പ്രതികരണം

മൂന്നാംമുന്നണി ശക്തിപ്പെടുന്ന ഈ സമയത്ത്‌ ഉണ്ടായ സി പി എമ്മിന്റെ തീരുമാനം മൂന്നാംമുന്നണിക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ രാജിവെച്ച ഗതാഗതമന്ത്രി മാത്യു ടി തോമസ്‌ പറഞ്ഞു.


മന്ത്രിസ്ഥാനം ജന്‍മാവകാശമൊന്നുമല്ല. പാര്‍ട്ടി നല്‍കിയ സ്ഥാനം മാത്രമാണ്‌. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ്‌ രാജിവെച്ചതെന്നും തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നിടത്തോളം രാജിയില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ രാജിക്കത്ത്‌ നല്‍കിയശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജിവെച്ചതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച്‌ പറയാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക്‌ ജനാധിപത്യ-സോഷ്യലിസ്‌റ്റ്‌ മതേതര കാഴ്‌ച്ചപ്പാടോടെ തുടര്‍ന്നും അഴിമതിരഹിതമായ പൊതുപ്രവര്‍ത്തനം നടത്തുമെന്നും മാത്യു ടി തോമസ്‌ പറഞ്ഞു.

രാജിവെയ്‌ക്കുന്ന സമയത്ത്‌ മികച്ച മന്ത്രിയായിരുന്നു എന്ന്‌ കേള്‍ക്കുന്നത്‌ സന്തോഷകരമാണ്‌-വാര്‍ത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

രാജിക്കത്തിന്റെ പൂര്‍ണരൂപം

ആദരണീയനായ മുഖ്യമന്ത്രിയ്‌ക്ക്‌

മന്ത്രിസഭയില്‍ നിന്നും രാജി വയ്‌ക്കുവാന്‍ എന്റെ പാര്‍ട്ടി എന്നോട്ട്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ അങ്ങയുടെ മന്ത്രിസഭയില്‍ നിന്നും ഇതിനാല്‍ ഞാന്‍ രാജിസമര്‍പ്പിക്കുകയാണ്‌.

മന്ത്രി എന്ന നിലയില്‍ എന്നിലര്‍പ്പിതമായിരുന്ന ചുമതലകള്‍ വിശ്വസ്‌തമായും നീതി ബോധത്തോടെയും നിര്‍വ്വഹിക്കുവാന്‍ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്‌ എന്ന്‌ ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. അങ്ങും സഹ മന്ത്രിമാരും നല്‍കിപ്പോന്ന അകമഴിഞ്ഞ സഹകരണങ്ങള്‍ക്കും പിന്‍തുണയ്‌ക്കും എന്റെ ഏറ്റവും നിസ്സീമമായ കടപ്പാടും നന്ദിയും ഞാന്‍ അറിയിക്കട്ടെ

ഇത്‌ എന്റെ രാജിക്കത്തായി പരിഗണിക്കുവാനപക്ഷേ

വിനയപൂര്‍വ്വം

മാത്യു.ടി തോമസ്‌

സി.പി. എം പ്രകടനപത്രിക- ദേശാഭിമാനി മുഖപ്രസംഗം

tIm--{K-kpw- _n-sP-]n-bpw- ]n-´p-S-cp-ó- \-b-§-fnð-\n-óv- hy-Xy-kv-X-am-b- _-Zð- k-ao-]-\-am-Wv- kn-]n-sF- F-½n-sâ- {]-I-S-\-]-{Xn-I-bnð- {]-Xn-^-en-¡p-ó-Xv.- tZ-im-`n-am-\-hpw- cm-Py-kv-t\-l-hpw- hn-tZ-i-\-b-¯nð- {]-Xn-^-en-¡p-t¼mÄ- a-lm-`q-cn-]-£w- h-cp-ó- km-[m-c-W- P-\-§-tfm-Sp-Å- {]-Xn-_-²-X-bm-Wv- km-¼-¯n-I-\-b-¯nð- sX-fn-ªp-Im-Wp-ó-Xv.- 1991 \p-ti-jw- cm-Py-¯v- A-[n-Im-c-¯n-en-cp-ó- F-ñm- kÀ-¡m-cpw- I-£n-cm-{ão-b-¯n-\v- A-Xo-X-am-bn- \-h- D-Zm-c-hð-¡-c-W-\-b-§-fm-Wv- \-S-¸m-¡m-³ {i-an-¨-Xv.- k-¼-ó-s\-

Iq-Sp-Xð- k-¼-ó-\m-¡p-I-bpw- Z-cn-{Z-s\- Iq-Sp-Xð- Z-cn-{Z-\m-¡p-I-bp-am-Wv- B- \-b-§Ä- sN-bv-X-Xv.- A-\n-b-{´n-X-am-b- kz-Im-cy-hð-¡-c-W-hpw- hn-tZ-i-aq-e-[-\-¯n-\p-Å- C-f-hp-I-fpw- {]-Xn-Iq-em-h-Ø-bm-Wv- kr-ãn-¨-Xv.- B-tKm-f-hð-¡-c-Ww- ]-cm-P-b-s¸-«-Xn-\p-ti-jw- \-S-¡p-ó- sX-c-sª-Sp-¸nð- _-Zð-\-bw- D-bÀ-¯n-¸n-Sn-¡p-ó-Xn-\p-Å- D-¯-c-hm-Zn-¯-am-Wv- cm-Py-s¯- P-\-§Ä-¡p-Å-Xv.- k-¼-Zv-L-S-\-sb- N-e-\m-ß-I-am-¡p-ó-Xn-\v- kÀ-¡m-cn-sâ- C-S-s]-Sð- i-àn-s¸-Sp-t¯-ï-Xp-ïv.- sam-¯w- B-`y-´-c-h-cp-am-\-¯n-sâ- ]-¯p-i-X-am-\w- ]-²-Xn-s¨-e-hn-\m-bn- \o-¡n-h-bv-¡p-sa-ó- {]-Jym-]-\w- A-Xp-sIm-ïp-X-só- {i-t²-b-am-Wv.- Iq-Sp-Xð- sXm-gn-e-h-k-cw- kr-ãn-¡p-ó-Xn-\pw- C-Xv- k-lm-b-I-c-am-bn-cn-¡pw.- [-\-ta-J-e-sb- I-b-dq-cn- hn-Sp-ó-

\-b-¯nð-\n-óv- hy-Xy-kv-X-am-bn- i-à-am-b- \n-b-{´-W-§-fm-Wv- {]-I-S-\-]-{Xn-I- hn-`m-h-\w-sN-¿p-ó-Xv.- em-`-¯nð- {]-hÀ-¯n-¡p-ó-Xpw- em-`-I-c-am-¡m-³ I-gn-bp-ó-Xp-am-b- s]m-Xp-ta-J-em-Øm-]-\-§-sfm-ópw-X-só- kz-Im-cy-hð-¡-cn-¡n-sñ-ó- [o-c-am-b- {]-Jym-]-\-hpw- \-S-¯n-bn-«p-ïv.- A-tXm-sSm-¸w- Cu- Øm-]-\-§Ä- B-[p-\n-I-hð-¡-cn-¡p-ó-Xn-\v- B-h-iy-am-b- km-t¦-Xn-I-hn-Zy-bpw- aq-e-[-\-hpw- D-d-¸p-h-cp-¯p-sa-ópw- ]-d-ª-Xv- {i-t²-b-am-Wv.- ImÀ-jn-I-ta-J-e-bnð- ]p-¯-\p-WÀ-hv- \ð-Ip-ó-Xn-\v- k-lm-b-I-c-am-b- \nÀ-tZ-i-§-fm-Wv- kn-]n-sF- Fw- ap-tóm-«p-h-bv-¡p-ó-Xv.- D-Zm-c-hð-¡-c-W-\-b-§-fp-sS- B-Lm-Xw- G-ä-hpw- A-[n-Iw- A-\p-`-hn-t¡-ïn-h-ó- ta-J-e- C-Xm-Wv.- Iq-Sp-Xð- hn-f-I-sf-¡q-Sn- I-Sm-izm-k-¯n-sâ- ]-cn-[n-bnð- sIm-ïp-h-cp-sa-ó-Xpw- \ym-b-am-b- hn-e- D-d-¸p-h-cp-¯p-ó-Xpw- B-izm-kw- \ð-Ipw.- s]m-Xp-hn-X-c-W- k-{¼-Zm-bw- i-àn-s¸-Sp-¯p-sa-ó- {]-Jym-]-\w- C-Xp-h-sc-bp-Å- \-b-§-fnð-\n-óv- hy-Xy-kv-X-am-Wv.-

k-¼-óÀ-¡v- \ð-In-s¡m-ïn-cn-¡p-ó- \n-Ip-Xn- C-f-hp-IÄ- ]n-³h-en-¡p-sa-ó- \n-e-]m-Sv- kn-]n-sF- Fw- B-cp-sS- ]-£-¯m-sW-óv- hy-à-am-¡p-ó-Xm-Wv.- kw-Øm-\-§-fp-sS- A-[n-Im-cw-Iq-Sn- I-hÀ-só-Sp-¡p-ó- tI-{µ-kÀ-¡m-cp-I-fp-sS- s]m-Xp-k-ao-]-\-¯nð-\n-óv- Ip-X-dn-am-dp-ó-Xm-Wv- kn-]n-sF- Fw- \n-e-]m-Sv.- s^-U-dð- X-Xz-§-fp-sS- ]-c-ky-ew-L-\-¯n-\m-bn- D-]-tbm-Kn-¨- I-dp-¯- N-cn-{X-ap-Å- 355,- 356 A-\p-tÑ-Zw- t`-Z-K-Xn-sN-¿p-sa-ó- \n-e-]m-Sv- kp-hn-Zn-X-am-b- ]mÀ-Sn- k-ao-]-\-¯n-sâ- Xp-SÀ-¨-bm-Wv.- ]p-Xn-b- km-l-N-cy-¯nð- kw-Øm-\-§-fp-sS- h-cp-am-\-¯nð- \-sñm-cp- ]-¦pw- tI-{µw- I-hÀ-só-Sp-¡p-I-bm-Wv- sN-¿p-ó-Xv.- sN-e-hn-sâ- `m-cw- kw-Øm-\-§-fp-sS-tað- A-Sn-t¨ð-¸n-¡p-I-bpw- sN-¿p-óp.- Cu- km-l-N-cy-¯n-em-Wv- \n-Ip-Xn-h-cp-am-\-¯n-sâ- ]-Ip-Xn- kw-Øm-\-§Ä-¡v- \ð-I-W-sa-ó- B-h-iyw- {]-k-à-am-Ip-ó-Xv.- hÀ-Ko-b-X-s¡-Xn-cm-b- hn-«p-ho-gv-N-bn-ñm-¯- \n-e-]m-Spw- a-X-\n-c-t]-£-X-tbm-Sp-Å- i-à-am-b- {]-Xn-_-²-X-bpw- {]-I-Sn-¸n-¡p-ó- {]m-tbm-Kn-I- \nÀ-tZ-i-§-fm-Wv- {]-I-S-\-]-{Xn-I-bn-ep-Å-Xv.- tIm--{K-kv- A-[n-Im-c-¯n-en-cp-ó- k-µÀ-`-¯n-se-ñmw- Ip-ä-I-c-am-b- \n-i-Ð-X-bm-Wv- hÀ-Ko-b-X-tbm-Sv- kzo-I-cn-¨n-«p-Å-Xv.- _n-sP-]n- `q-cn-]-£- hÀ-Ko-b-X-bp-sS- cm-{ão-b-cq-]-am-Wv.-

_n-sP-]n-bp-sS- hÀ-Ko-b-X-sb- sN-dp-¡m-³ kn-]n-sF- Fw- \-bn-¡p-ó- ap-ó-Wn-t¡- I-gn-bq- F-óp- ]-d-bp-ó-Xv- B- ]mÀ-Sn- ap-dp-sI-¸n-Sn-¡p-ó- \-b-§-sf- A-Sn-Øm-\-am-¡n-bm-Wv.- hÀ-Ko-b- I-em-]-§-sf- t\-cn-Sp-ó-Xn-\v- k-a-{K-am-b- \n-b-a-\nÀ-am-Ww- \-S-¯p-sa-ó- hm-Kv-Zm-\w- a-X-\n-c-t]-£- hm-Zn-IÄ-¡v- {]-Xo-£- \ð-Ip-ó-Xm-Wv.- I-em-]-§-fp-sS- A-Xn-th-K-¯n-ep-Å- hn-Nm-c-W- \-S-¡p-sa-óv- D-d-¸p-h-cp-t¯-ï-Xv- \o-Xn- D-d-¸p-h-cp-¯p-ó-Xn-sâ- A-hn-`m-Py-`m-K-am-Wv.- C-Xn-t\m-sSm-¸w- C-c-IÄ-¡v- \ym-b-am-b- \-ã-]-cn-lm-c-hpw- \ð-Im-³ kÀ-¡m-cn-\p- D-¯-c-hm-Zn-¯-ap-ïv.- C-¡m-cy-¯nð- i-cn-bm-b- \n-e-]m-Sm-Wv- {]-I-S-\-]-{Xn-I-bn-ep-Å-Xv.- `o-I-c-X-sb- ssI-Im-cyw-sN-¿p-ó-Xn-epw- [o-c-am-b- \n-e-]m-Sm-Wv- kÀ-¡m-cn-\p-ïm-tI-ï-Xv.- apw-ss_- B-{I-a-Ww- tIm--{K-kv- `-c-W-kw-hn-[m-\-¯n-sâ- ]n-Sn-¸p-tI-Sv- ]p-d-¯p-sIm-ïp-h-óp.- a-te-Km-hv- kw-`-hw- kw-L-]-cn-hm-dn-sâ- cm-{ão-b-cq-]-¯n-sâ- C-c-«-ap-Jw- ]p-d-¯p-sIm-ïp-h-óp.-

a-X-¯n-sâ-tbm- hw-i-¯n-sâ-tbm- ]-cn-K-W-\-I-fn-ñm-sX- `o-I-c-hm-Z-s¯- F-XnÀ-t¡-ï-Xp-ïv.- A-\p-`-h-¯n-sâ- A-Sn-Øm-\-¯nð- C-â-en-P-³kv- kw-hn-[m-\w- i-àn-s¸-Sp-t¯-ï-Xpw- hn-hn-[- hn-`m-K-§Ä- X-½n-ep-Å- G-tIm-]-\w- i-àn-s¸-Sp-t¯-ï-Xpw- A-Sn-b-´-c- ap-óp-]m-[n-bm-Wv.- kn-]n-sF- Fw- ]-cn-]m-Sn-bnð- C-Xn-\v- AÀ-l-am-b- ]-cn-K-W-\- e-`n-¨n-«p-ïv.- B-W-h-I-cmÀ- {]-iv-\-¯n-em-Wv- bp-]n-F- kÀ-¡m-cn-\p-Å- ]n-´p-W- C-S-Xp-]-£w- ]n-³h-en-¨-Xv.- A-ta-cn-¡-bp-am-bp-Å- X-{´-]-c-am-b- ]-¦m-fn-¯w- Xp-S-cp-ó- H-cp- kÀ-¡m-cn-s\-bpw- ]n-´p-W-bv-¡m-³ kn-]n-sF- F-½n-\m-In-ñ.- 123 I-cmÀ- ]p-\x-]-cn-tim-[n-¡p-sa-ó- hm-Kv-Zm-\w- km-{am-Py-Xz- hn-cp-²- i-àn-I-fnð- B-th-iw- kr-ãn-¡p-ó-Xm-Wv.- ]mÀ-e-sa-ân-sâ- A-\p-a-Xn-bn-ñm-sX- A-´m-cm-{ã- I-cm-dp-I-fnð- kÀ-¡mÀ- GÀ-s¸-Sm-³ ]m-Sn-sñ-ó- B-h-iyw- cm-Py-kv-t\-ln-I-fnð-\n-óv- D-b-cm-³ Xp-S-§n-bn-«v- Im-e-ta-sd-bm-bn.-

P-\m-[n-]-Xy-¯n-sâ- {]m-Y-an-I- X-Xz-§-fp-sS- ]-c-ky-am-b- ew-L-\-am-Wv- b-YmÀ-Y-¯nð- C-´y-bnð- \-S-¡p-ó-Xv.- A-Xv- A-h-km-\n-¸n-¡p-ó-Xn-\p-Å- \nÀ-tZ-i-§Ä-¡v- P-\m-[n-]-Xy-hm-Zn-I-fp-sS- ]n-´p-W- e-`n-¡p-ó-Xm-Wv.- P-Uv-Pn-am-cp-sS- \n-b-a-\w- A-S-¡-ap-Å- Im-cy-§Ä- ssI-Im-cyw-sN-¿p-ó-Xn-\v- Pp-Uo-jyð- I-ao-j-³ cq-]n-I-cn-¡p-sa-ó-Xpw- G-sd-¡m-e-am-bp-Å- B-h-iy-am-Wv.- sXm-gn-em-fn-hÀ-K-¯n-sâ-bpw- Zp-cn-X-a-\p-`-hn-¡p-ó- a-äp- P-\-hn-`m-K-§-fp-sS-bpw- {]-iv-\-§-tfm-Sv- kn-]n-sF- Fw- kzo-I-cn-¡p-ó- A-Sn-Øm-\- \-bw- X-só-bm-Wv- C-Xp-kw-_-Ôn-¨- hm-Kv-Zm-\-§-fn-ep-Å-Xv.- {]-Ir-Xn-bp-sS-tað- aq-e-[-\-¯n-\p-Å- I-gp-¯-dp-¸-³ Nq-j-Ww- A-h-km-\n-¸n-¡p-ó-Xn-\p-Å- \n-e-]m-Sm-Wv- kn-]n-sF- Fw- ap-tóm-«p-h-bv-¡p-ó-Xv.- cm-Py-s¯- bm-YmÀ-Yy-§Ä- DÄ-s¡m-ïv- ]-«n-Wn-bn-ñm-¯- ]-c-am-[n-Im-c- a-X-\n-c-t]-£- C-´y- sI-«n-¸-Sp-¡p-ó-Xn-\p-Å- Im-cy-§-fmð- k-¼-ó-am-Wv- {]-I-S-\-]-{Xn-I.- tIm--{K-kv- C-ñm-¯- _n-sP-]n- hn-cp-²- kÀ-¡m-cn-s\- A-[n-Im-c-¯nð- sIm-ïp-h-cp-ó-Xn-\v- P-\m-[n-]-Xy- i-àn-I-sf- H-ón-¨v- A-Wn-\n-c-¯p-ó-Xn-\v- B-h-iy-am-b- Zn-im-t_m-[w- \ð-Im-³ Cu- {]-I-S-\-]-{Xn-I-bv-¡v- I-gn-bp-sa-ó- Im-cy-¯nð- kw-i-b-an-ñ.-

പാ ര്‍ ളമെന്റ് ഇലക്ഷന്‍- 2009 : സി.പി.എം പ്രകടനപത്രിക

km-aq-ly-\o-Xn-bpw Xp-ey-Xbpw- Dd¸m-¡pw

kn-]n-sF Fw- {]IS\ ]{Xn-I ({]kà `m-K§Ä)-

cm-Py-¯v- CSXp-]£ P\m-[n-]Xyiàn-Isf iàn-s¸Sp-¯n- tI{µ¯nð- _Zð-kÀ-¡mÀ- cq-]o-Icn-¡m-\m-bn- {]hÀ-¯n-¡m³- kn-]n-sF Fw- P\§tfm-Sv- Bhiy-s¸Sp-óp.- Aôp- hÀ-js¯ tIm-{Kkv- t\Xr-Xz-¯n-ep-Å kÀ-¡m-cn-sâ {]hÀ-¯\w- XoÀ-¯pw- \n-cm-im-P\Iam-bn-cp-óp.- 2004 se tem-Iv-k`m- sXcsªSp-¸p--hn-[n-sb ]cm-Pbs¸Sp-¯p-ó {]IS\am-bn-cp-óp- AXv.- BtKm-f km-¼¯n-I{]Xn-kÔn-bp-sS Cu- \m-fp-Ifnð- Fñm-hcpw- FXnÀ-¡p-ó DZm-chð--¡cW¯n-sâbpw- kz-Im-cy-hð--¡cW¯n-sâbpw- \b§tfm-Sm-Wv- tIm-{Kkv- {]Xn-_²X Im-«p-óXv.- IÀ-jIcp-sSbpw- sXm-gn-em-fn-Ifp-sSbpw- sNdpIn-S hy-hkm-bn-Ifp-sSbpw- kv-{Xo-IÄ, bp-hP\§Ä,- hn-ZymÀ-Yn-IÄ- Fón-hcp-sSbpw- Xmð-¸cy-§Ä-s¡Xn-cm-sWóp-- sXfn-ªn-«p-ïv.-

cm-Py-¯n-sâ `m-hn- Atacn-¡bv-¡v- ASn-bdh¨ Cu- kÀ-¡m-cn-\v- ]cm-am-[n-Im-c P[m-[n-]Xy- dn-¸»n-¡m-b \½p-sS cm-Pyw- `cn-¡m³- AhIm-ian-ñ.- _n-sP]n- {]Xn-\n-[m-\w-sN¿p-óXv- cm-Py-s¯ Gähpw- {]Xn-tem-aIcam-b iàn-Isfbm-Wv.- 1998 ap-Xð- 2004 hscbp-Å Bdp-hÀ-js¯ `cWIm-e¯v- AhÀ- ]n-´p-SÀ-óXv- k¼óÀ-¡pw- hÀ-Ko-biàn-IÄ-¡pw- A\p-Iq-eam-b \b§fm-bn-cp-óp.- aX\n-ct]£ cm--{ãsaó k¦ð-¸¯n-s\Xn-cm-Wv- _n-sP]n-bp-sS Bib]²Xn.- F³-Un-Fsb ap-Jadbm-¡n- ln-µp-Xz- cm--{ão-bam-Wv- AhÀ- \S¸m-¡n-bXv.- Ign-ª Aôp-hÀ-jw- {]Xn-]£]mÀ-Sn- Fó co-Xn-bnð- _n-sP]nsNbv-XXv- `o-Ichm-Zw-t]m-ep-Å {]iv-\§Ä- hÀ-Ko-bho-£WtIm-Wneq-sS DbÀ-¯p-I am-{Xam-bn-cpóp.- ASp-¯ sXcsªSp-¸nð- _n-sP]n-sbbpw- tIm-{Kkn-s\bpw- ]cm-Pbs¸Spt¯ïXv- Bhiy-am-Wv.-

cm-Py-¯n-\v- thïXv- _Zð-\b§fm-Wv.- Pt\m-]Im-c km-¼¯n-I\b§fpw- Xp-ey-Xbpw- km-aq-ly-\o-Xn-bpw- Dd¸p-hcp-¯p-óXpw- aX\n-ct]£Xbnð- ASn-bp-d¨p-\nð-¡p-óXv- bYmÀ-Y s^Uden-kw- ap-tóm-«phbv-¡p-óXpw- kz-X{´ hn-tZi\bw- DbÀ-¯n-¸n-Sn--¡p-óXp-am-b _Zð-\b§Ä.- C¯cw- \b§sf ]n-´p-Wbv-¡m³- cm-Py-s¯ Fñm- atXXc P\m-[n-]Xy- iàn-Ifpw- X¿m-dmIWw.- CXn-\v- _Zð- cm{ão-bthZn- Bhiy-am-Wv.- _n-sP]n- CXc tIm-{Kkn-Xc kÀ-¡m-cn-\m-bn- kn-]n-sF Fw- {]hÀ-¯n-¡pw.- P\m-[n-]Xyw- iàn-s¸Sp-¯m-\pw- k´p-en-Xam-b km-¼¯n-Ihn-Ik\hpw- km-aq-ly-\o-Xn-bpw- Dd¸p-hcp-¯m-\pw- kn-]n-sF Fw- {]hÀ-¯n-¡pw.- tIm-{Kkv- t\Xr-Xz-¯n-ep-Å bp-]n-F kÀ-¡m-cn-sâ Aôp-hÀ-js¯ `cWw-sIm-ïv- kaq-l¯n-se AkaXzw- hÀ-[n--¡p-Ibpw- ]W¡mÀ- Iq-Sp-Xð- k¼ócm-Ip-Ibpw- Zcn-{ZÀ- Iq-Sp-Xð- Zcn-{ZcmIp-Ibpw- sNbv-Xp.-

`£y-þImÀ-jnItaJesb Xm-dp-am-dm-¡n-b \b§Ä-: ImÀ-jn-I{]Xn-kÔn- XpScp-Ibm-Wv.- IÀ-jI BßlXy- C\n-bpw- XSbm-\m-bn-«n-ñ.- s]m-Xp-hn-XcWkw-hn-[m-\w- Iq-Sp-Xð- ZpÀ-_eam-¡n.- _n]n-Fð- am-\ZÞw- hen-sbm-cp- hn-`m-Kw- Zcn-{Zsc s]m-Xp-hn-XcWkw-hn-[m-\¯nð-\n-óv- Hgn-hm-¡n.- F]n-Fð- hn-`m-K¯n-\p-Å hn-ln-Xam-Is« sh«n-¡p-dbv-¡p-Ibpw- sNbv-Xp.- aq-óp-- tIm-Sn- S- `£y-hkv-Xp-¡Ä- tKm-Uu-Wp-Ifnð- sI«n-¡n-Són-«pw kw-Øm-\§Ä-¡v- AÀlam-b hn-ln-Xw- \ð-Im³- kÀ-¡mÀ- hn-k½Xn-¡p-Ibm-Wv.- hne¡bäw- XSbm³- Ign-ªn-ñ: A-h-iy-h-kv-Xp-¡-fp-sS- hn-e- Xp-SÀ-¨-bm-bn- hÀ-[n-¨-Xp-aq-ew- P-\-§Ä-¡v- G-sd- Zp-cn-X-ap-ïm-bn.- ]-W-s¸-cp-¸-\n-c-¡v- \m-ep- i-X-am-\-¯n-epw- Ip-d-hm-b-Xm-bn- kÀ-¡mÀ- A-h-Im-i-s¸-Sp-t¼m-gpw- A-h-iy-h-kv-Xp-¡-fp-sS- hn-e- ]-¯p- i-X-am-\-¯n-e-[n-Iw- hÀ-[n-¨n-cn-¡-bm-Wv.- hn-e-¡-b-äw- X-S-bm-³ I-gn-bm-¯-Xv- bp-]n-F- kÀ-¡m-cn-sâ- G-ä-hpw- h-en-b- ]-cm-P-b-am-Wv.- h³- tImÀ-]tdäpIÄ-¡v- klm-bw-: hn-tZin-bpw- kz-tZin-bp-am-b h³-In-S tImÀ-]tdäp-Isf klm-bn-¡p-ó \bam-Wv- a³-tam-l³-kn-Mv- kÀ-¡mÀ- kzo-Icn-¨Xv.-

{]tXy-I km-¼¯n-ItaJe cq-]Ið¸\ sNbv-XXv- CXn-\p-thïn-bm-Wv.- G¡À- IW¡n-\p- `q-an-bpw- \n-Ip-Xn- ku-P\y-§fpw- tImÀ-]tdäp-IÄ-¡p-- \ð-In.- Hm-lcn- It¼m-f¯n-ð- aq-e[\ BZm-b\n-Ip-Xn- GÀ-s¸Sp-¯m-t\m- au-do-jy-kv hgn-bp-Å \n-Ip-Xn-sh«n-¸v- XSbmt-\m-- kÀ-¡m-cn-\p-- Ign-ªn-ñ.- ]n³-hm-Xn-en-eq-sS sNdp-In-S hym-]m-ctaJebnð- hntZi\n-t£]w- A\p-hZn-¨Xv- e£¡W¡n-\p- t]cp-sS Po-hn-XamÀ-Kam-Wv XIÀ-¯Xv.- P\Io-b Bhiy-§tfm-Sp-Å hô\: sXm-gn-em-fn-Ifp-sS AhIm-i§Ä-¡v- Iq-¨phn-e§n-Ss¸«p.- C]n-F^v- ]en-i\n-c¡v- F«c iXam-\am-bn- sh«n-¡p-d¨p.- sXm-gnð-taJebn-se IcmÀ-hð-¡cWw- t{]mÕm-ln-¸n-¨p.- s]m-Xpan-\n-aw- ]cn-]m-Sn-bnse - 33 iXam-\w- h\n-Xm-kw-hcWw- Fó hm-Kv-Zm-\w- ]m-en-¨n-ñ.- ap-Énw- \yq-\]£¯n-\v- D]]²Xn- DÄ-s¸sS k¨mÀ- kan-Xn-bp-sS dn-t¸mÀ-«v- \S¸m-¡n-bn-ñ.- km-¼¯n-I{]Xn-kÔn-bnð-\n-óv- P\§sf c£n-¡p-óXnð- ]cm-Pbw-:

Ignª Bdp-am-k¯n-\n-Sbnð- BtKm-f km-¼¯n-I {]Xn-kÔn-sb¯p-SÀ-óv- h³-tXm-Xnð- sXm-gnð\ãap-ïm-bn.- Kh-saâv- {]Jym-]n-¨ km-¼¯n-I Dt¯PI ]m-t¡Pv- A]cym-]v-Xam-Wv.- h³-In-S tImÀ-]tdäp-IÄ-¡v- \n-Ip-Xn- Cfhv- \ð-Ip-óXm-bn-cp-óp- Cu- ]t¡Pp-IÄ.- sXm-gnð-\ãs¸«,- te Hm-^n-em-b sXm-gn-em-fn-IÄ-¡v- Hcp- kw-c£Whpw- kÀ-¡mÀ- \ð-In-bn-ñ.- hn-e¯IÀ-¨ t\cn-« IÀ-jIÀ-¡v- Bizm-kw- \ðIm-\pw X¿mdm-bn-ñ.- hÀ-Ko-bXbp-sS B]¯v-: _n-sP]n-bpw- BÀ-Fkv-Fkpw- Ahcp-am-bn- _Ôap-Å aäp- kw-LS\Ifpw- hÀ-Ko-b B{IaWw--hym-]n-¸n-¨v- \yq-\]£s¯ e£yw-hbv-¡p-Ibm-Wv.- Ign-ª Aôp- hÀ-j¯n-\n-Sbnð- a[y-{]tZiv,- cm-PØm³,- O¯o-kv-KVv,- Kp-Pdm-¯v,- IÀ-Wm-SIw,- alm-cm-{ã,- B{Ô{]tZiv,- D¯À-{]tZiv- Fón-hn-S§fnð- apÉn-§Ä-s¡Xn-sc B{IaWap-ïm-bn.- Hdo-kbn-se Iµað- Pn-ñbn-em-Is« {In-kv-Xym-\n-IÄ-s¡Xn-scbm-bn-cp-óp- kw-L]cn-hm-dn-sâ B{IaWw.- IÀ-Wm-SI¯nð- _n-sP]nkÀ-¡mÀ- A[n-Im-c¯nð- hóXn-\p-tijw- aw-Kem-]p-cw,- Zm-h-Ksc Fón-hn-S§fnð- {In-kvXym-\n-IÄ-s¡Xn-sc B{IaWap-ïm-bn.-

2004ð _n-sP]ns¡Xn-scbp-Å P\hn[n- B[m-cam-¡n- Fñm cq-]¯n-ep-ap-Å hÀ-Ko-bXbv-s¡Xn-sc iàam-b \S]Sn- kzo-Icn-t¡ïXm-bn-cp-óp.- _Pv-cw-Kv-ZÄ- Xp-S§n-b kw-LS\Isfbpw- Iµaen-epw- aäp-ap-ïm-b B{IaW§sfbpw- XIÀ-t¡ïXm-bn-cp-óp.- ]t£,- AsXm-ópw- sNbv-Xn-ñ.- _n-sP]n-bpsS cm-{ão-bw- hÀ-Ko-bX Ip-¯n-hbv-¡em-Wv.- tZio-b sFIy-s¯bm-Wv- CXv- Xp-c¦w-hbv-¡p-óXv.- 15 tIm-Sn-tbm-fw-hcp-ó ap-Én-§fp-sS Iã¸m-Sp-IÄ- eLq-Icn-¡p-óXn-\v- k¨mÀ-kan-Xn- ap-tóm-«ph¨ ip-]mÀ-iIÄ- \S¸m-¡p-óXv, \yq-\]£{]o-W\w- Fó ap-{ZIp-¯n- XSbp-Ibm-bn-cp-óp- _n-sP]n.- `o-IcXtbm-Sp-Å _n-sP]n-bp-sS kao-]\hpw- hn-\m-iIcam-Wv.- `o-Icscñmw- ap-Én-§fm-sWóp- ]dbm³- AhÀ-¡v- aSn-bp-ïm-bn-ñ.- `o-Ichm-Z¯n-\v- hy-Xy-kv-X t{km-XÊp-IÄ- Dsïó Im-cyw- AhÀ- Aw-Ko-Icn-¨n-ñ.- ateKm-hv- kv-t^m-S\hp-am-bn- _Ôs¸«v- ln-µp-Xz- Xo-{hhm-Zn-Isf kw-c£n-¡m³- ap-tóm-«p-hó _n-sP]n- F Sn- Fkv- At\z-jWs¯ ln-µp-aXt\Xm-¡sf t{]m-kn-Iyq-«v- sN¿p-óp- Fó co-Xn-bn-em-Wv- AhXcn-¸n-¨Xv.- C¯csam-cp- ]mÀ-Sn tI{µ¯nð- A[n-Im-c¯nð- hccp-Xv.-

`o-Ichm-Zw-: Ign-ª Aôp-- hÀ-j¯n-\n-Sbnð- \n-ch[n- `o-Icm-{IaWap-ïm-bn.- 2005 HtÎm-_dnð- Uð-ln-bn-se kv-t^m-S\]c¼ctbm-sSbm-Wv- Xp-S¡w.- `o-Ichm-Zw- XSbp-óXnð- bp-]n-F kÀ-¡mÀ- ]qÀ-Wam-bpw- ]cm-Pbs¸«p.- Nn-e `o-Icm-{IaW§fnð- ap-Énw- kap-Zm-b¯nð-s¸« Xo-{hhm-Zn-Ifm-Wv- DÄ-s¸«sX¦nð- ateKm-hv- kv-t^m-S\¯n\p-]n-ónð- ln-µp-Xz- Xo-{hhmZn-Ifm-sWóp-- hyàam-bn-«p-ïv.- hS¡p-þIn-g¡³- kw-Øm-\§fnð- DÄ-^t]m-ep-Å hw-io-b k¦p-Nn-Xhm-Zn-Ifm-Wv- B{IaW§Ä- \S¯p-óXv.- Xo-{hhm-Z irw-JeIÄ-s¡Xn-sc iàam-b \S]Sn- thWsaóm-Wv- kn-]n-sF F½n-sâ \n-e]m-Sv.- ]m-In-Øm-\nð\n-óp-Å Xo{hhm-Zs¯ t\cn-Sm³- kmÀ-htZio-bam-b A`n-{]m-bcq-]o-IcWw- \S¯n- ]m-In-Øm-\nð- ISp-¯ k½À-Zw- sNep-¯m-\pw- AXp-hgn Xo-{hhm-Zs¯bpw- `o-Ichm-Zs¯bpw- XIÀ-¡m-\p-am-Wv- {ian-t¡ïX.v hn-tZ-i-\-bw-:- kz-X-{´- hn-tZ-i-\-bw- kzo-I-cn-¡p-sa-óp- ]-d-ªv- A-[n-Im-c-¯n-te-dn-b- a-³tam-l-³kn-Mv- kÀ-¡m-cn-sâ- G-ä-hpw- h-en-b- N-Xn- A-ta-cn-¡-bp-am-bp-Å- X-{´-{]-[m-\- _-Ô-am-Wv.- A-ta-cn-¡-bp-am-bn- ssk-\n-I- Iq-«p-sI-«v- D-d-¸m-¡p-ó- ]-¯p- hÀ-j-t¯-¡p-Å- {]-Xn-tcm-[- N-«-¡q-Sv- I-cm-dn-epw- tIm--{K-kv- kÀ-¡mÀ- H-¸p-h-¨p.-

s]m-Xp-an-\n-aw- ]-cn-]m-Sn-¡p-]-I-cw- C-t´m-þ-bp-F-kv- kn-C-H- t^m-d-¯n-sâ- A-P-³U-bm-Wv- \-S-¸m-¡-s¸-«-Xv.- Cu- k-an-Xn-bm-Wv- Nn-ñ-d-hy-]m-cw,- C-³jp-d-³kv,- _m-¦n-Mv,- hn-Zym-`ym-kw- F-óo- ta-J-e-I-fnð- hn-tZ-i-\n-t£-]w- A-\p-h-Zn-¡m-³ ip-]mÀ-i-sN-bv-X-Xv.- C-{k-tbð-þ-C-´y- A-¨p-X-ïv- F-ó- _n-sP-]n- kÀ-¡m-cn-sâ- \-bw- a-³tam-l-³kn-Mv- kÀ-¡m-cpw- ap-tóm-«p-sIm-ïp-t]m-bn.- C-{k-tb-ep-am-bn- h-f-sc- B-g-¯n-ep-Å- kp-c-£,- ssk-\n-I-_-Ôw- Øm-]n-¨- C-´y- A-h-cnð-\n-óm-Wv- G-ä-hpw- Iq-Sp-Xð- B-bp-[w- hm-§p-ó-Xv.- Bßm-`n-am-\ap-Å Hcp- cm-{ã¯n-\pw- Aw-Ko-Icn-¡m³- Ign-bm-¯ hy-hØItfm-sSbm-Wv- Atacn-¡bp-am-bn- BWhIcm-dnð- H¸n-«n-«p-ÅXv.- Icm-dn-eq-sS {Km-a§fnð- sshZypXn- F¯n-¡p-saóm-Wv- tIm--{Kkv- AhIm-is¸Sp-óXv.- {Iq-cam-b Xam-iam-{Xam-Wn-Xv.- bq-Wn-än-\v- F«p-cq-]sb¦n-epw- hcpw- BWhsshZyp-Xn-¡v.- km-[m-cW P\§Ä-¡v- A{]m-]y-am-Wn-Xv.- Icm-dp-am-bn- ap-tóm-«p-t]m-Im³- Xo-cp-am-\n-¨Xn-sâ ]Ým-¯e¯n-em-Wv- 2008 Pq-sse H¼Xn-\v- kÀ-¡m-cn-\p-Å ]n-´p-W CSXp-]£w- ]n³-hen-¨Xv.- kz-X{´ hn-tZi\bhpw- X{´{][m-\ kz-bw-`cWhpw- Dt]£n-¨v- Atacn-¡³- AP³-Ubv-¡v- A\p-kcn-¨v- {]hÀ-¯n-¡p-ó Hcp- kÀ-¡m-cn-s\ ]n-´p-Wbv-¡m³- CSXp-]£¯n-\m-In-ñ.-

s^Uden-k¯n-sâ ew-L\w-: kw-Øm-\§fp-sS AhIm-i§tfm-Sv- XeXn-cn-ª kao-]\am-Wv- bp-]n-F kÀ-¡m-cn-\p-ÅXv.- s]m-Xp-an-\n-aw- ]cn-]m-Sn-bnð- hm-Kv-Zm-\w- sNbv-XXp-t]m-se kwØm-\§Ä-¡v- Iq-Sp-Xð- A[n-Im-cw- hn-`Pn-¨p-- \ð-Im³- tIm-{Kkv- X¿m-dñ.- kw-Øm-\§fp-sS IS_m-[y-X Ip-d¨n-sñóp- am-{Xañ \n-Ip-Xn-hn-ln-Xw- hÀ-[n-¸n-¨Xp-an-ñ. ]Xn-aq-ómw- [\Iao-jsâ ]cn-KW\m-hn-jb§Ä- \n-Ýbn-¡p-ó kab¯v- kÀ-¡mÀ- s]m-Xp-an-\n-aw- ]cn-]m-Sn- ew-Ln-¡p-IbmWp-ïm-bXv.- (Xp-Scpw)

km-aq-ly-\o-Xn- Dd¸m-¡pw-

kn-]n-sF Fw- {]IS\ ]{Xn-I ({]kà `m-K§Ä)-

I-gn-ª- A-ôp-hÀ-jw- tZ-io-b-cm-{ão-b-¯nð- kn-]n-sF- Fw- h-ln-¨- ]-¦v- kz-bw- kw-km-cn-¡p-ó-Xm-Wv.- tZ-io-b- ]-c-am-[n-Im-cw- kw-km-cn-¡m-\pw- P-\-§-fp-sS- Po-hn-X-Xmð-¸-cy-§Ä- kw-c-£n-¡m-\pw- ]mÀ-e-sa-ân-\-I-¯pw- ]p-d-¯pw- H-cp-t]m-se- C-S-s]-«- {]-Øm-\-am-Wv- kn-]n-sF- Fw.- hÀ-Ko-b-X-sb- sN-dp-¡m-\pw- km-aq-ly-\o-Xn- D-d-¸p-h-cp-¯m-\pw- hÀ-[n-¨p-h-cp-ó- km-{am-Py-Xz- A-[n-\n-th-iw- X-S-bm-\pw- ]mÀ-Sn- {i-an-¨p.- cm-Py-¯n-\p-ap-¼nð- H-cp- _-Zð- ]m-X- kn-]n-sF- Fw- ap-tóm-«p-h-¨p.- B- _-Zð-th-Zn-bp-sS- {]-[m-\- h-i-§Ä- C-h-bm-Wv.- aX\n-ct]£X t{]mÕm-ln-¸n-¡pw- hÀ-Ko-b- B-{I-a-W-§Ä- X-S-bm-³ k-a-{K-am-b- \n-b-a-\nÀ-am-Ww- sIm-ïp-h-cpw.-

2002ð- Kp-P-dm-¯nð- D-ïm-b-Xp-t]m-ep-Å- hÀ-Ko-b- B-{I-a-W-§Ä-¡v- C-c-bm-b-hÀ-¡v- A-Xn-th-Kw- \o-Xn- e-`n-¡m-\p-Å- kw-hn-[m-\w- B-h-iy-am-Wv.- apw-ss_- hÀ-Ko-b- I-em-]-s¯-¡p-dn-¨v- A-t\z-jn-¨- {io-Ir-jv-W- I-ao-j-³ dn-t¸mÀ-«v- \-S-¸n-em-¡pw.- hÀ-Ko-b-hn-tZz-jw- ]-c-¯p-I-bpw- \yq-\-]-£-s¯- B-{I-an-¡p-I-bpw- sN-¿p-ó- kw-L-S-\-IÄ-¡pw- Øm-]-\-§Ä-¡p-sa-Xn-sc- i-à-am-b- \n-b-a- \-S-]-Sn- ssI-s¡m-Åpw.- _Zð- km-¼¯n-I\b§Ä- s]m-Xp-\n-t£-]w- hÀ-[n-¸n-¡p-ó-Xn-\v- Pn-Un-]n-bp-sS- ]-¯v- i-X-am-\w- ]-²-Xn-s¨-e-hn-\m-bn- \o-¡n-h-bv-¡pw.- tImÀ-]-td-äp-IÄ-¡v- \ð-Ip-ó- \n-Ip-Xn- C-f-hp-IÄ- d-±m-¡pw.- I-Å-¸-Ww- I-sï-¯m-\p-Å- \-S-]-Sn-IÄ- i-à-am-¡pw.- {]-tXy-In-¨pw- kzn-kv- _m-¦n-epw- a-äv- hn-tZ-i-cm-Py-§-fn-epw- \n-t£-]n-¨- C-¯-cw- I-Å-¸-Ww- I-sï-¯pw.- [-\-ta-J-e-bnð- kÀ-¡mÀ- \n-b-{´-Ww- i-à-am-¡pw.-

Iq-Sp-Xð- hn-f-IÄ-¡pw,- F-®-¡p-cp-¡Ä-¡pw- \m-Wy-hn-f-IÄ-¡pw- Xm-§p-hn-e- GÀ-s¸-Sp-¯pw.- hm-Wn-Py-hn-f-IÄ-¡v- X-d-hn-e- \n-Ý-bn-¡p-ó-Xn-\v- I-t½m-Un-än- t_mÀ-Uv- ]p-\x-Øm-]n-¡pw.- \m-ev- i-X-am-\w- ]-en-i-bv-¡v- IÀ-j-IÀ-¡v- hm-bv-]- e-`y-am-¡pw.- sX-äm-b- Zm-cn-{Zy- I-W-s¡-Sp-¸n-sâ- A-Sn-Øm-\-¯n-ep-Å- F-]n-Fð,- _n-]n-Fð- s]m-Xp-hn-X-c-W-kw-hn-[m-\w- d-±m-¡n- A-Xv- kmÀ-h-{Xn-I-am-¡pw.- ]-ô-km-c,- ]-b-dp-hÀ-K-§Ä,- `-£y-F-®- DÄ-s¸-sS- ]-Xn-\m-ev- A-h-iy-h-kv-Xp-¡Ä- td-j-³I-S-I-fn-eq-sS- hn-X-c-Ww-sN-¿pw.- I-kv-äw-kv,- F-Iv-ssk-kv- Xo-cp-h-IÄ- sh-«n-¡p-d-¨v- s]-t{Sm-fn-sâ-bpw- Uo-k-en-sâ-bpw- Nn-ñ-d-hnð-¸-\-hn-e- Ip-d-bv-¡pw.- `q-]-cn-[n- \n-b-a-¯nð- sh-Åw-tNÀ-¡m-\p-Å- \-S-]-Sn- D-t]-£n-¨v- th-K-¯n-epw- k-a-{K-hp-am-bn- `q-]-cn-jv-I-c-Ww- \-S-¸n-em-¡pw.-

kp-{]-[m-\,- X-{´-{]-[m-\- ta-J-e-I-fnð- s]m-Xp-ta-J-e-sb- i-à-am-¡pw.- Iq-Sp-Xð- aq-e-[-\-an-d-¡n-bpw- aq-e-[-\- km-t¦-Xn-I-hn-Zy- DÄ-t¨À-¯p-am-bn-cn-¡pw- C-Xvv.- em-`-I-c-hpw- em-`-I-c-am-Im-³ km-[y-X-bp-Å-Xp-am-b- s]m-Xp-ta-J-em- Øm-]-\-§-fp-sS- Hm-l-cn-hnð-¸-\-bpw- kz-Im-cy-hð-¡-c-W-hpw- D-t]-£n-¡pw.- B-`y-´-c- hy-h-km-b-§-sf- kw-c-£n-¡pw.- hn-th-N-\-c-ln-X-am-b- C-d-¡p-a-Xn-¨p-¦-ap-ïm-¡p-ó- {]-iv-\-§-fnð-\n-ópw- hn-tZ-i-I-¼-\n-IÄ- A-h-sc- hn-gp-§p-ó-Xnð-\n-ópw- kw-c-£-Ww- \ð-Ipw.- \nÀ-am-W,- kÀ-ho-kv- ta-J-e-I-fnð- Iq-Sp-Xð- \n-t£-]w- \-S-¯m-³ kz-Im-cy-ta-J-e-sb- t{]m-Õm-ln-¸n-¡pw.- Nn-ñ-d-hnð-¸-\- ta-J-e-bnð- hn-tZ-i-\n-t£-]w- \n-tcm-[n-¡pw.- B-`y-´-c-am-bn- {]-hÀ-¯n-¡p-ó- tImÀ-]-td-äv- Nn-ñ-d-hnð-¸-\-¡m-sc- sse-k-³kn-Mv- \-bw- GÀ-s¸-Sp-¯n- \n-b-{´n-¡pw.- ]n-³hm-Xn-en-eq-sS- t\-cn-«p-Å- hn-tZ-i-\n-t£-]w-A-\p-h-Zn-¡p-ó- amÀ-K-\nÀ-tZ-i-§Ä- ]n-³h-en-¡pw.-

Dð-¸m-Z-\- hÀ-[-\-bpw- ]p-Xn-b- km-t¦-Xn-I-hn-Zy- e-`y-am-¡p-ó-Xp-am-b- ta-J-e-I-fn-te-¡v- hn-tZ-i-\n-t£-]w- Xn-cn-¨p-hn-Spw.- tem-I-hym-]m-c- kw-L-S-\-bp-sS- tZm-l- h-«-¯nð- hn-I-kz-c- cm-{ã-§-fp-sS- Xmð-¸-cy-§Ä- kw-c-£n-¡pw.- ImÀ-jn-I,- hym-h-km-bn-I- Dð-¸-ó-§Ä-¡v- C-d-¡p-a-Xn-¨p-¦-¯nð- ho-ïpw- C-f-hv- A-\p-h-Zn-¡n-ñ.- P\m-[n-]Xy-hpw- s^Uden-khpw- iàam-¡ð- Zp-cp-]-tbm-Kw- X-S-bp-ó-Xn-\v- `-c-W-L-S-\-bn-se- 355,- 356 h-Ip-¸p-IÄ- t`-Z-K-Xn-sN-¿pw.- ap-Jy-a-{´n- ip-]mÀ-i-sN-¿p-ó- aq-ów-K- ]m-\-enð-\n-óm-bn-cn-¡-Ww- cm-{ã-]-Xn- K-hÀ-WÀ-am-sc- \n-b-an-t¡-ï-Xv.- sam-¯w- \n-Ip-Xn-h-cp-am-\-¯n-sâ- A-¼-Xv- i-X-am-\w- kw-Øm-\-§Ä-¡v- \ð-Ipw.- s]m-Xp-I-t¼m-f-¯nð-\n-óv- kw-Øm-\-§Ä-¡v- A-¼-Xv- i-X-am-\w-h-sc- hm-bv-]- F-Sp-¡m-³ A-\p-hm-Zw- \ð-Ipw.- `-c-W-L-S-\-bn-se- 370þmw- h-Ip-¸n-sâ- ]qÀ-W- km-[y-X- D-]-tbm-K-s¸-Sp-¯n- ]-c-am-h-[n- kz-bw-`-c-Ww- \ð-In- I-iv-aoÀ-{]-iv-\-¯n-\v- cm-{ão-b-]-cn-lm-cw- Im-Wpw.- P-½p,- I-iv-aoÀ,- e-Um-¡v- F-ón-h-bv-¡v- {]m-tZ-in-I- kz-bw-`-c-Ww- \ð-Ipw.- hn-I-k-\-¯n-\p-Å- ap-³K-W-\m- {]-tZ-i-§-fm-bn- h-S-¡v-þ-In-g-¡-³ ta-J-e-sb- {]-Jym-]n-¡pw.-

]-Ým-¯-e- ku-I-cy-§Ä- hn-I-kn-¸n-¡p-ó-tXm-sSm-¸w- bp-hm-¡Ä-¡v- {]-tXy-I- sXm-gnð-]-²-Xn- \-S-¸m-¡pw.- cm-Pym-XnÀ-¯n-bn-se- th-en-sI-«ð- {Zp-X-K-Xn-bnð- ]qÀ-¯n-bm-¡pw.- `o-Ichm-Z¯n-s\Xn-sc c-l-kym-t\z-j-W- kw-hn-[m-\w- ]p-\x-kw-L-Sn-¸n-¡pw.- hn-hn-[- kp-c-£,- c-l-kym-t\z-j-W- G-P-³kn-IÄ- X-½n-ep-Å- G-tIm-]-\w- i-à-am-¡pw.- s]m-eo-kv- tk-\-sb- B-[p-\o-I-cn-¡p-I-bpw- Xo-c-tZ-i-kp-c-£- i-à-am-¡p-I-bpw-sN-¿pw.- kz-X{´ hn-tZi\bw- kz-X-{´-hpw- tN-cn-tN-cm-\-b-¯nð- A-[n-jv-Tn-X-hp-am-b- hn-tZ-i-\-bw- kzo-I-cn-¡pw.- km-{am-Py-Xz- k-½À-Z-§-fnð-\n-óv- cm-Py-s¯- {]-Xn-tcm-[n-¡p-ó-Xpw- Z-£n-W-þ-Z-£n-W- k-l-I-c-W-¯nð- Du-óp-ó-Xp-am-bn-cn-¡pw- Cu- \-bw.- ]p-Xn-b- A-Sn-¯-d-bnð- \n-óp-sIm-ïv- tN-cn-tN-cm-{]-Øm-\-s¯- ]p-\-cp-Öo-hn-¸n-¡pw.-

F-ñm- A-´m-cm-{ã- k-Ôn-IÄ-¡pw- ]mÀ-e-sa-ân-sâ- Aw-Ko-Im-cw- \nÀ-_-Ô-am-¡pw-hn-[w- `-c-W-L-S-\- t`-Z-K-Xn-sN-¿pw.- {io-e-¦-bn-se- bp-²-ta-J-e-bnð- I-gn-bp-ó- X-an-gv- P-\-X-bp-sS- kw-c-£-Ww- D-d-¸m-¡p-ó-Xn-\v- \-b-X-{´,- cm-{ão-b- {i-a-§Ä- \-S-¯pw.- G-Io-Ir-X- {io-e-¦-bp-sS- N-«-¡q-Sn-\-I-¯v- X-an-gv- kw-km-cn-¡p-ó- P-\-hn-`m-K-§Ä-¡v- kz-bw-`-c-Ww- \ð-In-s¡m-ïp-Å- cm-{ão-b- H-¯p-XoÀ-¸n-\m-bn- {]-hÀ-¯n-¡pw.- ]-Ýn-ta-jy-³ cm-{ã-§-fp-am-bn- A-Sp-¯- _-Ôw- Øm-]n-¡pw.- C-dm-³þ-]m-In-Øm-³þ-C-´y- hm-X-I-¡p-gð- ]-²-Xn- bm-YmÀ-Yy-am-¡m-³ {i-an-¡pw.- 123 I-cmÀ- ]p-\x-]-cn-tim-[n-¨v- A-Xn-se- tZm-j-I-c-am-b- hy-h-Ø-IÄ- d-±m-¡pw.- B-`y-´-c-am-bn- e-`y-am-b- bp-td-\n-bw,- tXm-dn-bw- ti-J-cw- D-]-tbm-Kn-¨v- kn-hn-en-b-³ B-W-thmÀ-P- cw-K-¯v- kz-bw-]-cym-]v-X-X- t\-Sm-³ {i-an-¡pw.- A-ta-cn-¡-bp-am-bn- H-¸n-«- {]-Xn-tcm-[- N-«-¡q-Sv- I-cmÀ- d-±m-¡n- A-ta-cn-¡-bp-am-bp-Å- kw-bp-à- ssk-\n-I- A-`ym-k-§Ä-¡v- hn-cm-aw- Ip-dn-¡pw.- IÀ-jIÀ- hn-f-IÄ-¡v- Øn-c-am-b- \ym-b-hn-e- e-`y-am-¡pw.- B-tKm-f- hn-e-¯-IÀ-¨m- L-«-¯nð- C-d-¡p-a-Xn-¨p-¦w- hÀ-[n-¸n-¨p-sIm-ïv- IÀ-j-I-cp-sS- Xmð-¸-cyw- kw-c-£n-¡pw.- [-\-Øm-]-\-§-fnð-\n-ópw- sIm-Å-¸-en-i-¡m-cnð-\n-ópw- hm-bv-]-sb-Sp-¯- IÀ-j-IÀ-¡v- B-izm-kw- \ð-Im-³ k-a-{K-am-b- I-Sw- F-gp-Xn-¯-Åð- \-bw- kzo-I-cn-¡pw.-

IÀ-j-I-s¯m-gn-em-fn- t£-a-¯n-\v- {]-tXy-I- \n-b-a-\nÀ-am-Ww- sIm-ïp-h-cpw.- an-\n-aw-Iq-en- D-d-¸p-h-cp-¯p-ó-Xpw- Iq-«m-b- hn-e-t]-ið- A-\p-h-Zn-¡p-ó-Xpw- s]-³j-³,- A-]-I-S- \-ã-]-cn-lm-cw,- tI-{µ- ^-ïn-Mv- Xp-S-§n-b- km-aq-ly- kp-c-£m-]-²-Xn-I-fpw- k-a-{K-am-b- Cu- \n-b-a-\nÀ-am-W-¯n-sâ- `m-K-am-¡pw.- kv-{Xo-Ifpw- Ip-«n-Ifpw-: \n-b-a-\nÀ-am-W- k-`-I-fnð- kv-{Xo-IÄ-¡v- 33 i-X-am-\w- kw-h-c-Ww- \ð-Ipw.- ssew-Kn-I- B-{I-a-W-§Ä- X-S-bp-ó-Xn-\v- k-a-{K-am-b- \n-b-a-\nÀ-am-Ww- sIm-ïp-h-cpw.- Z-¼-Xn-I-fp-sS- kz-¯p-¡Ä-¡v- kw-bp-à- A-h-Im-iw- \n-b-a-]-c-am-bn- Aw-Ko-I-cn-¡pw.- Z-bm-h-[-¯n-s\-Xn-sc- {]-tXy-I- \n-b-aw- sIm-ïp-h-cpw.- B-dp-h-b-Êp-h-sc-bp-Å- Ip-«n-I-sf- sF-kn-Un-F-kv- ]-²-Xn-¡v- Io-gnð- sIm-ïp-h-cpw.- Cu- ]-²-Xn- kz-Im-cy-hð-¡-cn-¡m-\p-Å- \o-¡w- X-S-bpw.- Z-fn-Xv,- B-Zn-hm-kn,- H-_n-kn,- ]-«n-I-Pm-Xn-¡mÀ-s¡-Xn-sc- A-bn-¯w-t]m-ep-Å- km-aq-ly- A-\m-Nm-c-§Ä- X-S-bp-ó-Xn-\v- i-à-am-b- \-S-]-Sn- kzo-I-cn-¡pw.-

Z-fn-Xv- ss{I-kv-X-hÀ-¡pw- ap-Én-§Ä-¡pw- kw-h-c-Ww- GÀ-s¸-Sp-¯pw.- B-Zn-hm-kn-I-fp-sS- `q- A-h-Im-iw- kw-c-£n-¡pw.- A-h-cnð-\n-óv- A-\-[n-Ir-X-am-bn- X-«n-sb-Sp-¯- `q-an- Xn-cn-¨p-\ð-Im-³ \-S-]-Sn-bp-ïm-hpw.- h-\m-h-Im-i- \n-b-aw- ]qÀ-W-am-bn- \-S-¸m-¡pw.- ]-c-¼-cm-K-X-am-bn- h-\-¯nð- h-kn-¡p-ó-hÀ-¡v- Iq-Sp-Xð- A-h-Im-i-§Ä- \ð-Ipw-hn-[w- \n-b-aw- t`-Z-K-Xn- sN-¿pw.- a-äv- ]n-tóm-¡- hn-`m-K-§Ä-¡v- tI-{µ- hn-Zym-`ym-k- Øm-]-\-§-fnð- 27 i-X-am-\w- kw-h-c-Ww- i-cn-bmw-hn-[w- \-S-¸m-¡pw.- Cu- kw-h-c-Ww- kz-Im-cy-hn-Zym-`ym-k- Øm-]-\-§-fn-te-¡pw- hym-]n-¸n-¡pw.-

sXm-gn-ep-d¸p -]²Xn- hn-]p-eam-¡pw-

kn-]n-sF Fw- {]IS\ ]{Xn-I ({]kà `m-K§Ä)-

sXm-gnð-\n-b-a-§Ä- IÀ-i-\-am-bn- \-S-¸m-¡pw.- {]-tXy-In-¨pw- A-´À-kw-Øm-\- Ip-Sn-tb-ä- sXm-gn-em-fn-I-fp-sS- Im-cy-¯nð.- I-cmÀ,- Im-jzð- sXm-gnð- kw-hn-[m-\w- Zp-cp-]-tbm-K-s¸-Sp-¯pw.- A-kw-L-Sn-X-ta-J-e-bn-se- sXm-gn-em-fn-I-fp-sS- t£-aw- kw-c-£n-¡p-ó- \n-b-aw- sa-¨-s¸-Sp-¯pw.- sXm-gnð-a-{´m-e-b- Ìm-³Un-Mv- I-½n-än- ap-tóm-«p-h-¨- \nÀ-tZ-i-§Ä- DÄ-s¸-Sp-¯n-bm-bn-cn-¡pw- C-Xv.- Ip-Sn-tb-ä-s¯m-gn-em-fn-IÄ-¡pw- tXm-«w-sXm-gn-em-fn-IÄ-¡pw- km-aq-ly-kp-c-£m- ]-²-Xn- {]-Jym-]n-¡pw.- kw-L-Sn-¡m-\p-Å- A-h-Im-iw- kw-c-£n-¡pw.- Iq-«m-b- hn-e-t]-i-en-\pw- ]-Wn-ap-S-¡m-\pw- sXm-gn-em-fn-IÄ-¡pw- kÀ-¡mÀ-Po-h-\-¡mÀ-¡p-ap-Å- A-h-Im-iw- kw-c-£n-¡pw.- ]-Wn-ap-S-¡v- \n-tcm-[n-¨p-sIm-ïp-Å- kp-{]ow-tIm-S-Xn-bp-sS- hn-[n- a-dn-I-S-¡m-³ \n-b-aw- sIm-ïp-h-cpw.-

\yq-\]£w- \yq-\-]-£-§-tfm-Sp-Å- hn-th-N-\w- A-h-km-\n-¸n-¡p-ó-Xn-\v- a-Xn-bm-b- A-[n-Im-c-ap-Å- Xp-eym-h-k-c- I-ao-j-\v- cq-]w-sIm-Sp-¡pw.- k-¨mÀ- k-an-Xn-bp-sS- ip-]mÀ-i-- \-S-¸m-¡p-ó-Xn-\v- B-Zn-hm-kn-IÄ-¡v- D-]-]-²-Xn- \-S-¸m-¡n-b-Xp-t]m-se- \yq-\-]-£-¯n-\pw- D-]-]-²-Xn- \-S-¸m-¡pw.- ap-Én-§Ä- Iq-Sp-X-ep-Å- Pn-ñ-I-fnð- A-h-cp-sS- hn-Zym-`ym-kw,- B-tcm-Kyw,- sXm-gnð- F-ón-h- D-d-¸p-h-cp-¯m-³ {]-tXy-Iw- \-S-]-Sn-sb-Sp-¡pw.- cw-K-\m-Y- an-{i- I-ao-j-³ dn-t¸mÀ-«v- ]p-d-¯n-d-¡pw.- P\t£aw- sXm-gn-ep-d-¸p-]-²-Xn- {]m-b-]qÀ-¯n-bm-b-hÀ-¡v- A-hÀ- B-h-iy-s¸-Sp-ó- A-{X-bpw- Zn-h-kw- sXm-gnð-\ð-Ip-ó-Xn-\m-bn- hn-]p-e-am-¡pw.- ]-²-Xn-bp-sS- ]-cn-[n- \-K-c-§-fn-te-¡pw- hym-]n-¸n-¡pw.- Pn-Un-]n-bp-sS- B-dp- i-X-am-\w- hn-Zym-`ym-k-ta-J-e-bv-¡v- \o-¡n-h-bv-¡pw.- hn-Zym-`ym-k- A-h-Im-i-\n-b-aw- \-S-¸m-¡pw.- kz-Im-cy- hn-Zym-`ym-k- Øm-]-\-§-fn-se- ^o-kv,- {]-th-i-\w,- I-cn-¡p-ew- F-ón-h- \n-b-{´n-¡p-ó-Xn-\v- \n-b-a-\nÀ-am-Ww- sIm-ïp-h-cpw.-

Pn-Un-]n-bp-sS- A-ôp- i-X-am-\w- B-tcm-Ky-ta-J-e-bv-¡v- \o-¡n-h-bv-¡pw.- A-Sn-Øm-\- B-tcm-Ky-ku-I-cy-§-fpw- s]m-Xp- B-tcm-Ky-kw-hn-[m-\-§-fpw- i-à-am-¡pw.- s]m-Xp-þ-kz-Im-cy- ]-¦m-fn-¯-t¯m-sS-bp-Å- B-tcm-Ky-c-£m- \-S-]-Sn- kz-Im-cy-hð-¡-cn-¡p-ó- {]-h-W-X- \n-cp-Õm-l-s¸-Sp-¯pw.- Po-hn-X-s¨-e-hn-\v- A-\p-k-cn-¨v- F-ñm- s]-³j-\pw- hÀ-[n-¸n-¡pw.- hn-ap-à-`-S-òmÀ-¡v- H-cp- dm-¦n-\v- H-cp- s]-³j-³ k-{¼-Zm-bw- \-S-¸m-¡pw.- ]cn-Øn-Xn {Ko-³lu-kv- hm-X-I-§-fp-sS- _-lnÀ-K-a-\w- Ip-d-bv-¡p-ó-Xn-\v- i-à-am-b- \n-b-{´-W-kw-hn-[m-\w- sIm-ïp-h-cp-ó-tXm-sSm-¸w- \q-X-\- km-t¦-Xn-I-hn-Zy-bpw- \-S-¸m-¡pw.- ku-tcmÀ-Pw-t]m-ep-Å- ]m-c-¼-tcy-X-c- DuÀ-P- amÀ-K-§Ä- t{]m-Õm-ln-¸n-¡pw.- \-Zn-I-fn-se-bpw- a-äv- P-e-t{km-X-Êp-I-fn-se-bpw- a-en-\o-I-c-Ww- X-S-bm-³ IÀ-i-\- \n-b-{´-Ww-- GÀ-s¸-Sp-¯-Ww.-

KmÀ-ln-I,- hym-h-km-bn-I,- P-e-tk-N-\- B-h-iy-§Ä-¡v- P-ew- e-`y-am-¡p-ó-Xn-\v- Du-óð- \ð-Ip-ó- tZ-io-b- P-e-\-bw- sIm-ïp-h-cpw.- F-ñm- B-hm-k-tI-{µ¯n-epw- Ip-Sn-sh-Å-sa-¯n-¡p-ó-Xn-\v- ap-³K-W-\- \ð-Ipw.- im-kv-{Xkm-t¦Xn-Iw- kz-bw-]-cym-]v-X-X- t\-Sp-I- F-ó- e-£y-t¯m-sS- im-kv-{X- km-t¦-Xn-Ita-J-e-bn-se- K-th-j-W- {]-hÀ-¯-\-§Ä-¡v- Iq-Sp-Xð- ^-ïv- A-\p-h-Zn-¡pw.- ^-ïv- A-\p-h-Zn-¡p-ó-Xnð- hn-tI-{µo-I-c-Ww- \-S-¸m-¡pw.- im-kv-{Xta-J-e-bn-se- au-en-I-am-b- K-th-j-W-¯n-\v- ap-³K-W-\- \ð-Ipw.- ku-P-\y- tkm-^v-äv-sh-b-dp-I-fpw- A-¯-cw- \q-X-\-am-b- km-t¦-Xn-I-hn-Zy-I-fpw- t{]m-Õm-ln-¸n-¡pw.- am-[y-a§fpw- kw-kv-Im-chpw- `-c-W-L-S-\-bn-se- F-«mw- ]-«n-I-bnð-s¸-«- F-ñm- `m-j-sb-bpw- Xp-ey-am-bn- I-ïv- t{]m-Õm-ln-¸n-¡p-I-bpw- hn-I-kn-¸n-¡p-I-bpw- sN-¿pw.- a-X-\n-c-t]-£,- ]p-tcm-K-a-\,- P-\m-[n-]-Xy- kw-kv-Im-cw- t{]m-Õm-ln-¸n-¡pw.- kmw-kv-Im-cn-I- \m-b-IÀ-¡pw- A-h-cp-sS- I-e-þ-km-ln-Xy- cq-]-§Ä-¡p-sa-Xn-sc-bp-Å- hÀ-Ko-b-i-àn-I-fp-sS- B-{I-a-W-§-sf- i-à-am-bn- t\-cn-Spw.-

am-[y-a- Iu--kn-en-\v- cq-]w- \ð-Ipw.- C-Xv- kz-X-{´- \n-b-{´-W- A-tXm-dn-än-bm-bn- {]-hÀ-¯n-¡pw.- `cWLS\m- Øm-]\§fp-sS ]cn-jvIm-cw-- {]-[m-\-a-{´n,- ]mÀ-e-sa-âv- Aw-K-§Ä,- \o-Xn-\ym-b- kw-hn-[m-\w- F-ón-h-sb- DÄ-s¸-Sp-¯n-s¡m-ïv- tem-Iv-]mð- _nð- ]m-km-¡pw.- Pp-Uo-jy-dn,- F-Iv-kn-Iyq-«o-hv,- se-Pn-tÉ-¨À- F-ón-h-bnð-\n-óp-Å- Aw-K-§-sf- DÄ-s¸-Sp-¯n- tZ-io-b- Pp-Uo-jyð- I-ao-j-\v- cq-]w- \ð-Ipw.- P-Uv-Pn-am-cp-sS- \n-b-a-\w,- Ø-ew-am-äw,- ]p-d-¯m-¡ð- F-ón-h- ssI-Im-cyw- sN-¿p-ó-Xn-\m-bn-cn-¡pw- C-Xv.- {]-[m-\-a-{´n,- {]-Xn-]-£-t\-Xm-hv,- kp-{]ow-tIm-S-Xn,- No-^v- P-Ìn-kv- F-ón-h-cp-sS- D-]-tZ-i-a-\p-k-cn-¨m-bn-cn-¡-Ww- cm-{ã-]-Xn- sX-c-sª-Sp-¸p- I-ao-j-³ Aw-K-§-sf- sX-c-sª-Sp-t¡-ï-Xv.- {In-an-\ð- ]-Ým-¯-e-ap-Å-hÀ- sX-c-sª-Sp-¸nð- a-Õ-cn-¡p-ó-Xv- X-S-bp-ó-Xn-\v- ^-e-{]-Z-am-b- \-S-]-Sn- kzo-I-cn-¡pw.- Aw-Ko-Ir-X- cm-{ão-b-]mÀ-Sn-I-fp-sS- sX-c-sª-Sp-¸p-sN-e-hv- kÀ-¡mÀ- h-ln-¡pw.- (Ahkm-\n-¨p)-

മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തും

മതനിരപേക്ഷ ബദല്‍ ശക്തിപ്പെടുത്തും


ദേശാഭിമാനിയില്‍നിന്ന്‌



ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യചേരിയെ ശക്തിപ്പെടുത്താന്‍ സിപിഐ എം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടത്. ഇത്തരമൊരു സര്‍ക്കാരിനുവേണ്ട നയങ്ങളാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് സിപിഐ എം നയം വിശദീകരിച്ചത്. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എം കെ പന്ഥെ, മുഹമ്മദ് അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എ കെ ജി ഭവനുമുമ്പില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ തിങ്ങിക്കൂടിയ മാധ്യമപ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രകടനപത്രികയുടെ പ്രകാശനം. രാജ്യം ഇന്ന് ആവശ്യപ്പെടുന്നത് ബദല്‍നയങ്ങളാണെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പ്രകാശ് കാരാട്ട് പറഞ്ഞു.

അഞ്ചുവര്‍ഷത്തെ യുപിഎ ഭരണം തീര്‍ത്തും നിരാശാജനകമായിരുന്നു. സ്വാതന്ത്യ്രത്തിനുശേഷം സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസം ഇത്രയധികം വര്‍ധിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല. കോഗ്രസ് സ്വീകരിച്ച നവഉദാരവല്‍ക്കരണ നയങ്ങളാണ് ഇതിനു കാരണം. ജിഡിപിയുടെ വന്‍ വളര്‍ച്ച സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കി. ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ സൃഷ്ടിച്ചെന്ന് അഭിമാനത്തോടെയാണ് കോഗ്രസ് അവകാശപ്പെടുന്നത്. പൊതുമിനിമം പരിപാടിക്ക് വിരുദ്ധമായ ദിശയിലാണ് ഭരണം മുന്നോട്ടുപോയത്.

കാര്‍ഷികപ്രതിസന്ധി പരിഹരിക്കാനോ കര്‍ഷക ആത്മഹത്യ തടയാനോ കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ല. ഗ്രാമീണ, നഗര മേഖലകളിലെ തൊഴിലില്ലായ്മ വര്‍ധിച്ചു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും അവശ്യസാധനങ്ങള്‍ക്ക് ഇപ്പോഴും തീവിലയാണ്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രത്യേക സാമ്പത്തികമേഖല എന്ന ആശയവും ഈ ലക്ഷ്യംവച്ചുള്ളതാണ്.വര്‍ഗീയത തടയുന്നതിലും കോഗ്രസ് സര്‍ക്കാര്‍ പരാജയമായിരുന്നു.

സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ ഒരുപരിധിവരെ രക്ഷിച്ചത് ഇടതുപക്ഷം മുന്നോട്ടുവച്ച ബദല്‍നയങ്ങളാണ്. മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും അവരുടെ വഴിക്ക് വിട്ടിരുന്നെങ്കില്‍ ഇന്ത്യയിലെ സ്വകാര്യബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും തകരുമായിരുന്നു. പെന്‍ഷന്‍ഫണ്ട് ആവിയാകുമായിരുന്നു. ബദല്‍നയങ്ങളുടെ പ്രസക്തി ഇവിടെയാണ്.

Saturday, March 14, 2009

അനുയായികളില്ലെങ്കില്‍ ചിഹ്നം നഷ്‌ടപ്പെടും

അനുയായികളില്ലെങ്കില്‍
ചിഹ്നം നഷ്‌ടപ്പെടും

നിയമവേദി
ജി. ഷഹീദ്‌
മാതൃഭൂമി ലേഖനം

''രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അനുയായികള്‍ വേണം. വേണ്ടത്ര അനുയായികള്‍ ഇല്ലാത്ത പാര്‍ട്ടികളെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും കഴിയില്ല.''
പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചിഹ്നങ്ങളെക്കുറിച്ച്‌ ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിശോധിച്ചുകൊണ്ടാണ്‌ സുപ്രീംകോടതിയുടെ ഈ അഭിപ്രായം. തന്റെ പാര്‍ട്ടിയുടെ ചിഹ്നം പിന്‍വലിച്ചുകൊണ്ട്‌ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവാണ്‌ ജനതാപാര്‍ട്ടി പ്രസിഡന്റ്‌ ഡോ. സുബ്രഹ്മണ്യന്‍സ്വാമി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.
1996-ലെ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെ പ്രകടനം പാടേ നിരാശാജനകമായിരുന്നു. വോട്ടിങ്‌ ശതമാനത്തില്‍നിന്ന്‌ പാര്‍ട്ടിക്ക്‌ അനുയായികളോ അടിത്തറയോ ഇല്ലെന്ന്‌ സ്ഥിരീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നല്‍കിയിരുന്ന ദേശീയ അംഗീകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പിന്‍വലിച്ചു. പാര്‍ട്ടിയുടെ ചിഹ്നവും നഷ്‌ടപ്പെട്ടു. 2000-ത്തില്‍ ജനതാപാര്‍ട്ടിയുടെ ചിഹ്നം ആന്ധ്രയിലെ തെലുങ്ക്‌ രാഷ്ട്ര സമിതിക്ക്‌ മത്സരിക്കാനുള്ള ചിഹ്നമായി ലഭിച്ചു. ഇതു തികച്ചും ജനാധിപത്യവിരുദ്ധ നടപടിയാണെന്നാണ്‌ ഡോ. സുബ്രഹ്മണ്യന്‍സ്വാമിയുടെ വാദം.
തിരഞ്ഞെടുപ്പു ചിഹ്നം രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അനുവദിച്ചുകിട്ടിയാല്‍ അത്‌ പാര്‍ട്ടിയുടെ സ്വത്താണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‌ അതു പിന്‍വലിക്കാന്‍ കഴിയില്ലെന്നുമുള്ള ഡോ. സുബ്രഹ്മണ്യന്‍സ്വാമിയുടെ വാദം സുപ്രീംകോടതി തള്ളിക്കളഞ്ഞു. ''തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമായാല്‍ അനുയായികള്‍ ഇല്ലെന്ന്‌ തെളിയിക്കപ്പെടും. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചിഹ്നം പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‌ അവകാശമുണ്ടായിരിക്കുമെന്ന്‌ സുപ്രീംകോടതി പറഞ്ഞു. അതിനാല്‍ ചിഹ്നം പാര്‍ട്ടിയുടെ സ്വത്താണെന്നും അതു പിന്‍വലിക്കാന്‍ കമ്മീഷന്‌ അധികാരമില്ലെന്നുമുള്ള വാദം നിരസിക്കപ്പെട്ടു. ബുദ്ധിപരമായ കൂടിയാലോചനകള്‍ നടത്തിയിട്ടാകാം ചിഹ്നം തിരഞ്ഞെടുക്കുന്നത്‌. എന്നാല്‍ അതു ബൗദ്ധികസ്വത്തായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.
ഒരു ചക്രത്തിനുള്ളില്‍ കലപ്പയേന്തിയ കര്‍ഷകന്‍ നില്‍ക്കുന്നതാണ്‌ 20 വര്‍ഷമായി പാര്‍ട്ടിയുടെ ചിഹ്നം. അതു പിന്‍വലിച്ചുകൊണ്ട്‌ മറ്റേതെങ്കിലും പാര്‍ട്ടിക്ക്‌ ഉപയോഗിക്കാനുള്ള സ്വതന്ത്ര ചിഹ്നമായി അതിനെ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. ഭാവിയില്‍ ജനതാപാര്‍ട്ടിക്ക്‌ അനുയായികള്‍ ഉണ്ടാകില്ലെന്ന്‌ കരുതാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‌ കഴിയുമോ? രാഷ്ട്രീയ കാലാവസ്ഥ മാറി വരില്ലെന്നുണ്ടോ? അതിനാല്‍ ചിഹ്നം പിന്‍വലിച്ചാലും അതു തല്‍ക്കാലം മരവിപ്പിച്ചുവെച്ചാല്‍ മതിയെന്നും മറ്റു പാര്‍ട്ടികള്‍ക്ക്‌ നല്‍കരുതെന്നുമായിരുന്നു ഡോ. സ്വാമിയുടെ അഭ്യര്‍ഥന. പക്ഷേ, അതൊന്നും സുപ്രീംകോടതി സ്വീകരിച്ചില്ല.
കേസിലെ സാഹചര്യങ്ങള്‍ വിലിയരുത്തിക്കൊണ്ട്‌ പാര്‍ട്ടിയിലെ പിളര്‍പ്പ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി ചിഹ്നം പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനാണ്‌ നിയമപ്രകാരം പൂര്‍ണ അധികാരമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷനെ വീണ്ടും സ്വാമിക്ക്‌ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ''തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ പ്രകടനം മോശമായാല്‍ ചിഹ്നം നഷ്‌ടപ്പെടുമെന്ന്‌ നിലവിലുള്ള ചട്ടങ്ങള്‍ വ്യക്തമാക്കുന്നു''- സുപ്രീംകോടതി ഓര്‍മിപ്പിച്ചു.


*************

കുഷ്‌ഠരോഗം , ക്ഷയം എന്നിവ ചികിത്സിച്ച്‌ ഭേദമാക്കാനുള്ള ആധുനിക രീതിയും ഗവേഷണവും നിലനില്‍ക്കെ, ഈ രോഗികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ നീക്കുന്ന കാര്യം സംസ്ഥാന നിയമസഭകള്‍ പരിഗണിക്കുന്നത്‌ അഭികാമ്യമായിരിക്കുമെന്ന്‌ സുപ്രീംകോടതി പറഞ്ഞു.
കുഷ്‌ഠവും ക്ഷയവുമുള്ളവരെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഔദ്യോഗിക പദവികള്‍ വഹിക്കുന്നതിനും വിലക്ക്‌ കല്‌പിക്കുന്ന നിയമം ഒറീസ്സയിലുണ്ട്‌. അങ്ങനെ ജയിച്ച രണ്ടുപേരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പു ട്രൈബ്യൂണലിന്റെ ഉത്തരവ്‌ ഒറീസ്സാ ഹൈക്കോടതി ശരിവെച്ചു. അതിനെതിരെ കൗണ്‍സിലര്‍മാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. മറ്റുള്ളവരുടെ താത്‌പര്യങ്ങള്‍കൂടി മാനിച്ചുകൊണ്ടാണ്‌ രോഗികളെ മത്സരത്തില്‍നിന്ന്‌ ഒഴിച്ചുനിര്‍ത്തിയിട്ടുള്ളത്‌. രോഗം മറച്ചുവെച്ചാണ്‌ രണ്ടുപേര്‍ മത്സരിച്ചു ജയിച്ചത്‌. മത്സരിച്ച സമയത്ത്‌ രണ്ടുപേരും രോഗവിമുക്തരായിരുന്നില്ലെന്ന്‌ ട്രൈബ്യൂണലും ഹൈക്കോടതിയും കണ്ടെത്തിയത്‌ സുപ്രീംകോടതി ശരിവെച്ചു. ഇരുവരെയും അയോഗ്യരാക്കി.
ആധുനിക ചികിത്സാരീതിയുടെ പശ്ചാത്തലത്തില്‍, വിദഗ്‌ധ പഠനസംഘങ്ങളുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കുഷ്‌ഠരോഗികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ പല സംസ്ഥാനങ്ങളും നീക്കം ചെയ്‌തിട്ടുണ്ടെന്ന്‌ സുപ്രീംകോടതി പറഞ്ഞു. ഒറീസ്സാ സര്‍ക്കാറും ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.

മൂന്നാംശക്തിയുടെ പ്രസക്തി

മൂന്നാംശക്തിയുടെ പ്രസക്തി
14 Mar, 2009
മാതൃഭൂമി ലേഖനം,
കേരളത്തില്‍ പോരടിക്കുന്ന യു.ഡി.എഫ്‌.-എല്‍.ഡി.എഫുകാര്‍ നാലരക്കൊല്ലം കേന്ദ്രഭരണത്തില്‍ യോജിച്ച്‌ സജീവ സാന്നിധ്യമായിരുന്നിട്ടും കേരളത്തിനെന്തെങ്കിലും നേടിയെടുക്കാനായോ? മുന്നണി രാഷ്ട്രീയം സൃഷ്‌ടിച്ച പരിതാപകരമായ അവസ്ഥയില്‍ നിന്നുള്ള കേരളത്തിന്റെ മോചനമാണ്‌ ബി.ജെ.പി. ആഗ്രഹിക്കുന്നത്‌.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

മുന്നണിരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിട്ടാണ്‌ കേരളം കഴിഞ്ഞ നാലു ദശകങ്ങളായി അറിയപ്പെടുന്നത്‌. കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ. തുടങ്ങിയ ദേശീയ പാര്‍ട്ടികള്‍ പോലും 1967-നുശേഷം ഒറ്റയ്‌ക്കിവിടെ ജനവിധി തേടിയിട്ടില്ല. രാഷ്ട്രീയം യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌. മുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്‌. മുന്നണികള്‍ക്കു പുറത്ത്‌ ജയിക്കാന്‍ വിധിക്കപ്പെട്ട മറ്റൊരു കക്ഷിയുണ്ടെന്ന തോന്നല്‍ പൊതുവില്‍ ജനമനസ്സുകളിലേക്ക്‌ സന്നിവേശിക്കപ്പെട്ടിരുന്നില്ല. ദേശീയ രാഷ്ട്രീയം കോണ്‍ഗ്രസ്സും സഹയാത്രികരും എതിര്‌ ബി.ജെ.പി.യും സഖ്യകക്ഷികളും എന്നായപ്പോഴും കേരളം അതില്‍നിന്ന്‌ മാറിനി'ാന്‍ കാരണം ജയപരാജയത്തെക്കുറിച്ചുള്ള ഈ മുന്‍വിധിയാണ്‌.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രസ്‌തുത തെറ്റായ ധാരണ തിരുത്താന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്‌. കേരളത്തെ രണ്ടുമുന്നണികളുടെ കുറ്റികളില്‍ക്കെട്ടി അതിനു ചുറ്റും കറങ്ങി കാലം കഴിക്കേണ്ട ഒന്നല്ലെന്ന തിരിച്ചറിവ്‌ 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പു നല്‌കിയിട്ടുണ്ട്‌. മൂന്നാംശക്തിക്ക്‌ കേരളത്തിലെ രണ്ടു ശക്തമായ മുന്നണികള്‍ക്കിടയില്‍ ചവിട്ടിനി'ാന്‍ ഇടമുണ്ടെന്ന്‌ ലോക്‌സഭാ- പ്രാദേശിക തിരഞ്ഞെടുപ്പു ഫലങ്ങള്‍ കാട്ടിത്തന്നു. ബി.ജെ.പി.ക്ക്‌ വോട്ടു ചെയ്‌താല്‍ ജയിക്കുമെന്നും ഫലവത്താകുമെന്നും 2004-05 ലുണ്ടായ ജനവിധികള്‍ വിളിച്ചോതുന്നു.
എന്‍.ഡി.എ.യുടെ ലേബലില്‍ 2004-ല്‍ മൂവാറ്റുപുഴ സീറ്റില്‍ പി.സി. തോമസ്‌ ജയിച്ചത്‌ ഇരുമുന്നണികളെയും ചെറുത്തു തോല്‌പിച്ചുകൊണ്ടായിരുന്നു. മലയാളി മുസ്‌ലിങ്ങള്‍ മാത്രമുള്ള ലക്ഷദ്വീപിലും അരനൂറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ്‌ കുത്തക അവസാനിപ്പിച്ചുകൊണ്ട്‌ എന്‍.ഡി.എ. ജയിച്ചിരുന്നു. ഈ രണ്ടിടങ്ങളിലും വാജ്‌പേയിയും കൂട്ടരും വര്‍ഗീയ ന്യൂനപക്ഷ വിരുദ്ധ ഫാസിസ്റ്റുകളാണെന്നുള്ള ശക്തമായ പ്രചാരണത്തെ അതിജീവിച്ചാണ്‌ ദേശീയ ജനാധിപത്യ സഖ്യം വിജയിച്ചത്‌.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വിസ്‌മയമായിരുന്നു 14-ാം ലോക്‌സഭാതിരഞ്ഞെടുപ്പുഫലം. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടുവെന്നതായിരുന്നു ഒരത്ഭുതം. മറ്റൊന്ന്‌ ശക്തമായ ഇടത്‌-വലതു മുന്നണികളെ പിന്തള്ളി ബി.ജെ.പി. നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ. അഞ്ചു നിയമസഭാസീറ്റുകളില്‍ ഒന്നാംസ്ഥാനം നേടുകയും മറ്റു അഞ്ചുസീറ്റുകളില്‍ ഏതെങ്കിലുമൊരു മുന്നണിയെ തള്ളിമാറ്റി രണ്ടാംസ്ഥാനത്ത്‌ എത്തുകയും ചെയ്‌തു. ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 12.8 ശതമാനം മൂന്നാംശക്തി കരസ്ഥമാക്കി. ഇടതുപക്ഷം 18 സീറ്റുകള്‍ നേടിയെങ്കിലും 70 നിയമസഭാമണ്ഡലങ്ങളിലായി അവര്‍ക്ക്‌ 2001-നേക്കാള്‍ 3,05,663 വോട്ടു കുറയുകയാണ്‌ ഉണ്ടായത്‌. ബാക്കി 70-ല്‍ അവര്‍ക്ക്‌ വോട്ട്‌ കൂടുകയും ചെയ്‌തു. ബി.ജെ.പി.ക്ക്‌ 5,78,240 വോട്ടാണ്‌ 2004-ല്‍ കൂടുതലായി കിട്ടിയത്‌. ഐക്യജനാധിപത്യമുന്നണിക്ക്‌ 14 ലക്ഷം വോട്ടിന്റെ കുറവുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ പ്രബലമായ രണ്ടു മുന്നണികളില്‍നിന്നു മാറ്റി മൂന്നാം കക്ഷിക്ക്‌ വോട്ടു ചെയ്‌താല്‍ ഫലമുണ്ടാകുമെന്നും വോട്ട്‌ പാഴാകില്ലെന്നുമുള്ള പാഠമാണ്‌ തിരഞ്ഞെടുപ്പു നല്‌കിയത്‌.
2005 സപ്‌തംബറില്‍ നടന്ന പഞ്ചായത്ത്‌-നഗരസഭാ തിരഞ്ഞെടുപ്പ്‌ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം ബി.ജെ.പി.ക്ക്‌ നല്‌കി. ജനവിധിയിലൂടെ എട്ടു ജില്ലകളിലായി നാലു നഗരസഭകള്‍ ഉള്‍പ്പെടെ 26 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ മുന്നണിരാഷ്ട്രീയക്കാരെ പിന്നിലാക്കി ബി.ജെ.പി. ഒന്നാമത്തെ കക്ഷിയോ മുഖ്യ പ്രതിപക്ഷസ്ഥാനമോ നേടുകയുണ്ടായി. 11 പ്രദേശങ്ങളില്‍ ബി.ജെ.പി. ഭരണത്തില്‍ വന്നു. 614
സീറ്റുകളില്‍ മൂന്നാംശക്തി ജയിച്ചു. 92 പ്രാദേശിക ഭരണകേന്ദ്രങ്ങളില്‍ ആര്‌ ഭരിക്കണമെന്നു നിശ്ചയിക്കത്തക്ക നിര്‍ണായകശക്തിയായി മൂന്നാംചേരി വളര്‍ന്നു. ഏതാണ്ട്‌ 1000-ത്തോളം സീറ്റുകളില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തി. ചുരുക്കത്തില്‍ മുന്നണികള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമായി മൂന്നാംശക്തി വളരാന്‍ പ്രാദേശിക തിരഞ്ഞെടുപ്പ്‌ ഇടയാക്കുകയായിരുന്നു.
ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ഉണ്ടാക്കിയ നേട്ടം സി.പി.എം. കേന്ദ്ര നേതൃത്വത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനുശേഷം കൂടിയ സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ വിശകലനം ഇപ്രകാരമായിരുന്നു: ''ബി.ജെ.പി.യുടെ കേരളത്തിലെ വോട്ടുവര്‍ധന അപകടകരമായ മുന്നറിയിപ്പാണ്‌. ബി.ജെ.പി. ഇത്തവണ വോട്ടുചോര്‍ച്ച തടയുകയും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുകയും ചെയ്‌തിരിക്കുന്നു. കേരളത്തില്‍ ആര്‍.എസ്‌.എസ്‌, ബി.ജെ.പി. വിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തണം''. (ഹിന്ദു 15.8.2004.) ബി.ജെ.പി.ക്ക്‌ വോട്ടു കൂടിയത്‌ ഗൗരവമായി കാണുമെന്നും അതു പഠനവിഷയമാക്കി തടയിടുമെന്നും അഞ്ചു പാര്‍ലമെന്റ്‌ മണ്ഡലങ്ങളില്‍ ഇടതുപക്ഷ വോട്ടില്‍ ചോര്‍ച്ചയുണ്ടായത്‌ അന്വേഷിക്കുമെന്നും സി.പി.എം. കേരള സംസ്ഥാന വിശകലനക്കുറിപ്പില്‍ പറഞ്ഞിരുന്നു. (മാതൃഭൂമി പേജ്‌-11, 4.7.2004.)
സാധാരണ വോട്ടുചോര്‍ച്ചയുടെ പേരില്‍ അനാവശ്യ വിവാദത്തിനും അപവാദത്തിനും ഇരയാകുന്ന കേരള ബി.ജെ.പി. 2004-ല്‍ അത്തരം അശുഭവാര്‍ത്തകളില്‍നിന്നു മോചിതരായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ഇടതു-വലതു മുന്നണികള്‍ വോട്ടുചോര്‍ച്ചയുടെ പേരില്‍ പ്രതിക്കൂട്ടിലകപ്പെട്ടിരുന്നു. എല്‍.ഡി.എഫ്‌. പന്ന്യം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയാണ്‌ അന്വേഷണത്തിനായി നിയോഗിച്ചത്‌. അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. യു.ഡി.എഫും വോട്ടുചോര്‍ച്ച അന്വേഷിക്കാനും തെളിവെടുപ്പു നടത്താനും നടപടികള്‍ സ്വീകരിച്ചിരുന്നു.

2005-ലെ പ്രാദേശിക തിരഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി. വിജയത്തില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ യോഗംതന്നെ മുന്നോട്ടു വന്നിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ഇപ്രകാരമായിരുന്നു: ''സംസ്ഥാനത്തെ ബി.ജെ.പി.യുടെ വളര്‍ച്ചയില്‍ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ സി.പി.എം. ഘടകങ്ങള്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും പൊളിറ്റ്‌ ബ്യൂറോ ഓര്‍മപ്പെടുത്തി.'' (മാധ്യമം 26.10.2005.) ഇടതു-വലതു പാര്‍ട്ടികള്‍ ഫലങ്ങളെക്കുറിച്ച്‌ ആശങ്കപ്പെട്ടപ്പോള്‍ ബി.ജെ.പി. ദേശീയ സമിതി നേട്ടത്തില്‍ സംതൃപ്‌തി രേഖപ്പെടുത്തുകയും കേരള ഘടകത്തെ അനുമോദിക്കുകയും ചെയ്‌തു. കേരളത്തില്‍ മൂന്നാംശക്തിയുടെ റോള്‍ കൈകാര്യം ചെയ്യുന്ന ബി.ജെ.പി.യുടെ ലോക്‌സഭാ മത്സരഫലങ്ങള്‍ ക്രമാനുഗതമായ വളര്‍ച്ചയാണ്‌ വരച്ചുകാട്ടുന്നത്‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 1984-ല്‍ 1.76 ശതമാനവും 1989-ല്‍ 4.51 ശതമാനവും 1991-ല്‍ 4.61 ശതമാനവും 1996-ല്‍ 5.18 ശതമാനവും 1998-ല്‍ 7.78 ശതമാനവും 1999-ല്‍ 8.08 ശതമാനവും 2004-ല്‍ 12.8 ശതമാനവും ബി.ജെ.പി.ക്ക്‌ ലഭിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും കഴിഞ്ഞാല്‍ ഏറ്റവും വലിയ ജനപിന്തുണയുള്ളത്‌ ബി.ജെ.പി.ക്കാണെന്നും ഈ തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചു.
2004-ലെ മൂന്നാം ശക്തിയുടെ മുന്നേറ്റം ഒരുപടികൂടി കടന്ന്‌ ജനമനസ്സുകളില്‍ ഇടം നേടിയാല്‍ കേരളത്തില്‍ നിലവിലുള്ള മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിക്കാനത്‌ ഇടയാക്കും. ദേശീയ രാഷ്ട്രീയത്തിനനുസൃതമായി കേരളം പുനരാവിഷ്‌കരിക്കാനും ഇത്‌ സഹായകമാണ്‌. കേരള ബി.ജെ.പി. നേതൃത്വം ചിന്തിക്കുന്നതും തന്ത്രങ്ങളാവിഷ്‌കരിക്കുന്നതും ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്‌.
നിലവിലുള്ള മുന്നണികള്‍ കേരളത്തിന്‌ ശാപവും ഭാരവുമായി മാറിയിരിക്കുന്നു എന്നതാണ്‌ ബി.ജെ.പി.യുടെ അഭിപ്രായം. ആശയ പ്രതിബദ്ധതയാല്‍ കോര്‍ത്തിണക്കിയിട്ടുള്ള തത്ത്വാധിഷ്‌ഠിത സംരംഭങ്ങളല്ല മുന്നണികള്‍. സ്വന്തം ശക്തിയേയും സ്രോതസ്സുകളേയും ആശ്രയിച്ച്‌ ജയിക്കാനാവില്ലെന്ന വെളിപാടിനാല്‍ തട്ടിക്കൂട്ടിയിട്ടുള്ള തന്ത്രാധിഷ്‌ഠിത കൂട്ടായ്‌മകള്‍ മാത്രമാണ്‌ യു.ഡി.എഫ്‌., എല്‍.ഡി.എഫ്‌. സംവിധാനങ്ങള്‍.
1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെപ്പോലെ തങ്ങളുടെ ആദര്‍ശത്തിനനുസരിച്ചുള്ള കടുംപിടിത്തങ്ങള്‍ക്കൊന്നും ഇന്നത്തെ മുന്നണി ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറല്ല. അധികാരം നേടലും അതുവഴി കിട്ടുന്ന സൗകര്യങ്ങള്‍ അനുഭവിക്കുകയുമെന്ന അജന്‍ഡ വ്യാപിക്കാനാണ്‌ മുന്നണി രാഷ്ട്രീയക്കാരിവിടെ ശ്രമിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിലൂന്നിയ രാഷ്ട്രീയം ഉള്‍വലിയുന്ന കാഴ്‌ചയാണ്‌ മുന്നണി രാഷ്ട്രീയത്തിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. ഗ്രൂപ്പിസത്തിലും പടലപ്പിണക്കത്തിലും വര്‍ഗീയ പ്രീണനത്തിലും അഴിമതി ആരോപണങ്ങളിലും വികലവികസന സമീപനത്തിലും കേരളത്തിലെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്‌.

കേരളത്തില്‍ പോരടിക്കുന്ന യു.ഡി.എഫ്‌.-എല്‍.ഡി.എഫുകാര്‍ നാലരക്കൊല്ലം കേന്ദ്രഭരണത്തില്‍ യോജിച്ച്‌ സജീവ സാന്നിധ്യമായിരുന്നിട്ടും കേരളത്തിനെന്തെങ്കിലും നേടിയെടുക്കാനായോ? പരിമിതമായി കിട്ടിയ കേന്ദ്രഫണ്ടുകള്‍ പോലും ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തിയ ചരിത്രമാണ്‌ ഇരുമുന്നണി ഭരണങ്ങള്‍ക്കുമുള്ളത്‌. വികസനരംഗത്ത്‌ കേരളത്തോളം അവഗണിക്കപ്പെട്ട മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. വാജ്‌പേയി ഭരണത്തിനുമുമ്പ്‌ റെയില്‍വേ വികസനത്തിന്‌ നൂറുകോടി തികച്ചുകിട്ടിയ ഒരു ബജറ്റും ഉണ്ടായിട്ടില്ല. എന്നാല്‍, എന്‍.ഡി.എ. ഭരണത്തിന്‍കീഴില്‍ 455 കോടിവരെ വാര്‍ഷിക റെയില്‍വേ വികസനത്തിന്‌ കിട്ടിയിട്ടുണ്ട്‌. യു.പി.എ. ഭരിച്ച അഞ്ചുകൊല്ലം കിട്ടിയ മുഴുവന്‍ തുകയും കൂട്ടിയാലും റെയില്‍വേ വികസനത്തിന്‌ ഒട്ടാകെ 455 കോടി ചെലവഴിച്ചതായി കാണില്ല. യു.പി.എ.ക്ക്‌ കീഴില്‍ പൊതുബജറ്റിലെ കേരളത്തോടുള്ള സമീപനവും ക്രൂരമായ അവഗണനയുടെയും അപമാനിക്കലിന്‍േറതുമാണ്‌.

മുന്നണി രാഷ്ട്രീയം സൃഷ്‌ടിച്ച പരിതാപകരമായ അവസ്ഥയില്‍ നിന്നുള്ള കേരളത്തിന്റെ മോചനമാണ്‌ ബി.ജെ.പി. ആഗ്രഹിക്കുന്നത്‌. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ധാര്‍മികവും നീതിബോധവും നിലനില്‍ക്കുന്ന സാമൂഹികമാറ്റമാണ്‌ വേണ്ടത്‌. കാര്‍ഷികരംഗം മുതല്‍ കായികരംഗം വരെ സമസ്‌ത മേഖലകളിലും പരാജയത്തിലേക്കാണ്ടുപോകുന്ന കേരളത്തിന്റെ ദുരവസ്ഥയ്‌ക്ക്‌ പരിഹാരമുണ്ടാക്കാന്‍ മുന്നണി രാഷ്ട്രീയത്തിന്‌ ബദലായി മൂന്നാം ശക്തി വിജയിക്കേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അതിനുള്ള അസുലഭ അവസരമായി 15-ാം പൊതു തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌.


താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്